<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2326940886755095818</id><updated>2011-07-28T12:13:14.129-07:00</updated><category term='BRUNTON. SPIRITUAL'/><category term='സംഗീതം'/><category term='കവിത'/><category term='poem'/><category term='SUKSHMANANDA SWAMI.  ezhuth online'/><category term='ezhuthu'/><category term='c p dinesh'/><category term='വായനezhuth online'/><category term='sivagiri'/><category term='j anilkumar'/><category term='prubhullan'/><category term='malayalam'/><category term='kalavoor'/><category term='e q mehdi'/><category term='m k janardanan'/><category term='polansky'/><category term='m p sasidharan'/><category term='dr. g velayudhan'/><category term='ravimenon'/><category term='g g hospital'/><category term='keralam'/><category term='bangalore'/><category term='Raoul Eshelman'/><category term='rini das'/><category term='sathya narayanan'/><category term='indira balan'/><category term='pathanamthitta'/><category term='k t shahul hameed'/><category term='വായന'/><category term='alan kirby'/><category term='anchal'/><category term='tate'/><category term='brinda'/><category term='ചിത്രം'/><category term='ezhuth'/><category term='kochi'/><category term='ezhuth online'/><category term='sanathanan'/><category term='reading'/><category term='trivandrum'/><category term='enfglish'/><category term='ezhuthu magazine'/><category term='spiritual'/><category term='academy'/><category term='kalavoor ravi'/><category term='performatism'/><category term='ezhuthu academy'/><category term='vazhenkata'/><category term='ചരിത്രം'/><category term='dona mayoora'/><category term='ganesh panniyath'/><category term='varkala'/><category term='t p anilkumar'/><category term='shine'/><category term='music'/><category term='bony pinto'/><category term='houston'/><category term='sreedevi nair'/><category term='palakkad'/><category term='suksmananda'/><category term='online'/><category term='യാത്ര'/><category term='punalur'/><category term='interview'/><category term='bluemango books'/><category term='k p m navas'/><category term='kerala'/><category term='NAB'/><category term='desamangalam ramakrishnan'/><category term='the painted forms'/><category term='rajesh m r'/><category term='thodupuzha'/><category term='delna niveditha'/><category term='ezhuthu online'/><category term='america'/><category term='railway'/><category term='k k raju'/><category term='film'/><category term='tripunithura'/><category term='PAUL'/><category term='kollam'/><category term='poet'/><category term='abdul raheem puthiyapurayil'/><category term='fiction'/><category term='കഥ'/><category term='mathew nellickunnu'/><title type='text'>ezhuth online</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://ezhuth11.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default?max-results=100'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>40</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2326940886755095818.post-5988652144665284390</id><published>2010-01-08T06:46:00.000-08:00</published><updated>2010-01-08T07:09:51.974-08:00</updated><category scheme='http://www.blogger.com/atom/ns#' term='PAUL'/><category scheme='http://www.blogger.com/atom/ns#' term='bluemango books'/><category scheme='http://www.blogger.com/atom/ns#' term='BRUNTON. SPIRITUAL'/><category scheme='http://www.blogger.com/atom/ns#' term='NAB'/><title type='text'>paul brunton's book</title><content type='html'>&lt;div align="center"&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/S0dJyIevqLI/AAAAAAAAAXg/hyT2hoMwdPE/s1600-h/perspective.jpg"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 195px; DISPLAY: block; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5424385401809774770" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/S0dJyIevqLI/AAAAAAAAAXg/hyT2hoMwdPE/s320/perspective.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_dKSWH-YIo68/S0dJpnEoloI/AAAAAAAAAXY/GEywrgQMhmM/s1600-h/paul+brunton.jpg"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 79px; DISPLAY: block; HEIGHT: 116px; CURSOR: hand" id="BLOGGER_PHOTO_ID_5424385255402935938" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/S0dJpnEoloI/AAAAAAAAAXY/GEywrgQMhmM/s320/paul+brunton.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#999900;"&gt;Perspectives- the timeless way of wisdom&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;By &lt;span style="color:#3333ff;"&gt;paul brunton&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;Published by&lt;/div&gt;&lt;div&gt; &lt;span style="font-size:180%;color:#3333ff;"&gt;new age books&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;price rs 395/&lt;/div&gt;&lt;br /&gt;&lt;div&gt;Paul brunton wrote, poetry is at its best when it leads man towards spiritual beauty. this indeed is the mission of all the other arts also.&lt;/div&gt;&lt;br /&gt;&lt;div&gt;Paul brunton's this book also serves the purpose.&lt;/div&gt;&lt;br /&gt;&lt;div&gt;Brunton sees the world as a mental experience.&lt;/div&gt;&lt;br /&gt;&lt;div&gt;This is his clear statement:&lt;br /&gt;&lt;/div&gt;&lt;div&gt;Mentalism, the teaching that this is a mental universe, is too hard to believe for the ordinary man yet too hard to disbelieve for the illumined man. This is because to the first it is only a theory , but to the second it is a personal experience. The ordinary man's consciousness is kept captive by his senses , each of which reports a world of matter outside him.the illumined man's consciousness is free to be itself, to report its own reality and to reveal the senses and their world to be mere ideation.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;new age books&lt;/div&gt;&lt;div&gt;a-44 naraina phase 1&lt;/div&gt;&lt;div&gt;new delhi 110028[india]&lt;/div&gt;&lt;div&gt;email:nab@vsnl.in&lt;/div&gt;&lt;div&gt;web:ww.newagebooksindia.com&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-5988652144665284390?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5988652144665284390'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5988652144665284390'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2010/01/paul-bruntons-book.html' title='paul brunton&apos;s book'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/S0dJyIevqLI/AAAAAAAAAXg/hyT2hoMwdPE/s72-c/perspective.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-2957816530354822349</id><published>2010-01-08T06:17:00.000-08:00</published><updated>2010-01-08T06:39:26.864-08:00</updated><category scheme='http://www.blogger.com/atom/ns#' term='SUKSHMANANDA SWAMI.  ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ezhuthu'/><category scheme='http://www.blogger.com/atom/ns#' term='suksmananda'/><category scheme='http://www.blogger.com/atom/ns#' term='sivagiri'/><title type='text'>disturbing emotions</title><content type='html'>&lt;div align="center"&gt;&lt;a href="http://4.bp.blogspot.com/_dKSWH-YIo68/S0dDffAN2PI/AAAAAAAAAXQ/qew0coqwUKo/s1600-h/suksmananda.bmp"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 75px; DISPLAY: block; HEIGHT: 100px; CURSOR: hand" id="BLOGGER_PHOTO_ID_5424378484368464114" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/S0dDffAN2PI/AAAAAAAAAXQ/qew0coqwUKo/s320/suksmananda.bmp" /&gt;&lt;/a&gt; &lt;span style="font-size:180%;color:#3333ff;"&gt;sukshmananda  swami&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;there is no point in avoiding disturbingemotions and indeed we cannot avoid them because emotions are impermanent [Emotions are always in a state of ebb flow.] What is required is watching , not avoidance.&lt;br /&gt;&lt;br /&gt;Try to watch the disturbing emotions and through watching we can expedite the great emotional vanishing act and the process of changr.&lt;br /&gt;&lt;br /&gt;If you watch the disturbing emotion it will lose its grip and will eventually become an object.Changing the identified subject in to an object is transformation , perhaps the initial round of transformation ..&lt;br /&gt;&lt;br /&gt;Hence it is also spirituality .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;One doesnot and cannot realize idenification without breaking the identification.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;The teacher shouted , 'attention' and the student tried to be attentive , however , his attention was focused elsewhere and he was oblivious to what was happening in the classroom- a type of identification.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;The identification was broken by the command from the teacher .After hearing the command the student tried to be more attentive which is tranformation, and in that sense a spiritual act.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Trying to be attentive meaqns trying to be conscious ands that in turn means we were not conscious before. our normal ordinary state of consciousness is , in fact , unconscious .&lt;br /&gt;&lt;br /&gt;we become conscious only if the situation demands it.In other words we prefer to be unconscious . we avoid being being conscious and this is how idntification emerges and how problems emerge. Consciousness is 'paying attention '.How many of us pay attention at all times?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-2957816530354822349?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2957816530354822349'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2957816530354822349'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2010/01/disturbing-emotions.html' title='disturbing emotions'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_dKSWH-YIo68/S0dDffAN2PI/AAAAAAAAAXQ/qew0coqwUKo/s72-c/suksmananda.bmp' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-8341474393043095596</id><published>2009-10-09T07:56:00.000-07:00</published><updated>2009-10-17T10:18:03.712-07:00</updated><category scheme='http://www.blogger.com/atom/ns#' term='alan kirby'/><category scheme='http://www.blogger.com/atom/ns#' term='tate'/><category scheme='http://www.blogger.com/atom/ns#' term='ezhuth'/><category scheme='http://www.blogger.com/atom/ns#' term='spiritual'/><category scheme='http://www.blogger.com/atom/ns#' term='polansky'/><category scheme='http://www.blogger.com/atom/ns#' term='america'/><title type='text'>changes in the prevailing conception of the “artist” and his/her sensibility-alan kirby</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/Ss9RUXpK-YI/AAAAAAAAAXI/csoDs6A8n4g/s1600-h/alan+kirby.JPG"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 320px; FLOAT: left; HEIGHT: 240px; CURSOR: hand" id="BLOGGER_PHOTO_ID_5390616689371707778" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/Ss9RUXpK-YI/AAAAAAAAAXI/csoDs6A8n4g/s320/alan+kirby.JPG" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_dKSWH-YIo68/Ss9RPSzLRqI/AAAAAAAAAXA/3-wIjmU8RAo/s1600-h/alan+kirby.JPG"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;alan kirby&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;Two recent incidents, both involving children and their putative sexual exploitation, highlight changes in the prevailing conception of the “artist” and his/her sensibility.&lt;br /&gt;&lt;br /&gt;The first, and more internationally notorious, was the arrest of Roman Polanski in Switzerland on a charge of drugging and raping a thirteen-year-old girl in California in 1977. The judicial move, which occurred when Polanski had travelled to a film festival to pick up a lifetime achievement award, was instantly and roundly condemned by the French government: Frédéric Mitterrand, the Minister for Culture, described the arrest as “absolutely appalling”; Polanski had for thirty years been protected by the French state, and had been granted French citizenship. It was tempting at first to interpret this indignation as an expression of the fondly and widely held belief by which France, the “beacon of civilization and art” resists America, the “philistine and puritanical bully”; Polanski, then, would supposedly become the cultured and Gallicized martyr of the brutishly Yankee Satan. However, the French response was quickly echoed by an international battalion of filmmakers, many of them American, who signed petitions of protest calling for Polanski’s release. Polanski had, it is worth noting, already pleaded guilty to the crime, and had fled America before he could be sentenced and punished. Juridically, the nature of the offence and the extent of his guilt have never been disputed, least of all by the director himself.&lt;br /&gt;&lt;br /&gt;It seems likely that this defence of Polanski – and indeed his protection since 1977 – is generated by the vestiges of a Romantic conception of the author or artist. The expressions of outrage repeatedly referred, for instance, to Polanski being a “great director”, even a “genius”; his “originality” and “daring” were evoked (Agnès Poirier even accused the US of never forgiving Polanski for his maverick tendencies when in Hollywood, as though the arrest were some bizarre form of long delayed film criticism). And yet these epithets do not stack up. The longevity of Polanski’s career is indeed remarkable: this is a man who made exceptional films both in the early 1960s and in the early 2000s; and so is its geographical scope, since he made enduring films in Poland, Britain, America and France. However, his forty-odd-year career does include about a quarter of a century during which he made nothing of artistic value and his continuing fame depended on his newsworthiness as a fugitive; and thematically his work, which returns endlessly to sexual torture and rape, is hardly separable from his queasy private life. And even his best films pale by comparison with those of his contemporaries and peers: Repulsion or Rosemary’s Baby or Chinatown are both conventional and second-rate when placed alongside the work of Losey, Coppola or Altman. In short, Polanski’s “greatness” appears to have been invented as a necessary element of the martyr narrative into which, under the aegis of a Romantic ideology, Polanski was plunged by his defenders. By the terms of this ideology – with Byron as an early example – the Artist is troubling, disturbing, unconventional, bohemian, he (probably he) breaks the rules, shocks the bourgeoisie, outrages the puritans, and produces dazzling works of breathtaking originality and greatness. His alcohol and drug-taking and illicit sex and weird dress a&lt;/span&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/Ss9P4qvV73I/AAAAAAAAAW4/M0oJabe0Qt4/s1600-h/polamsky.jpg"&gt;&lt;span style="font-size:130%;"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 96px; FLOAT: left; HEIGHT: 129px; CURSOR: hand" id="BLOGGER_PHOTO_ID_5390615113949900658" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/Ss9P4qvV73I/AAAAAAAAAW4/M0oJabe0Qt4/s320/polamsky.jpg" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;re part of this story, as is his persecution by a hypocritical and brutish society. It seems evident that this prefabricated identity has been transferred on to Polanski: not only, then, is it no big deal that he raped a child (though it would be, were he not an Artist), but it guarantees the greatness of his Works (which cannot be located in his actual works) and the injustice of his prosecutor (though this, save for procedural issues, has not been demonstrated).&lt;br /&gt;&lt;br /&gt;Interestingly, the response in cyberspace was very different. Online polls and message boards in France and indeed worldwide rang with fury against the defenders of Polanski, and with calls for equality before the law. The Mitterrand/Poirier/Woody Allen position was revealed as narrowly based. It is clear that digimodernist authorship, which is multiple and anonymous, does not square at all with the Romantic image of the exceptional, suffering Genius. The French government soon retreated from its anger, while the Swiss tellingly refused Polanski bail. What the fall-out from this episode suggests is the obsolescence, beyond an institutionalized and self-interested elite, of a certain conception or ideology of the artist. Ministers and other creators may still afford it some credence, but in cyberspace the screams of the victim take precedence.&lt;br /&gt;&lt;br /&gt;The second incident involved the removal by the British police, before the exhibition it was due to feature in had even opened, of Richard Prince’s Spiritual America from the walls of Tate Modern. Prince’s piece, which dates from the early 1980s (the heyday of formulations of postmodernism) reproduces and refracts a photograph taken of Brooke Shields for Playboy when she was ten years old: she is naked and wearing lipstick and turning a “sensual” shoulder to the camera. In short, this is a work of art distancing itself from and commenting on but nonetheless reproducing a paedophilic photograph. The police seem to have found the element of the work contained in the last four words of my previous sentence decisive: their action was, in a sense, a work of art criticism. In defence of Prince’s work, one might argue politically, in libertarian or liberal manner, that the police have no right in a free society to decide what galleries may display. The legal retort to this is that the public display of an indecent (i.e. both nude and sexualized) image of an actual child appears to be a criminal act; morally, and in support of this, it must be noted that Shields had unsuccessfully fought as an adult to have the picture suppressed. More specifically, and in defence of Prince, a surprising number of commentators retreated to a decrepit model of authorial intent demolished (at the latest) by Roland Barthes in the late 1960s: that Prince meant the work as a socio-cultural comment not as paedophilic titillation so that must be what it really is. The notion that the meaning of a text is not contained in its author’s stated or imagined “intention” seemed to have passed such commentators by.&lt;br /&gt;&lt;br /&gt;Nonetheless, the removal of the piece caused relatively little fuss. This stands in need of some explanation. My sense is that the art-critical scaffolding erected around the paedophilic photo in order to transform it into Prince’s comment on our sexualized culture no longer stands up. For, to justify or validate or explain Spiritual America it is to the discourse of postmodernism that we must turn: the piece is a cultural détournement or recuperation, it is meta-representation, an image of an image, an image about the making of images, it is depthless, affectless, a reflection on a media-saturated hyperreality where images refer only to other images and the “real” is dead (or her suit is dismissed), it is an ambivalent response to a culture of desire and representation and exploitation; it’s a simulacrum, an art of the exhaustion of art, a commodified artwork refracting a commodified photo, it’s the logic of Warhol’s Marilyn at its most extreme. One could go on and on. Defenders of Prince accused the police of philistinism: hadn’t they read Jameson or Baudrillard? Certainly they hadn’t, but the general sense seems to have been that all that theoretical apparatus, that barrage of abstract discourse which Prince relies on and adds to, is no longer interesting enough to redeem the public display of an undoubtedly exploitative and paedophilic photograph. In 2009, all one feels is that here is a vile image passed through and subjected to a certain art-critical discourse. But if the last ten words of my previous sentence no longer refer to something people care about, they fall away and leave only the nastiness of the image. Prince is not (one assumes) a paedophile and nor are (most of) the spectators of his work, but he is the postmodernist redeployer of paedophilia, and when “postmodernism” loses its currency, its potency and heft – as I suggest this episode shows it has – all that is left to the viewer is the paedophilia itself. For me this betrays the weakness of the piece: in contrast to Cindy Sherman’s Untitled Film Stills, which also invites, depends on and enriches a postmodernist discourse, Spiritual America does not walk artistically by itself.&lt;br /&gt;&lt;br /&gt;So if the Romantic notion of the artist as shocking but all-justified genius no longer has general currency, neither does the postmodernist conception of the artist as the recycler of images from our commodified hyperreality. In each case the sexually assaulted child prevails. What, then, of the sensibility of the artist in the digimodernist age? It is socialized, not asocial; it is not the creature either of our continuing media excess. It moves between these two poles. &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-8341474393043095596?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8341474393043095596'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8341474393043095596'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/10/changes-in-prevailing-conception-of.html' title='changes in the prevailing conception of the “artist” and his/her sensibility-alan kirby'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/Ss9RUXpK-YI/AAAAAAAAAXI/csoDs6A8n4g/s72-c/alan+kirby.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-1754213482264765577</id><published>2009-10-05T09:58:00.000-07:00</published><updated>2009-10-17T10:15:17.944-07:00</updated><category scheme='http://www.blogger.com/atom/ns#' term='punalur'/><category scheme='http://www.blogger.com/atom/ns#' term='kollam'/><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='anchal'/><category scheme='http://www.blogger.com/atom/ns#' term='brinda'/><category scheme='http://www.blogger.com/atom/ns#' term='poet'/><title type='text'>മൗനത്തിന്‍റെ വാക്കുകള്‍-ബൃന്ദ</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsoopWtEWVI/AAAAAAAAAWw/Nno2puT13EU/s1600-h/brin.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 110px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5389164595036576082" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsoopWtEWVI/AAAAAAAAAWw/Nno2puT13EU/s320/brin.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;brinda&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;മൗനത്തിന്‍റെ വാക്കുകള്‍&lt;br /&gt;ആരും ഒന്നും പറയുന്നില്ല.&lt;br /&gt;ചില നേരങ്ങളില്‍ അങ്ങനെയാണ്‌.&lt;br /&gt;നിശ്ചലമായ ഇലകളെ നോക്കി&lt;br /&gt;അരണ്ട രാത്രികളില്‍&lt;br /&gt;നമ്മള്‍ പറയാറില്ലേ&lt;br /&gt;ഇന്ന് കാറ്റ് വീശിയില്ലാല്ലോ എന്ന്.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ചാറ്റല്‍മഴ ഇലകളില്‍&lt;br /&gt;സന്തൂര്‍ വായിക്കാറുണ്ട്.&lt;br /&gt;വ്യക്തമായി കേള്‍ക്കാവുന്ന&lt;br /&gt;ഹൃദയനാളങ്ങളില്‍ നമ്മള്‍ അറിയുന്നു&lt;br /&gt;നാം പ്രണയിച്ചിരുന്നവരല്ലല്ലോ എന്ന്.&lt;br /&gt;നമുക്ക് അങ്ങനെയാകാന്‍ ആഗ്രഹമുണ്ട്.&lt;br /&gt;&lt;br /&gt;എല്ലാറ്റിന്‍‌റെയും ഉത്തരങ്ങള്‍&lt;br /&gt;ചില 'പിന്നെ'കളിലാണ്‌.&lt;br /&gt;ചിലപ്പോള്‍ 'പക്ഷേ'കളിലും.&lt;br /&gt;ഇവയില്ലായിരുന്നുവെങ്കില്‍&lt;br /&gt;നാം എന്തുചെയ്യുമായിരുന്നു?&lt;br /&gt;നമ്മള്‍ ഇതല്ലാതെ ഒന്നും പറയുന്നില്ല.&lt;br /&gt;&lt;br /&gt;ആകാശം&lt;br /&gt;വര്‍ണ്ണമേഘങ്ങളെക്കൊണ്ട്&lt;br /&gt;വിവിധ മുഖങ്ങള്‍&lt;br /&gt;വരച്ചു കൂട്ടുന്നു.&lt;br /&gt;ജെറ്റ് വിമാനങ്ങള്‍ കൊണ്ട്&lt;br /&gt;നാമവയെ വെട്ടിമുറിക്കുന്നു.&lt;br /&gt;പ്രണയം പരത്തുന്ന&lt;br /&gt;വൈറസ് ഏതാണെന്ന്&lt;br /&gt;മുഖമൂടികള്‍&lt;br /&gt;തിരഞ്ഞുകൊണ്ടിരിക്കുന്നു.&lt;br /&gt;-നമുക്ക് കുറേക്കൂടി അടുക്കേണ്ടതുണ്ട്&lt;br /&gt;വാക്കുകളെ അതിന്‍‌റെ&lt;br /&gt;വഴിക്ക് വിട്ടേക്കുക .&lt;br /&gt;&lt;br /&gt;&lt;br /&gt;നമ്മള്‍ പരസ്പരം&lt;br /&gt;സംസാരിച്ചില്ലയെങ്കിലും&lt;br /&gt;യാത്രയുടെ നിലാവില്‍&lt;br /&gt;കുളിര്‍ന്നില്ലയെങ്കിലും&lt;br /&gt;ഉടലുകളാല്‍ മഴത്തുള്ളിയെ&lt;br /&gt;സ്പര്‍ശിച്ചില്ലയെങ്കിലും&lt;br /&gt;പുഴയുടെ ഉല്‍ഭവത്തിലേക്ക്&lt;br /&gt;കുളിര്‍കാറ്റിന്‍റെ വിരല്‍ പിടിച്ച്&lt;br /&gt;പോയില്ലെങ്കിലും&lt;br /&gt;-ഞാന്‍ എല്ലം അറിയുന്നുണ്ട്.&lt;br /&gt;നീയും അങ്ങനെതന്നെ.&lt;br /&gt;നമുക്ക് ഇനി എന്തെങ്കിലും പറഞ്ഞുകൂടെ.&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-1754213482264765577?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1754213482264765577'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1754213482264765577'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/10/blog-post_05.html' title='മൗനത്തിന്‍റെ വാക്കുകള്‍-ബൃന്ദ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsoopWtEWVI/AAAAAAAAAWw/Nno2puT13EU/s72-c/brin.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-9083209994807797899</id><published>2009-10-03T06:53:00.000-07:00</published><updated>2009-10-17T10:17:31.846-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='kerala'/><category scheme='http://www.blogger.com/atom/ns#' term='വായനezhuth online'/><category scheme='http://www.blogger.com/atom/ns#' term='t p anilkumar'/><category scheme='http://www.blogger.com/atom/ns#' term='ezhuthu magazine'/><title type='text'>പത്ത് കവിതകള്‍-ടി.പി. അനില്‍കുമാര്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_dKSWH-YIo68/SsdX7c9RACI/AAAAAAAAAWA/FVmVWmlw1-c/s1600-h/anil.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 121px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5388372158069145634" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/SsdX7c9RACI/AAAAAAAAAWA/FVmVWmlw1-c/s320/anil.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;«&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;&lt;span style="color:#3333ff;"&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;&lt;span style="color:#3333ff;"&gt;t p anilkumar&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:180%;"&gt;&lt;div&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;span style="font-size:130%;"&gt;1കുട്ടമോനേ&lt;br /&gt;നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;div&gt;&lt;span style="font-size:130%;"&gt;കടിഞ്ഞൂല്‍ ചക്കയ്ക്ക്&lt;br /&gt;മുള്ളൊക്കെപ്പരന്നു&lt;br /&gt;മഴച്ചക്കയ്ക്ക്&lt;br /&gt;മധുരമുണ്ടാവില്ലെങ്കിലും&lt;br /&gt;കാക്ക കൊത്തും മുന്നേ&lt;br /&gt;ഇട്ടു വയ്ക്കാം,&lt;br /&gt;ഗോപാലേട്ടന്‍ വരും&lt;br /&gt;&lt;br /&gt;ആടിനു പ്ലാവില പെറുക്കാന്‍&lt;br /&gt;കരിങ്കണ്ണിപ്പാറു&lt;br /&gt;പ്ലാവിന്റെ ചോട്ടിലു തപസ്സാ&lt;br /&gt;കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍&lt;br /&gt;കരിങ്കല്ലുവരെ പൊളിയും&lt;br /&gt;&lt;br /&gt;പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?&lt;br /&gt;&lt;br /&gt;ഒണക്കച്ചെമ്മീന്‍ കൊണ്ടരും&lt;br /&gt;ചേറ്റുവേന്ന് ശകുന്തള&lt;br /&gt;അമ്മ വാങ്ങാറില്ല&lt;br /&gt;ചക്കക്കുരൂം ചെമ്മീനും&lt;br /&gt;കുട്ടമോനില്ലാത്തോണ്ട്&lt;br /&gt;വെയ്ക്കാറില്ല&lt;br /&gt;&lt;br /&gt;തെങ്ങേറണ വേലപ്പന്‍&lt;br /&gt;പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ&lt;br /&gt;കരിക്ക്‌ങ്കൊലേലൊന്ന് നോക്കും&lt;br /&gt;ഒന്നും മിണ്ടില്ല&lt;br /&gt;&lt;br /&gt;കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്&lt;br /&gt;കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി&lt;br /&gt;ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു&lt;br /&gt;പോകുമ്പോ,&lt;br /&gt;കുട്ടമോന്‍ തൊടണപോലെ&lt;br /&gt;അമ്മേത്തൊട്ടു&lt;br /&gt;&lt;br /&gt;ഒള്ളതോണ്ടോണണ്ടാക്കാം&lt;br /&gt;എന്റെ കുട്ടമോനൊന്ന് വന്നാ മതി&lt;br /&gt;പൂത്തറ ചെതല്‌ തട്ടി വയ്ക്കാം&lt;br /&gt;പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല&lt;br /&gt;മുറ്റത്തെ ചെത്തി പൂക്കണില്ല&lt;br /&gt;ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ&lt;br /&gt;നന്ത്യാറ്വട്ടോം ചെമ്പരത്തീം&lt;br /&gt;&lt;br /&gt;കുട്ടമോന്‍ കെടക്കണോടത്ത്&lt;br /&gt;കൊറച്ച് മുക്കുറ്റി നിക്കണ്‌ണ്ട്&lt;br /&gt;വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!&lt;br /&gt;&lt;br /&gt;&lt;br /&gt;2)അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍&lt;br /&gt;&lt;br /&gt;&lt;br /&gt;കറുത്തവര്‍ പാടിയാടുന്ന&lt;br /&gt;മദ്യശാലയില്‍&lt;br /&gt;‍ബിയറിനൊപ്പം കിട്ടിയ&lt;br /&gt;തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:&lt;br /&gt;പതുക്കെ കടിക്കണേ&lt;br /&gt;അടിച്ചു കൊഴിക്കപ്പെട്ട&lt;br /&gt;പല്ലുകളാണ്‌ ഞങ്ങള്‍&lt;br /&gt;&lt;br /&gt;ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത&lt;br /&gt;ഒരു പാട്ടുകാരന്‍&lt;br /&gt;പാടുവാന്‍ തുടങ്ങുമ്പോള്‍&lt;br /&gt;ഇല്ലായ്മകളുടെ രൂപകംപോല്‍&lt;br /&gt;മുന്‍‌വരിയിലെ പല്ലില്ലായ്മ&lt;br /&gt;തുറിച്ചു നോക്കുന്നു&lt;br /&gt;&lt;br /&gt;അവന്റെ, പാട്ടിനൊക്കും&lt;br /&gt;വിലാപത്തില്‍&lt;br /&gt;ഉണങ്ങിയ ആമാശയവുമായ്‌&lt;br /&gt;ഒരു നാട്‌, അവിടെ&lt;br /&gt;കരിന്തൊലിയാല്‍ പൊതിഞ്ഞ&lt;br /&gt;തരുണാസ്ഥികൂടങ്ങള്‍&lt;br /&gt;കരിഞ്ഞ പുല്‍മേടുകള്‍&lt;br /&gt;പാട്ടിനൊപ്പമുള്ള&lt;br /&gt;ഓരോ ചുവടിലും&lt;br /&gt;ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍&lt;br /&gt;&lt;br /&gt;വെളുത്തതു മാത്രം&lt;br /&gt;തെളിഞ്ഞു കാണുന്ന&lt;br /&gt;അള്‍ട്രാവയലറ്റില്‍&lt;br /&gt;ഒരുത്തി വന്നു&lt;br /&gt;പിന്നൊരുത്തി വന്നു&lt;br /&gt;വേറൊരുത്തി വന്നു&lt;br /&gt;ചിരിക്കുമ്പോഴൊക്കെ&lt;br /&gt;തെളിഞ്ഞ പല്ലുകള്‍&lt;br /&gt;‍കൊഴിഞ്ഞു വീഴുമോ&lt;br /&gt;ഭയന്നു പോയി ഞാന്‍&lt;br /&gt;&lt;br /&gt;അടുത്ത മേശയില്‍,&lt;br /&gt;കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍&lt;br /&gt;ഇരുട്ടിലും തിളങ്ങുന്നു&lt;br /&gt;ചായം പൂശിയ നഖം&lt;br /&gt;&lt;br /&gt;കാളക്കുടല്‍ വലിച്ചു കെട്ടിയ&lt;br /&gt;തന്ത്രിവാദ്യം മീട്ടി&lt;br /&gt;ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്&lt;br /&gt;പാട്ടു തുടങ്ങി&lt;br /&gt;ആനത്തോലുടുത്ത്‌ വേറൊരുവള്‍&lt;br /&gt;‍മേശമേല്‍ നിരത്തി&lt;br /&gt;ബിയറോളം തണുപ്പിച്ച&lt;br /&gt;കാളമൂത്രം&lt;br /&gt;ഉപ്പും മുളകുമിടാതെ&lt;br /&gt;വെയിലില്‍ വെന്ത&lt;br /&gt;കഴുതയുടെ ജനനേന്ദ്രിയങ്ങള്‍&lt;br /&gt;&lt;br /&gt;പുറത്തിറങ്ങുമ്പോള്‍&lt;br /&gt;‍കൊടുംചൂടിന്റെ പകല്‍&lt;br /&gt;രാത്രിയുടെ പുഴുക്കത്തിന്‌&lt;br /&gt;അധികാരം കൈമാറിയിട്ടുണ്ട്‌&lt;br /&gt;കറുത്തതെല്ലാം വെളിപ്പെടുത്താന്‍&lt;br /&gt;‍വെളിച്ചം,&lt;br /&gt;തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌&lt;br /&gt;വഴിയരികിലെ&lt;br /&gt;വെണ്ണക്കല്‍ മതിലില്‍&lt;br /&gt;മൂത്രമൊഴിച്ചെങ്കിലും&lt;br /&gt;വറ്റിക്കാനാവുന്നില്ലല്ലോ&lt;br /&gt;ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!&lt;br /&gt;3)സ്കൂളിനെക്കുറിച്ച്‌&lt;br /&gt;സഹ്യന്റെ മകന്‍&lt;br /&gt;വായിക്കാനെടുത്തപ്പോള്‍&lt;br /&gt;‍സ്കൂളോര്‍മ്മ വന്നു&lt;br /&gt;വൈലോപ്പിള്ളിയെ ചൊല്ലുന്ന&lt;br /&gt;രാമചന്ദ്രന്‍മാഷെ&lt;br /&gt;ഓര്‍മ്മ വന്നു&lt;br /&gt;കുടുക്കിനിടയില്‍ പിടിപ്പിച്ച&lt;br /&gt;ബാഡ്ജില്‍നിന്ന്&lt;br /&gt;മഴയില്‍, കുപ്പായത്തില്‍ പരന്ന&lt;br /&gt;ചോപ്പോര്‍മ്മവന്നു&lt;br /&gt;അതുകണ്ട്‌&lt;br /&gt;ചീത്ത പറയാതെ ചിരിച്ച&lt;br /&gt;അച്ഛനെ ഓര്‍മ്മവന്നു&lt;br /&gt;&lt;br /&gt;എല്ലാവരും എഴുതുന്നതു കണ്ട്‍&lt;br /&gt;സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്‍ക്കുന്ന&lt;br /&gt;ഒരോര്‍മ്മക്കവിത&lt;br /&gt;പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു&lt;br /&gt;&lt;br /&gt;വന്നാലും എഴുതാനായിട്ടല്ല&lt;br /&gt;&lt;br /&gt;കുളിക്കാതെയും മുഷിഞ്ഞും&lt;br /&gt;ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച&lt;br /&gt;സുബ്രഹ്മണ്യന്റെ വിശപ്പുമണവും,&lt;br /&gt;നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന&lt;br /&gt;അവന്റെ തേങ്ങിക്കരച്ചിലുകളും&lt;br /&gt;എഴുതാനുള്ള ഭാഷ&lt;br /&gt;പലപല ക്ലാസുകളില്‍&lt;br /&gt;‍പലപല രാമചന്ദ്രന്‍മാഷമ്മാര്‍&lt;br /&gt;‍പഠിപ്പിച്ചിട്ടും&lt;br /&gt;പലഭാഷകള്‍ മുളയുന്ന കൂടുകളില്‍&lt;br /&gt;‍അന്തിയുറങ്ങിയിട്ടും&lt;br /&gt;പഠിക്കാനായില്ലിതുവരെ!&lt;br /&gt;&lt;br /&gt;&lt;br /&gt;4)കയിലുകുത്ത്‌&lt;br /&gt;&lt;br /&gt;&lt;br /&gt;പകുതിയോളം തേഞ്ഞ്‌,&lt;br /&gt;പിടി തകര്‍ന്നൊരുളിയുണ്ട്‌&lt;br /&gt;മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ&lt;br /&gt;കൊട്ടുവടിയുണ്ട്‌&lt;br /&gt;കവുങ്ങിന്‍ മുഴക്കോലില്‍&lt;br /&gt;‍തെറ്റാത്ത അളവുകളുണ്ട്‌&lt;br /&gt;മടക്കിവച്ച്‌ ചോരയോടാതെ&lt;br /&gt;മെലിഞ്ഞുപോയ കാലുകളുണ്ട്‌&lt;br /&gt;നിവരാത്തൊരുടലും തിമിരക്കണ്ണുകളും&lt;br /&gt;ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌&lt;br /&gt;&lt;br /&gt;കുനിഞ്ഞിരുന്ന്&lt;br /&gt;ചിരട്ടക്കയിലുണ്ടാക്കുന്നു&lt;br /&gt;ആകാശംതൊടുമുയരത്തില്‍&lt;br /&gt;ദാരുഗോപുരങ്ങള്‍ പണിതയാള്‍&lt;br /&gt;&lt;br /&gt;മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍&lt;br /&gt;ഇണങ്ങിക്കുറുകും ചിരട്ടയുടെ&lt;br /&gt;തൂവലൊതുക്കിച്ചന്തം വരുത്തുന്നു&lt;br /&gt;ഇടയ്ക്ക്‌,&lt;br /&gt;മുറ്റത്തു മുറുമുറുക്കുംനായയോട്‌,&lt;br /&gt;അരിതിന്നതുപോരേ&lt;br /&gt;നിനക്കാശാരിച്ചിയേം കടിക്കണോ&lt;br /&gt;എന്നു ചിരിച്ചു നോക്കുന്നു&lt;br /&gt;ഉടുക്കുപോലുണ്ടാക്കിയ&lt;br /&gt;മരയുരലിലെ ഇടിച്ച മുറുക്കാന്‍&lt;br /&gt;ചവച്ചു രസിക്കുന്നു&lt;br /&gt;&lt;br /&gt;മകനിനി വിളിക്കുമ്പോള്‍&lt;br /&gt;ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍&lt;br /&gt;മറക്കാതെ പറയണം&lt;br /&gt;എന്തിനിങ്ങനെപ്പണിയെടുക്കുന്നു&lt;br /&gt;വിശ്രമിക്കേണ്ട കാലമായില്ലേ?&lt;br /&gt;&lt;br /&gt;മുറിക്കാനുള്ള മരത്തിന്റെ&lt;br /&gt;വളവും കേടും നോക്കുംപോലെ&lt;br /&gt;ചുഴിഞ്ഞു നോക്കുന്നു&lt;br /&gt;ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍&lt;br /&gt;ദൃഢഭാവത്തില്‍&lt;br /&gt;&lt;br /&gt;‍വിശ്രമമോ?&lt;br /&gt;പണിതു തീര്‍ന്നതാണല്ലാതെ&lt;br /&gt;ഇരുന്നു തേഞ്ഞതല്ലെന്റെ&lt;br /&gt;പണിയായുധങ്ങളും ഞാനും&lt;br /&gt;&lt;br /&gt;കയിലിനു കണയിടാനുഴിഞ്ഞ&lt;br /&gt;മുളങ്കോലൊന്നെടുത്ത്‌&lt;br /&gt;ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍&lt;br /&gt;ചിരിച്ചു ചോദിച്ചു&lt;br /&gt;കയിലു കുത്താന്‍ പഠിക്കണോ?&lt;br /&gt;&lt;br /&gt;വിഷു വരുന്നു&lt;br /&gt;ഉപയോഗിക്കാനാളില്ലാതെ&lt;br /&gt;വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ&lt;br /&gt;ചിരട്ടക്കയിലും മണ്‍പാത്രങ്ങളും&lt;br /&gt;തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍&lt;br /&gt;‍വെറുതെയെന്തിനാ കുഞ്ഞേ&lt;br /&gt;ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ&lt;br /&gt;എരിയും വെയിലത്ത്‌&lt;br /&gt;കയിലും കുത്തി നടക്കണ്‌!&lt;br /&gt;&lt;br /&gt;&lt;br /&gt;5)ശലഭങ്ങളുടെ ഉദ്യാനം&lt;br /&gt;&lt;br /&gt;&lt;br /&gt;നേരത്തേ ഉണര്‍ന്ന ചിലര്‍&lt;br /&gt;ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌&lt;br /&gt;അവയുടെ ചിറകുകളില്‍ വെയില്‍തട്ടി&lt;br /&gt;ആകാശത്ത്‌ നിറവില്ലു വിരിയുന്നു&lt;br /&gt;മുഖത്തുനിന്ന്&lt;br /&gt;സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌&lt;br /&gt;ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ&lt;br /&gt;&lt;br /&gt;ശലഭങ്ങളെ തൊടുകയോ&lt;br /&gt;അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്&lt;br /&gt;കാക്കിയിട്ട കാവല്‍ക്കാരന്റെ&lt;br /&gt;പിരിച്ചു കയറ്റിയ കൊടും മീശ&lt;br /&gt;മുന്നറിയിപ്പു തന്നു&lt;br /&gt;അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍&lt;br /&gt;മീശയുടെ ഗൗരവത്തിനു ചേരാതെ&lt;br /&gt;അയാളുടെ മൊബൈല്‍ഫോണില്‍&lt;br /&gt;ഒരു കുഞ്ഞ്‌ നിര്‍ത്താതെ&lt;br /&gt;പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ&lt;br /&gt;റിംഗ്‌ ടോണ്‍ കേട്ടു&lt;br /&gt;പെന്‍ഷനായ പോലീസുകാരനെ&lt;br /&gt;പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ&lt;br /&gt;പറയുവാന്‍ വന്ന തെറിവാക്കുകള്‍&lt;br /&gt;അതോടെ മറന്നുപോയ്‌&lt;br /&gt;&lt;br /&gt;തേനും പൂമ്പൊടിയും നിറഞ്ഞ&lt;br /&gt;പൂക്കളേന്തിനിന്ന് കൈകഴച്ച്‌&lt;br /&gt;അവ താഴെ വച്ച്‌&lt;br /&gt;ഒരു സിഗരറ്റ്‌ വലിച്ചാലോ&lt;br /&gt;എന്നാലോചിക്കുന്നതുപോലെയാണ്‌&lt;br /&gt;ചില ചെടികളുടെ നില്‍പ്പ്‌&lt;br /&gt;&lt;br /&gt;അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും&lt;br /&gt;ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ&lt;br /&gt;എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു&lt;br /&gt;&lt;br /&gt;തേനീച്ചകളെപ്പോലെ&lt;br /&gt;ഉറുമ്പുകളെപ്പോലെ&lt;br /&gt;ധൃതി പിടിച്ച്‌&lt;br /&gt;പണിയിടങ്ങളില്‍ പോകാതെ&lt;br /&gt;എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ&lt;br /&gt;ശലഭങ്ങളൊക്കെയുമെന്ന്&lt;br /&gt;നീ പരിഹസിക്കുകയാണല്ലേ&lt;br /&gt;മുറ്റം കടന്ന്&lt;br /&gt;പൂമുഖം കടന്ന്&lt;br /&gt;നമ്മുടെ കിടപ്പുമുറിയില്‍പ്പോലും&lt;br /&gt;വളര്‍ന്ന കാട്ടുചെടികള്‍&lt;br /&gt;വെട്ടിക്കളയാന്‍ വയ്യാത്ത&lt;br /&gt;മടിയനാണ്‌ ഞാനെന്ന്&lt;br /&gt;പ്ലീസ്‌, ആരോടും പറയാതിരിക്കൂ&lt;br /&gt;&lt;br /&gt;ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്&lt;br /&gt;എന്തിനിങ്ങനെ കൈവീശുന്നു?&lt;br /&gt;ഇനി നിന്റെ ഒരു കുറവേയുള്ളൂ!&lt;br /&gt;നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!&lt;br /&gt;ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും&lt;br /&gt;ഒരു സങ്കല്‍പം മാത്രമാണ്‌&lt;br /&gt;&lt;br /&gt;നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍&lt;br /&gt;‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്&lt;br /&gt;ഒരേ സമയം&lt;br /&gt;കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്&lt;br /&gt;ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍&lt;br /&gt;‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു&lt;br /&gt;ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു&lt;br /&gt;&lt;br /&gt;നല്ല മഴക്കാറുണ്ട്‌&lt;br /&gt;ഇടിവെട്ടിപ്പെയ്യുമായിരിക്കും&lt;br /&gt;ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല&lt;br /&gt;&lt;br /&gt;&lt;br /&gt;6)സെമിത്തേരിയിലെ നട്ടുച്ച&lt;br /&gt;&lt;br /&gt;&lt;br /&gt;നിഴലുകള്‍&lt;br /&gt;‍അവനനവനിലേയ്ക്കു മാത്രം&lt;br /&gt;നീളുകയോ ചുരുങ്ങുകയോ&lt;br /&gt;ചെയ്യുന്ന സ്ഥലത്തെയാണ്‌&lt;br /&gt;സെമിത്തേരി എന്നു വിളിക്കുക&lt;br /&gt;എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?&lt;br /&gt;ഇല്ലെങ്കില്‍ ഉണ്ട്‌!&lt;br /&gt;നട്ടുച്ച മാത്രമാണവിടത്തെ നേരം&lt;br /&gt;വെയില്‍ മാത്രം കാലാവസ്ഥയും&lt;br /&gt;&lt;br /&gt;ക്ഷാമപ്രദേശത്തേയ്ക്ക്‌&lt;br /&gt;മരുന്നും വസ്ത്രവുമായി വരുന്ന&lt;br /&gt;കപ്പലും കാത്ത്&lt;br /&gt;തുറമുഖത്തു നില്‍ക്കുന്ന&lt;br /&gt;ഒരാളെപ്പോലുണ്ട്‌&lt;br /&gt;നിന്റെ നില്‍പ്പിലെ അവശതയും&lt;br /&gt;നോട്ടവും&lt;br /&gt;&lt;br /&gt;കൈ വിറച്ചു വിറച്ച്‌,&lt;br /&gt;മുറുകെപ്പിടിച്ചിരുന്ന&lt;br /&gt;രണ്ടു പനിനീര്‍പ്പൂക്കളുടേയും&lt;br /&gt;ഇതളുകള്‍ക്കൊപ്പം&lt;br /&gt;നീയും താഴെ വീണു പോയെങ്കിലോ&lt;br /&gt;എന്ന ഭയമെനിക്കുണ്ടായിരുന്നു&lt;br /&gt;&lt;br /&gt;മുറുകെപ്പിടിച്ചപ്പോള്‍&lt;br /&gt;‍പിടിവിടല്ലേ വിടല്ലേ എന്ന്&lt;br /&gt;നിന്റെ കൈകള്‍&lt;br /&gt;കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്‌&lt;br /&gt;നീ അറിയുന്നുണ്ടായിരുന്നോ?&lt;br /&gt;&lt;br /&gt;ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍&lt;br /&gt;എനിയ്ക്കുണ്ടായിരുന്നെങ്കില്‍&lt;br /&gt;നിന്നെ ഞാന്‍ അതിന്റെ&lt;br /&gt;ചുവടെ നിര്‍ത്തുമായിരുന്നു&lt;br /&gt;&lt;br /&gt;സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല&lt;br /&gt;ചെറുമരക്കൊമ്പിലെ ഇലകള്‍&lt;br /&gt;എന്തിന്റേയോ അടയാളങ്ങള്‍&lt;br /&gt;‍കാറ്റെന്നു കാണിച്ചു തന്നു&lt;br /&gt;ദിനവും പലതവണ മരിക്കുന്ന&lt;br /&gt;നമ്മളോട്‌ സഹതപിക്കുന്നതുപോലെ‌&lt;br /&gt;&lt;br /&gt;ഉച്ച നേരത്തെ ഇലയിളക്കം&lt;br /&gt;ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്&lt;br /&gt;ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?&lt;br /&gt;ഇല്ലെങ്കില്‍ ഉണ്ട്‌!&lt;br /&gt;നീ കണ്ണും ചെവിയുമോര്‍ക്കുന്നത്‌&lt;br /&gt;കണ്ടാലറിയാം&lt;br /&gt;പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്‌&lt;br /&gt;കാണുന്നതും കേള്‍ക്കുന്നതുമെന്ന്&lt;br /&gt;&lt;br /&gt;പൊന്നുപണിക്കാരുടെ&lt;br /&gt;പണിയിടങ്ങളില്‍ വന്ന്&lt;br /&gt;തമിഴന്മാര്‍ മണലില്‍നിന്ന്&lt;br /&gt;പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ&lt;br /&gt;കളഞ്ഞുപോയ ഒരു പാട്ട്‌&lt;br /&gt;പലകുറി ജലമാവര്‍ത്തിച്ച്‌&lt;br /&gt;നീ അരിച്ചെടുക്കുകയാണോ?&lt;br /&gt;&lt;br /&gt;കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍&lt;br /&gt;‍ചുട്ടുപൊള്ളുന്ന സിമന്റ്‌&lt;br /&gt;നിന്റെ ചുണ്ടുകളോട്‌&lt;br /&gt;എന്തെങ്കിലും പറഞ്ഞുവോ‌?&lt;br /&gt;&lt;br /&gt;&lt;br /&gt;7)കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍&lt;br /&gt;ഊരിയിട്ട കുപ്പായങ്ങള്‍&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ വീട്ടിലേയ്ക്ക്‌&lt;br /&gt;പിച്ചകത്തിന്റെ അതിരുകളുള്ള&lt;br /&gt;വഴിയുണ്ടായിരുന്നെന്നും&lt;br /&gt;നട്ടുച്ചയ്ക്കതിലൂടെ&lt;br /&gt;പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,&lt;br /&gt;തണ്ണിമത്തനോ പഴമാങ്ങയോ&lt;br /&gt;അമ്മാന്റെ കടയിലെ കപ്പലണ്ടിയോ&lt;br /&gt;കലാകൗമുദിയോ വാങ്ങി&lt;br /&gt;‌അച്ഛന്‍ വരാറുണ്ടെന്നതും&lt;br /&gt;നേരായിരിക്കുമോ?&lt;br /&gt;&lt;br /&gt;അങ്ങനെയെങ്കില്‍&lt;br /&gt;കാവിലെ വള്ളികളില്‍നിന്ന്&lt;br /&gt;മാനത്തേയ്ക്ക്‌ വിരുന്നുപോകുന്ന&lt;br /&gt;ഊമന്താടികള്‍&lt;br /&gt;കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്കിടയില്‍&lt;br /&gt;‍പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍&lt;br /&gt;പണ്ട്‌ അമ്പലനടയില്‍&lt;br /&gt;ഞങ്ങള്‍ നട്ട ചുവന്ന കൊടികള്‍&lt;br /&gt;പാട്ടമ്പലത്തിനുപിന്നില്‍&lt;br /&gt;കരികൊണ്ടെഴുതിയ പേരുകള്‍&lt;br /&gt;എനിയ്ക്ക്‌ ഓര്‍മ്മ വരേണ്ടതല്ലേ&lt;br /&gt;&lt;br /&gt;അയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍&lt;br /&gt;കണ്ണെഴുതി പൊട്ടു തൊടുവിച്ച&lt;br /&gt;ഉറക്കെ കുരയ്ക്കാനറിയാത്ത&lt;br /&gt;ടൈഗറിനെ മറക്കുമോ?&lt;br /&gt;&lt;br /&gt;കളിമണ്‍ ചുമരുകളും&lt;br /&gt;നീലച്ചായമടിച്ച&lt;br /&gt;ഒറ്റജനാലകളുമുണ്ടായിരുന്ന&lt;br /&gt;എന്റെ പഴയ വീടെങ്കിലും മറക്കുമോ?&lt;br /&gt;&lt;br /&gt;നിങ്ങള്‍ നുണ പറയുകയാണ്‌&lt;br /&gt;ഞാനിവിടത്തുകാരനല്ല&lt;br /&gt;ഞാന്‍ കണ്ടതും തൊട്ടതും&lt;br /&gt;അതൊന്നുമല്ല&lt;br /&gt;&lt;br /&gt;എനിയ്ക്കറിയാവുന്ന ചുവപ്പ്‌&lt;br /&gt;ചെമ്പരത്തിപ്പൂവിന്റേതല്ല&lt;br /&gt;എന്റെ ഉള്ളിലെ കാവി&lt;br /&gt;മുളയത്തെ വല്യമ്മയുടെ&lt;br /&gt;വീട്ടില്‍ പോകുമ്പോള്‍ കണ്ട&lt;br /&gt;ചരല്‍ക്കുന്നുകളുടേതല്ല&lt;br /&gt;പുഴക്കരയില്‍&lt;br /&gt;മീനുകളൊളിച്ചു കളിക്കുന്ന&lt;br /&gt;കണ്ടല്‍ച്ചെടികളുടെ ഇലകളില്‍&lt;br /&gt;എന്റെ പച്ചയില്ല&lt;br /&gt;&lt;br /&gt;നിങ്ങള്‍ എന്നെ വിളിക്കുന്നതല്ല&lt;br /&gt;എന്റെ പേര്&lt;br /&gt;തലയ്ക്കുപിന്നില്‍ ഒരടികൊണ്ട്‌&lt;br /&gt;ഞാനിപ്പോള്‍&lt;br /&gt;തീവ്രപരിശീലന വിഭാഗത്തിലാണ്‌&lt;br /&gt;&lt;br /&gt;&lt;br /&gt;8)സ്വപ്നസ്തംഭനം&lt;br /&gt;&lt;br /&gt;&lt;br /&gt;വിശേഷിച്ചൊന്നുമുണ്ടായില്ല&lt;br /&gt;വൈകീട്ട്‌ കുളി കഴിഞ്ഞ്‌&lt;br /&gt;ഭസ്മം തൊട്ടു&lt;br /&gt;&lt;br /&gt;അത്താഴത്തിനു മുന്‍പ്&lt;br /&gt;രണ്ടെണ്ണം കഴിച്ചു&lt;br /&gt;പതിവില്ലാതെ ആരെയോ&lt;br /&gt;ഫോണില്‍ വിളിച്ച്‌&lt;br /&gt;എന്തോ പറയുന്നുണ്ടായിരുന്നു&lt;br /&gt;&lt;br /&gt;ഉറക്കത്തില്‍&lt;br /&gt;എന്തൊ ചൊല്ലുന്നുണ്ടായിരുന്നു&lt;br /&gt;ആരെയോ&lt;br /&gt;പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു&lt;br /&gt;&lt;br /&gt;രാവിലെ&lt;br /&gt;കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...&lt;br /&gt;&lt;br /&gt;&lt;br /&gt;9)എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?&lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്തുകിടന്നാരോ&lt;br /&gt;പനിക്കുന്നതിന്‍ ചൂടില്‍&lt;br /&gt;‍പൊള്ളുന്നുണ്ടുറങ്ങാത്ത&lt;br /&gt;രാത്രികളേറെ നാളായ്‌&lt;br /&gt;&lt;br /&gt;സിനിമാടാക്കീസിനു പുറത്ത്‌&lt;br /&gt;ശബ്ദരേഖ കേള്‍ക്കുന്നതുപോലെ&lt;br /&gt;അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ&lt;br /&gt;സൗണ്ട്‌ ട്രാക്ക്‌ കേള്‍ക്കുന്നുണ്ട്‌&lt;br /&gt;ഉറക്കത്തിലിടയ്ക്കിടെ&lt;br /&gt;&lt;br /&gt;രാവിലെ പുറത്തിറങ്ങുവാന്‍&lt;br /&gt;ചെരിപ്പിടുമ്പോള്‍, അത്&lt;br /&gt;‍തൊട്ടു മുമ്പാരോ ഇട്ടുനടന്ന്&lt;br /&gt;ഊരിവച്ചതുപോലെ കിതക്കുന്നു&lt;br /&gt;മറ്റൊരാള്‍ വായിച്ച പഴമയോടെ&lt;br /&gt;തിണ്ണയിലിരിക്കുന്നു പത്രം&lt;br /&gt;&lt;br /&gt;തൂണിനുപിന്നില്‍ നിഴല്‍&lt;br /&gt;‍അടക്കിയ ചുമ&lt;br /&gt;സിഗരറ്റ്‌ പുകയോ പ്രഭാതമഞ്ഞോ&lt;br /&gt;മൂടിയ രൂപം&lt;br /&gt;&lt;br /&gt;ഇരുവശവും ഇലകള്‍ തിങ്ങിയ&lt;br /&gt;വഴിയിലൂടെ&lt;br /&gt;കുളത്തിലേക്കു നടക്കുന്നേരം&lt;br /&gt;ഒപ്പമുണ്ടായിരുന്നു&lt;br /&gt;പരിചയമുള്ളൊരെണ്ണമണം&lt;br /&gt;ഉടുമുണ്ടുലയുമൊച്ചയും&lt;br /&gt;&lt;br /&gt;കുളത്തില്‍ മുങ്ങി നിവരുമ്പോള്‍&lt;br /&gt;ഒപ്പം മുങ്ങിയതിന്നടയാളം&lt;br /&gt;ജലവൃത്തങ്ങളായ്‌ കണ്ടു&lt;br /&gt;സോപ്പു തേയ്ക്കാനെടുത്തതില്‍&lt;br /&gt;മുന്‍പാരോ തേച്ചതിന്‍ നനവ്‌&lt;br /&gt;&lt;br /&gt;കുളികഴിഞ്ഞു പോരുമ്പോള്‍&lt;br /&gt;ഒരു മിന്നായം മിന്നിയോ!&lt;br /&gt;തോളൊപ്പമെത്തും ചെമ്പന്മുടി,&lt;br /&gt;മുതുകില്‍ ചുണങ്ങിന്റെ&lt;br /&gt;പൂക്കളം കണ്ടോ!&lt;br /&gt;&lt;br /&gt;ഭയവിസ്മയങ്ങളുള്ളില്‍&lt;br /&gt;മേളവും അമിട്ടുമൊരുക്കുന്നല്ലോ!&lt;br /&gt;ഉടലും മനസ്സുമൊരു&lt;br /&gt;പൂരപ്പറമ്പായ്‌&lt;br /&gt;ഉറക്കമൊഴിക്കുന്നല്ലോ!&lt;br /&gt;&lt;br /&gt;&lt;br /&gt;10)ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍&lt;br /&gt;ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌&lt;br /&gt;സ്ഥിരം വരവുകാരായ&lt;br /&gt;കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച&lt;br /&gt;ഉറുദുവും പുഷ്‌തുവും തെലുങ്കും&lt;br /&gt;തെറിയും മണക്കുന്ന&lt;br /&gt;ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍&lt;br /&gt;‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്&lt;br /&gt;ഒരു മലയാളി യുവാവിനോട്‌&lt;br /&gt;നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു&lt;br /&gt;&lt;br /&gt;അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു&lt;br /&gt;ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള&lt;br /&gt;തീജലം കുടിക്കുമ്പോള്‍&lt;br /&gt;തന്റെ അലമാരയിലുള്ള&lt;br /&gt;പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത&lt;br /&gt;ഗോര്‍ക്കിയുടെ പുസ്തകം&lt;br /&gt;അവനോര്‍മ്മ വന്നു&lt;br /&gt;കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന&lt;br /&gt;സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും&lt;br /&gt;അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും&lt;br /&gt;ഓര്‍മ്മ വന്നു&lt;br /&gt;&lt;br /&gt;അവളുടെ പ്രിയ വോള്‍ഗയെ&lt;br /&gt;പേരാറെന്നും പെരിയാറെന്നുമൊക്കെ&lt;br /&gt;ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌&lt;br /&gt;തന്റെ നാട്ടിലെ ചിലരെന്ന്&lt;br /&gt;അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു&lt;br /&gt;ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ&lt;br /&gt;ഉസ്മാനോവ്‌ എന്നാണ്‌&lt;br /&gt;രഹസ്യമായി വിളിക്കുകയെന്നും&lt;br /&gt;&lt;br /&gt;അവള്‍ക്കതൊന്നും മനസ്സിലായില്ല&lt;br /&gt;അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല&lt;br /&gt;ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌&lt;br /&gt;അവളുടെ കൈയ്യിലുള്ള ഏക പുസ്തകം&lt;br /&gt;അവളുടെ സാഹിത്യ-വേദപുസ്തകം&lt;br /&gt;&lt;br /&gt;എന്തിനാണ്‌ നീ&lt;br /&gt;ഇത്തരമൊരു തൊഴിലില്‍ എന്ന്&lt;br /&gt;ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു&lt;br /&gt;തീ പിടിച്ച വയര്‍ കെടുത്താന്‍&lt;br /&gt;മഞ്ഞുവാരിത്തിന്നു മരിച്ച&lt;br /&gt;അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല&lt;br /&gt;പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍&lt;br /&gt;‍അവന്റെ ചുണ്ടില്‍ അമര്‍ത്തി&lt;br /&gt;&lt;br /&gt;ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത&lt;br /&gt;കുഞ്ഞിന്റെ ആര്‍ത്തിയോടെ&lt;br /&gt;അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍&lt;br /&gt;മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും&lt;br /&gt;അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു&lt;br /&gt;&lt;br /&gt;ചരിത്രരചന അവസാനിപ്പിച്ച്‌&lt;br /&gt;എലിക്കാട്ടവും ശുക്ലവും&lt;br /&gt;പുകയിലയും മണക്കുന്ന&lt;br /&gt;രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍&lt;br /&gt;‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും&lt;br /&gt;അവന്‌ ഉറക്കെ കരയണമെന്ന് തോന്നി&lt;br /&gt;&lt;br /&gt;&lt;br /&gt;11)ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;സ്കൂളില്‍ പോകുന്ന കുട്ടികളെ&lt;br /&gt;കൊതിയോടെ വിളിക്കുന്നത്‌&lt;br /&gt;പുളിയും മധുരവും വിളഞ്ഞ&lt;br /&gt;പേരയും ചാമ്പമരങ്ങളുമാണ്‌&lt;br /&gt;സുഗന്ധവും സുവര്‍ണവുമുള്ള&lt;br /&gt;മുല്ലയും പനിനീരുമാണ്‌&lt;br /&gt;കുറ്റിച്ചെടികള്‍ക്കിടയില്‍&lt;br /&gt;‍ആരെങ്കിലുമുണ്ടോ?&lt;br /&gt;&lt;br /&gt;പെണ്ണെന്നു പറയുമ്പോള്‍&lt;br /&gt;‍അയയില്‍ തൂങ്ങുന്ന തുണി&lt;br /&gt;കുരുക്കായി പിരിഞ്ഞുതരും&lt;br /&gt;ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം&lt;br /&gt;കീറിമുറിക്കാന്‍&lt;br /&gt;വിറകുപുരയ്ക്കുള്ളിലെ&lt;br /&gt;ആയുധം കിതയ്ക്കും&lt;br /&gt;&lt;br /&gt;അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌&lt;br /&gt;എളുപ്പം കയറിപ്പോകാമെന്ന്&lt;br /&gt;അരയിലെ കത്തി&lt;br /&gt;പലവട്ടമായി ഉറപ്പു തരുന്നു&lt;br /&gt;അവന്റെ അടുക്കളയില്‍നിന്ന്&lt;br /&gt;കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌&lt;br /&gt;ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി&lt;br /&gt;&lt;br /&gt;നട്ടുച്ചയ്ക്ക്‌&lt;br /&gt;വിജനമായ വഴിയിലൂടെ&lt;br /&gt;വളവ്‌ തിരിഞ്ഞ്‌&lt;br /&gt;ആരോ വരുന്നുണ്ട്‌&lt;br /&gt;&lt;br /&gt;നാരായണന്മാഷ്‌&lt;br /&gt;പെന്‍ഷന്‍ വാങ്ങിവരികയാവും&lt;br /&gt;നബീസുമ്മ&lt;br /&gt;മോളെക്കാണാന്‍ പോയി വരികയാവും&lt;br /&gt;വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍&lt;br /&gt;കഴുത്തിലെ പൊന്മാല&lt;br /&gt;വെയിലില്‍ തിളങ്ങുന്നുണ്ടാവും&lt;br /&gt;&lt;br /&gt;&lt;br /&gt;ടി.പി.അനില്‍കുമാര്‍&lt;br /&gt;തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത്‌ 1969ല്‍ ജനിച്ചു. അച്ഛന്‍: ടി.എന്‍.പ്രഭാകരന്‍, അമ്മ: ശാരദ.&lt;br /&gt;അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്‍മന്റ്‌ ഹൈസ്ക്കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1992 മുതല്‍ ഷാര്‍ജജയില്‍ ജോലി ചെയ്യുന്നു.&lt;br /&gt;ഭാര്യ ബിനി. ഇരട്ടക്കുട്ടികള്‍: നിരഞ്ജന്‍, അഞ്ജന.&lt;br /&gt;പുസ്തകം : രണ്ട് അധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം‍)&lt;br /&gt;&lt;/span&gt;ഇ-വിലാസം : anilantp@yahoo.com&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-9083209994807797899?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/9083209994807797899'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/9083209994807797899'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/10/blog-post_3118.html' title='പത്ത് കവിതകള്‍-ടി.പി. അനില്‍കുമാര്‍'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_dKSWH-YIo68/SsdX7c9RACI/AAAAAAAAAWA/FVmVWmlw1-c/s72-c/anil.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-6865887527650691871</id><published>2009-10-03T01:23:00.000-07:00</published><updated>2009-10-17T10:20:14.992-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='trivandrum'/><category scheme='http://www.blogger.com/atom/ns#' term='g g hospital'/><category scheme='http://www.blogger.com/atom/ns#' term='dr. g velayudhan'/><title type='text'>മഹാമനസ്കതയുടെ മാതൃകാപുരുഷൻ - ഇ  എന്‍  എസ്</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SscKqfMCiSI/AAAAAAAAAVw/3j9uJdKkI4M/s1600-h/g+velayudhan+new.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 320px; FLOAT: left; HEIGHT: 250px; CURSOR: hand" id="BLOGGER_PHOTO_ID_5388287204214868258" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SscKqfMCiSI/AAAAAAAAAVw/3j9uJdKkI4M/s320/g+velayudhan+new.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;dr. g . velayudhan&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അധികമൊന്നും പ്രശസ്തി ആഗ്രഹിക്കാതെ ചെയ്യുന്ന കാര്യങ്ങളുടെ സാർത്ഥകതയിൽ സമാധാനവും സന്തോഷവും നേടുന്ന അപൂർവ്വമായ വ്യക്തിത്വമാണ്‌ ആതുരശുശ്രൂഷകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ജി.വേലായുധൻ.&lt;br /&gt;തിരുവനന്തപുരം ജി.ജി.ഹോസ്പിറ്റൽ ചീഫ്‌ മെഡിക്കൽ ഓഫീസറായ വേലായുധൻ സംസ്ഥാനത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകനാണെന്ന്‌ നിസ്സംശയം പറയാം. ഒരാൾ ഒറ്റയ്ക്ക്‌ ഇത്രയും കാര്യങ്ങൾ ചെയ്യുമോ എന്ന്‌ അത്ഭുതപ്പെടുത്തുന്നവർക്ക്‌ അദ്ദേഹം നൽകുന്ന മറുപടി ഇതാണ്‌. എനിക്കു പ്രശസ്തി വേണമെന്ന്‌ തോന്നിയിട്ടില്ല. നിർധനരായ കുട്ടികൾക്കും പാവപ്പെട്ടവർക്കും രോഗികൾക്കും എന്നെക്കൊണ്ട്‌ കഴിയുന്ന സഹായങ്ങൾ ചെയ്യുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷം. അതിനെയാണ്‌ വിലമതിക്കുന്നത്‌. കേരളത്തിലെ ആദ്യത്തെ പുരുഷ ഗൈനക്കോളജിസ്റ്റായ ഡോ.വേലായുധൻ ഈരംഗത്ത്‌ വലിയൊരു പ്രബോധകനും ജേതാവുമാണ്‌. ഇദ്ദേഹത്തിന്റെ സേവന മേഖലകളെ ഇവിടെ ചുരുക്കി പ്രതിപാദിക്കുകയാണ്‌.&lt;br /&gt;1. തിരുവനന്തപുരത്തെ 38 സ്കൂളുകളിൽ പ്രഭാത ഭക്ഷണം കൊടുക്കുന്നത്‌ ഈ ഡോക്ടാണ്‌. പതിനായിരം കുട്ടികൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്‌. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടികളെ എന്ത്‌ പഠിപ്പിച്ചാലും തലയിൽ കയറില്ല. കുമാരപുരത്തെ അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ഇതിന്റെ തുടക്കം. ഡോക്ടർ പറയുന്നു.&lt;br /&gt;2. പഠിക്കാൻ കഴിവുള്ള കുട്ടികളുടെ ചെലവുകൾ ഏറ്റെടുത്ത്‌ നടത്തുന്നു. ഇപ്പോൾ 16 കുട്ടികളെ ഡോക്ടർ ദത്തെടുത്ത്‌ പഠിപ്പിക്കുന്നു. ഇതിൽ മൂന്നുപേർ എഞ്ചിനീയറിങ്ങിനും രണ്ടുപേർ മെഡിസിനും ഒരാൾ ഡന്റൽ ശയൻസിനും ഒരാൾ പോളിടെക്നിക്കിലും പഠിക്കുന്നു.&lt;br /&gt;3. ഗ്രാമീണ മേഖലയിൽ സൗജന്യ ആതുരസേവന സമ്പ്രദായം തുടങ്ങി.&lt;br /&gt;4. തിരുവനന്തപുരത്തെ അനാഥരുടെ മന്ദിരമായ ശ്രീചിത്രാ പുവർഹോമിനെ നവീകരിച്ചത്​‍്‌ ഡോക്ടർ ഒറ്റയ്ക്കാണ്‌. ഒരു സൗകര്യവുമില്ലാതിരുന്ന അവിടെ മുറികൾ തിരിച്ച്‌ കുട്ടികൾക്ക്‌ പഠിക്കാൻ അവസരമൊരുക്കി. പഠനോപകരണങ്ങളും യൂണിഫോമുകളും നൽകി. അന്തേവാസികൾക്ക്‌ ജി.ജി.ഹോസ്പിറ്റലിൽ പ്രത്യേക ചെക്കപ്പും ചികിത്സയും നടത്തി. ഇപ്പോഴും ചികിത്സാ സഹായം തുടരുന്നു. പുവർഹോമിൽ നേത്രചികിത്സാ ക്യാമ്പും നടത്തി.&lt;br /&gt;ക്യാമ്പംഗങ്ങൾക്കായി ഒരു കയർ യൂണിറ്റ്‌ തുടങ്ങി. സ്വന്തം ജന്മദിനങ്ങൾ പുവർഹോമിൽ നടത്തി. ഹോമിലെ ഭക്ഷണരീതിയും നവീകരിച്ചു. ഡോക്ടറുടെ ജന്മദിനങ്ങളിൽ ധാരാളംപേരെ ക്ഷണിച്ച്‌ സദ്യകൊടുത്തത്‌ പല പ്രമുഖർക്കും പ്രേരണയായി. പല സമ്പന്നരും ഇപ്പോൾ ഇവിടെ ജന്മദിനം ആഘോഷിക്കാനെത്തുന്നു. ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്യാനുള്ള സാഹചര്യവും ഡോക്ടറാണ്‌ തുടങ്ങിയത്‌. ഇപ്പോൾ പലരും ഈ രീതിയിൽ ഭക്ഷണം എത്തിക്കുന്നുണ്ട്‌.&lt;br /&gt;5. പട്ടത്ത്‌ സ്ത്രീ ശാക്തീകരണത്തിനായി ഒമ്പത്‌ തയ്യൽകേന്ദ്രങ്ങൾ തുടങ്ങി. 122 പേർക്ക്‌ പരിശീലനം നൽകി. ഇതിൽ 33 പേർ തയ്യൽജോലി ചെയ്ത്‌ ഉപജീവനം തേടുന്നു. 55 പേർ സ്വന്തം നിലയിൽ തയ്യൽ സ്ഥാപനങ്ങൾ നടത്തുന്നു. തൊഴിലില്ലാത്ത സ്ത്രീകൾക്ക്‌ ഹോം നേഴ്സിങ്ങിൽ പരിശീലനം നൽകി. ഇത്‌ പാവപ്പെട്ട സ്ത്രീകൾക്ക്‌ സ്വന്തം കാലിൽ നിൽക്കാൻ സഹായകമായി.&lt;br /&gt;6. പട്ടം കേശവദാസപുരം നഗരപ്രദേശത്തുള്ള മൂന്നുറോളം ചേരിനിവാസികൾക്ക്‌ (ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവർക്ക്‌) വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തി. 5000 രൂപ വീതം മുടക്കി 51 കക്കൂസുകൾ നിർമ്മിച്ചു നൽകി. തൈക്കൂട്ടത്ത്‌ ബാലവാടി തുടങ്ങി. മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇവിടെയുള്ള കുട്ടികൾക്ക്‌ പോളിയോ വാക്സിൻ സമ്പ്രദായവും ആരംഭിച്ചു. രോഗപ്രതിരോധത്തിനായുള്ള എല്ലാ മുൻകരുതലുകളും ഉറപ്പുവരുത്തി.&lt;br /&gt;7. തിരുവനന്തപുരത്തിനും കോവളത്തിനും ഇടയ്ക്കുള്ള പത്തുറ ദ്വീപ്‌ ഡോക്ടർ ഏറ്റെടുത്ത്‌ സഹായങ്ങൾ ചെയ്ത്‌ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. മൂന്നു കിലോമീറ്റർ നീളമുള്ള ഈ ദ്വീപ്‌ 1989ലാണ്‌ ഏറ്റെടുത്തത്‌. 223 വീടുകളാണ്‌ അവിടെയുണ്ടായിരുന്നത്‌. ഈ ദ്വീപിൽ ആഴ്ചയിൽ രണ്ട്‌ ദിവസം പ്രവർത്തിക്കുന്ന ക്ലിനിക്ക്‌ തുടങ്ങി. സൗജന്യമായി മരുന്നു നൽകുന്ന സംവിധാനം ഏർപ്പെടുത്തി. കയർ, മത്സ്യബന്ധന മേഖലകളിലാണ്‌ ഗ്രാമവാസികൾ തൊഴിൽ ചെയ്തിരുന്നത്‌. ഇടവേളകളിലെ പട്ടിണി ഒഴിവാക്കാൻ സൗജന്യഭക്ഷണം നൽകാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്ഥിരം തൊഴിൽ നൽകുന്നതിന്റെ ഭാഗമായി ദ്വീപിലെ 60 യുവാക്കളെ കലവൂരിലെ കയർപിരി കേന്ദ്രത്തിലെത്തിച്ച്‌ പരിശീലനം നൽകി. ദ്വീപിൽ കയർയൂണിറ്റ്‌ തുടങ്ങിയത്‌ വഴിത്തിരിവായി. കയർപിരി പരിശീലനവും ആരംഭിച്ചു. കുട്ടികൾക്കായി ഒരു പാർക്ക്‌ നിർമ്മിച്ചു. ജി.ജി.ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 30 സെന്റ്‌ സ്ഥലം വാങ്ങി 16 മുറികളോടെ രണ്ടുനില കെട്ടിടം നിർമ്മിച്ചു. ഏറ്റവും പാവപ്പെട്ട 15 കുടുംബങ്ങൾക്ക്‌ ഈ വീടുകളിൽ 15 എണ്ണം കൈമാറി. ഇതിനപ്പുറമായി 22 ആധുനിക കക്കൂസുകളും പണികഴിപ്പിച്ചു.&lt;br /&gt;8. ഡോ.അംബേദ്കർ മെമ്മോറിയൽ ഹൗസിംങ്ങ്‌ സ്കീം ഡോക്ടർ വേലായുധന്റെ മഹത്തായ സംരംഭമാണ്‌. 1993-ൽ കടംപള്ളി പഞ്ചായത്തിൽ ഈ പദ്ധതിക്ക്‌ തുടക്കമായി. വരാന്തയും ആധുനിക കക്കൂസുകളുമുള്ള വീടാണ്‌ അദ്ദേഹം ഇവിടെ ഓരോരുത്തർക്കും സാക്ഷാത്ക്കരിച്ചതു. 2003-ൽ പള്ളിച്ചൽ, കൊടുകാൽ, മാരണല്ലോ‍ൂർ, മലയിൻകീഴ്‌, വിളപ്പിൽ, അതിയന്നൂർ, ബാലരാമപുരം, നേമം എന്നിവിടങ്ങളിലായി മറ്റൊരു ഹൗസിങ്‌ സ്കീമും അദ്ദേഹം ആരംഭിച്ചു. വീടില്ലാത്തവർക്കായി അദ്ദേഹം 170 വീടുകൾ നിർമ്മിച്ചു നൽകി.&lt;br /&gt;9. സ്വന്തം സ്ഥാപനമായ ജി.ജി ഹോസ്പിറ്റലിലെ വീടില്ലാത്ത തൊഴിലാളികൾക്കായി അദ്ദേഹം മറ്റൊരു പദ്ധതിയും നടപ്പാക്കി. ഇതിന്റെ ഭാഗമായി 24 വീടുകളാണ്‌ പണിതുകൊടുത്തത്‌.&lt;br /&gt;10. ആരോഗ്യരംഗത്ത്‌ ഡോ.ജി.വേലായുധൻ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ഗർഭധാരണം, ഗർഭകാല ശുശ്രൂഷ, അബോർഷൻ, പ്രസവം എന്നീ കാര്യങ്ങളെപ്പറ്റിയുള്ള പല അബദ്ധധാരണകളും അദ്ദേഹം തിരുത്തി. പഠനവും ഗവേഷണവും ശുശ്രൂഷയും ഒരേസമയം കൊണ്ടുപോയി അദ്ദേഹം രോഗികളുടെ വിശ്വാസമാർജ്ജിച്ചു. ഗർഭിണികളായ ഡോക്ടർമാർപോലും ഡോ.വേലായുധനെ സമീപിക്കുന്നത്‌ അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ അടയാളമായി കാണേണ്ടതാണ്‌. അബോർഷൻ തടയുന്നതിനു ചികിത്സാരീതി വികസിപ്പിച്ചതാണ്‌ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്‌. 'അമ്മ ആകുമ്പോൾ അറിയാൻ' എന്നൊരു പുസ്തകതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഗ്രാമങ്ങളിലുള്ളവർക്ക്‌ ഗർഭകാല പരിചരണം നടത്താൻ ഇത്‌ സഹായകമായി. ഗർഭിണികളിൽ കണ്ടുവരുന്ന സന്ധിവേദന, കൈ കാൽമുട്ടുവേദന തുടങ്ങിയവയ്ക്കെല്ലാം ഡോക്ടർ വളരെ ലളിതമായ വ്യായാമമുറകൾ നിർദ്ദേശിച്ചു. നൂറുശതമാനവും വിജയംകണ്ടു.&lt;br /&gt;കുട്ടികളുടെ വളർച്ചയ്ക്കും അവരുടെ ഭാവിക്കും കുടുംബാസൂത്രണം ആവശ്യമാണെന്ന്‌ അദ്ദേഹം ചിന്തിച്ചു. പ്രസവത്തിനുശേഷമുള്ള സ്റ്റര്റിലൈസേഷൻ ഓപ്പറേഷൻ നടത്തിയ ആദ്യ കേരള ഡോക്ടർ വേലായുധനാണ്‌.&lt;br /&gt;പുകവലിക്കെതിരെ സൈൻ ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്‌ ഡോക്ടർ തീരദേശവാസികളെ ഇതിലേക്ക്‌ ശ്രദ്ധക്ഷണിച്ചതു.&lt;br /&gt;സ്വന്തം ജീവിതത്തെ ഒരു മലർവാടിയാക്കിയ മഹാനാണ്‌. ഡോ.ജി.വേലായുധൻ. അദ്ദേഹം ഒരു പുഷ്പത്തെപ്പോലെ മറ്റുള്ളവർക്ക്‌ നന്മമാത്രം ചൊരിയുന്നു. ഡോ.വേലായുധന്റെ ചിരിയും പ്രകൃതവും ഏതൊരാൾക്കും മനസ്സിനു സുഖം തരും. അദ്ദേഹം എപ്പോഴും സേവനസന്നദ്ധനാണ്‌. മറ്റുള്ളവർക്കുവേണ്ടി ഒരാൾ എങ്ങനെ ജീവിക്കണമെന്നറിയണമെങ്കിൽ ഈ ഡോക്ടറെ മാതൃകയാക്കണം.&lt;br /&gt;വലിയ സാമൂഹിക അവബോധമാണ്‌ ഡോക്ടറുടെ കൈമുതൽ. അദ്ദേഹത്തിനു സാമൂഹ്യജീവിതത്തിന്റെ സമരവും ചരിത്രവും ഉച്ചനീചത്വങ്ങളും വിവേചനവും ദാരിദ്ര്യവും എല്ലാം മനസ്സിലാകും. ജീവിതം ഒരു സമരമാക്കിയതുകൊണ്ട്‌ ഓരോ അധ്വാനത്തിന്റെയും ഗുണം ശരിക്കറിയാം. തന്റെ ആദർശത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരം എന്നതുപോലെ ജി.ജി ഹോസ്പിറ്റലിനു മുന്നിൽ രണ്ട്‌ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഒന്ന്‌ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക്‌ തുടക്കക്കാരനായ ഡോ.പൽപ്പുവിന്റേതാണ്‌. കേരളത്തിലെ അധഃസ്ഥിത ജനതയ്ക്ക്‌ ആത്മവിശ്വാസവും ജീവിതദർശനവും നൽകിയ ഡോ.പൽപ്പുവിനെ മാതൃകയാക്കിയത്‌ ഡോ.വേലായുധന്റെ മഹത്തായ ജീവിതാവബോധം കൊണ്ടാണ്‌. മറ്റൊരു പ്രതിമ ഇന്ത്യൻ ഭരണഘടനാശിൽപിയും അധഃകൃതരുടെ പടത്തലവനുമായ ഡോ.അംബേദ്ക്കറുടേതാണ്‌. ഈ രണ്ട്‌ മഹാന്മാരുടെയും ജീവിതപന്ഥാവിലെ വെളിച്ചം ഡോ.വേലായുധൻ ശിരസ്സാവഹിച്ച്‌ കർമ്മമാർഗം പ്രകാശ പ്രവാഹമാക്കിയിരിക്കുന്നു. സ്വന്തം പ്രകാശപാതയെപ്പറ്റി ഡോ . വിശദീകരിച്ചതു ഇങ്ങനെയാണ്‌: ജീവിതം നശ്വരമാണ്‌. ജീവതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരം പാഴാക്കരുത്‌. മറ്റുള്ളവർക്കുകൂടി പ്രയോജനം ചെയ്യുന്നതാകണം നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കേണ്ടതെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം എന്റെ പ്രാണനാണ്‌. നാളേക്കുവേണ്ടി അധികം കരുതിയിട്ട്‌ കാര്യമില്ല. കഴിവിന്റെ പരമാവധി പ്രയത്നിക്കുക. പ്രതിഫലേച്ഛയില്ലാതെ. എല്ലാവരും ഈ രീതിയിൽ ചിന്തിച്ചാൽ ലോകം എത്ര മാറിയേനെ. ഞാൻ ലക്ഷക്കണക്കിനു രോഗികളെ ചികിത്സിച്ചു. ഇപ്പോഴും നോക്കുന്ന രോഗികളുമായി ഇടപഴകുമ്പോൾ എനിക്കു വലിയ സുഖം കിട്ടുന്നുണ്ട്‌. പണത്തേക്കാൾ വലുതാണ്‌ രോഗിയുടെ സമാധാനവും അവന്റെ ചിരിയും.&lt;br /&gt;&lt;br /&gt;ഭാര്യ: ഓമന, മക്കൾ : ഡോ.മീര ദുബായിൽ ഗൈനക്കോളജിസ്റ്റ്‌. ഡോ.മായ (അന്തരിച്ചു), ചിത്ര (തിരുവനന്തപുരത്ത്‌ ജവഹർകോളനിയിൽ താമസം.)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#009900;"&gt;കടപ്പാട്: ഗോകുലംശ്രീ&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-6865887527650691871?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6865887527650691871'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6865887527650691871'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/10/blog-post_03.html' title='മഹാമനസ്കതയുടെ മാതൃകാപുരുഷൻ - ഇ  എന്‍  എസ്'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SscKqfMCiSI/AAAAAAAAAVw/3j9uJdKkI4M/s72-c/g+velayudhan+new.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-6993359655074660440</id><published>2009-10-02T07:30:00.000-07:00</published><updated>2009-10-02T08:02:41.155-07:00</updated><category scheme='http://www.blogger.com/atom/ns#' term='varkala'/><category scheme='http://www.blogger.com/atom/ns#' term='SUKSHMANANDA SWAMI.  ezhuth online'/><title type='text'>the really absurd thing- sukshmananda swami</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsYSduMawaI/AAAAAAAAAS4/5gOehqZItvk/s1600-h/sukshmananda+swami.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 118px; FLOAT: left; HEIGHT: 89px; CURSOR: hand" id="BLOGGER_PHOTO_ID_5388014306020999586" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsYSduMawaI/AAAAAAAAAS4/5gOehqZItvk/s320/sukshmananda+swami.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="color:#3333ff;"&gt;SUKSHMANANDA SWAMI&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;The really absurd thing is that there is no such thing as permanence .So , to pray for permanence is absolutely ridiculous . That which exists is impermanence. Hence, the seeking of permanence and praying for it is absurd.Rather than seeking something, which doesnot exist, we should remember the cause of life's sufferings.&lt;br /&gt;We should be grateful to god for impermanence, because to remain in an emotion, no matter whether it is pleasant or unpleasant , for more than its natural duration is injurious to health .If it is a negative emotion we naturally try to get rid of it.&lt;br /&gt;People often ask in meditation classes , '' how can i get rid of anger ?''&lt;br /&gt;but so far nobody has asked how to getb rid of love. We all know that we cannot afford anger, as it is a luxury. Anger releases so much adrenaline that the system simply cannot cope with it and we feel most uncomfortable with so much adrenaline racing through the body.Naturally , we may sincerly desire impermanence in this situation, although we often desire otherwise.To entertain anger is an expense we cannot afford .&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-6993359655074660440?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6993359655074660440'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6993359655074660440'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/10/really-absurd-thing-sukshmananda-swami.html' title='the really absurd thing- sukshmananda swami'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsYSduMawaI/AAAAAAAAAS4/5gOehqZItvk/s72-c/sukshmananda+swami.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-2234265634746355544</id><published>2009-10-02T06:13:00.001-07:00</published><updated>2009-10-09T08:13:22.183-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ezhuthu academy'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ezhuth online NOVEMBER</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsYVhE-8q1I/AAAAAAAAATA/3dgkT03Cr4o/s1600-h/0819_112412.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 242px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388017662213008210" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsYVhE-8q1I/AAAAAAAAATA/3dgkT03Cr4o/s320/0819_112412.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;em&gt;EZHUTH ONLINE NOVEMBER 2009&lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;എഡിറ്റോറിയല്‍&lt;/strong&gt;&lt;/span&gt;:&lt;/div&gt;&lt;div&gt;&lt;a href="http://ezhuth11.blogspot.com/2009/09/blog-post.html"&gt;മാത്യൂ നെല്ലിക്കുന്ന്&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;color:#ff6600;"&gt;&lt;strong&gt;exclusive column&lt;/strong&gt;&lt;/span&gt; :&lt;/div&gt;&lt;div&gt;post post modernist thinker, performatist -&lt;br /&gt;notes on the vocabulary of performatism:&lt;a href="http://ezhuth11.blogspot.com/2009/09/notes-on-vocabulary-of-performatism.html"&gt; raeol eshelman &lt;/a&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#ff6600;"&gt;&lt;strong&gt;exclusive column:&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;changes in the prevailing conception of the 'artist' and his /her sensibility - &lt;a href="http://ezhuth11.blogspot.com/2009/10/changes-in-prevailing-conception-of.html"&gt;alan kirby&lt;br /&gt;&lt;/a&gt;advice column; &lt;a href="http://ezhuth11.blogspot.com/2009/10/really-absurd-thing-sukshmananda-swami.html"&gt;sukshmananda swami &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;കഥ&lt;/span&gt; &lt;/strong&gt;&lt;br /&gt;&lt;br /&gt;ഒന്നും മിണ്ടാതെ രണ്ടു പേര്‍: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_9453.html"&gt;ഷൈന്‍ &lt;/a&gt;&lt;br /&gt;തൂവല്‍ നിറച്ച തലയണകള്‍: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_9973.html"&gt;മാത്യൂ നെല്ലിക്കുന്ന്‌ &lt;/a&gt;&lt;br /&gt;ചോക്ലേറ്റ് : &lt;a href="http://ezhuth11.blogspot.com/2009/09/blog-post_7154.html"&gt;ജെ. അനില്‍കുമാര്‍&lt;br /&gt;&lt;/a&gt;യാമങ്ങള്‍ തീരുമ്പോള്‍ : &lt;a href="http://ezhuth11.blogspot.com/2009/09/blog-post_9226.html"&gt;മാത്യൂ നെല്ലിക്കുന്ന്&lt;br /&gt;&lt;/a&gt;സീതായനം: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_4017.html"&gt;ബോണി പിന്‍‌‌‌റോ &lt;/a&gt;&lt;br /&gt;പ്രയാണം, പാദമുദ്രകളില്ലാതെ: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_27.html"&gt;ഡോണ മയൂര &lt;/a&gt;&lt;br /&gt;മുഖം : &lt;a href="http://ezhuth11.blogspot.com/2009/09/blog-post_5665.html"&gt;കെ. പി. എം. നവാസ് &lt;/a&gt;&lt;br /&gt;ഹേ റാം: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_2433.html"&gt;ഷാഹുല്‍ ഹമീദ് .കെ . ടി &lt;/a&gt;&lt;br /&gt;മിതമായ പലിശ: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_5803.html"&gt;ശ്രീദേവി നായര്‍&lt;br /&gt;&lt;/a&gt;കടല്‍തീരത്തു പരന്ന നിലാവില്‍ തിരകള്‍ നീന്തുകയായിരുന്നു: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_7994.html"&gt;എം. പി . ശശിധരന്‍ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ഹാസ്യം&lt;/span&gt; &lt;/strong&gt;&lt;br /&gt;&lt;br /&gt;സംസാരിക്കുന്ന ഓക്കുമരം:&lt;a href="http://ezhuth11.blogspot.com/2009/09/blog-post_345.html"&gt; മാത്യൂ നെല്ലിക്കുന്ന്‌ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ഓര്‍മ്മ&lt;/span&gt; &lt;/strong&gt;&lt;br /&gt;&lt;br /&gt;മഞ്ഞനക്കരയിലെ ഓക്കുമരങ്ങല്‍ക്കിടയില്‍ നിന്ന്: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_26.html"&gt;ഷൈന്‍ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;ഈ മാസത്തെ കവി&lt;/strong&gt;&lt;/span&gt;: &lt;/div&gt;&lt;div&gt;&lt;a href="http://ezhuth11.blogspot.com/2009/10/blog-post_3118.html"&gt;t p anilkumar&lt;/a&gt;&lt;/div&gt;&lt;div&gt;&lt;a href="http://ezhuth11.blogspot.com/2009/10/blog-post.html"&gt;ഇന്ദിരാ ബാലന്‍ &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;"&gt;കവിത&lt;/span&gt; &lt;/strong&gt;&lt;br /&gt;&lt;br /&gt;the inevitable: &lt;a href="http://ezhuth11.blogspot.com/2009/09/inevitable-rini-das.html"&gt;rini das &lt;/a&gt;&lt;br /&gt;കവിതകള്‍: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_25.html"&gt;സനാതനന്‍ &lt;/a&gt;&lt;br /&gt;words are waste of reasoning done in speaking: &lt;a href="http://ezhuth11.blogspot.com/2009/09/words-are-waste-of-reasoning-done-in.html"&gt;abdulrahim puthiyapurayil &lt;/a&gt;&lt;br /&gt;മൂര്‍ത്തി: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_4962.html"&gt;ഡെല്‍ന നിവേദിത &lt;/a&gt;&lt;br /&gt;ജനങ്ങള്‍ : &lt;a href="http://ezhuth11.blogspot.com/2009/09/blog-post_4069.html"&gt;സത്യ നാരായണന്‍ &lt;/a&gt;&lt;br /&gt;ശലഭച്ചിറകുകള്‍: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_30.html"&gt;എം. കെ .ജനാര്‍‌ദ്ദനന്‍ &lt;/a&gt;&lt;br /&gt;അപ്പുറം: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_8416.html"&gt;സി. പി ദിനേശ്&lt;br /&gt;&lt;/a&gt;വസന്തം&lt;a href="http://ezhuth11.blogspot.com/2009/09/blog-post_9305.html"&gt;: ശ്രീദേവി നായര്‍ &lt;/a&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;maunathinte vaakkukal : &lt;a href="http://ezhuth11.blogspot.com/2009/10/blog-post_05.html"&gt;brinda&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;ഗദ്യം&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;കവിതയുടെ പിറവി: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_7415.html"&gt;ദേശമംഗലം രാമകൃഷ്ണന്‍ &lt;/a&gt;&lt;br /&gt;ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_3733.html"&gt;രാജേഷ് എം. ആര്‍&lt;br /&gt;&lt;/a&gt;വംശമഹിമയുടെ ഋതുക്കള്‍ : &lt;a href="http://ezhuth11.blogspot.com/2009/09/blog-post_6607.html"&gt;ഗണേഷ് പന്നിയത്ത് &lt;/a&gt;&lt;br /&gt;തിരുവോണം തൃപ്പൂണിത്തുറയില്‍ നിന്ന് തുടങ്ങുന്നു: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_8716.html"&gt;പ്രഫുല്ലന്‍ തൃപ്പൂണിത്തുറ&lt;br /&gt;&lt;/a&gt;വേദനകളുടെ റീമിക്സ്: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_6708.html"&gt;രവിമേനോന്‍ &lt;/a&gt;&lt;br /&gt;കാന്‍ഡി ശ്രീലങ്കയിലെ ഒരു മൂന്നാര്‍ പട്ടണം: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_9075.html"&gt;എ. ക്യൂ. മഹ്ദി &lt;/a&gt;&lt;br /&gt;തണല്‍ മരങ്ങള്‍ തേടിയ എന്‍‌റെ ജീവിതം: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_1535.html"&gt;കെ. കെ രാജു&lt;br /&gt;&lt;/a&gt;ആചാരാനുഷ്ഠാനങ്ങളുടെ അപകടങ്ങള്‍: &lt;a href="http://ezhuth11.blogspot.com/2009/09/blog-post_483.html"&gt;കലവൂര്‍ രവി &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;മറ്റു വായനകള്‍&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.chintha.com/node/50698"&gt;ബാബുരാജ് റ്റി. വി &lt;/a&gt;&lt;br /&gt;&lt;a href="http://poetrysuperhighway.com/ppa/ppa626.html#fp2"&gt;എം. കെ . ഹരികുമാര്‍ &lt;/a&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;a href="http://ezhuth11.blogspot.com/2009/10/blog-post_03.html"&gt;dr. g velayudhan &lt;/a&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;the world of literature&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;a href="http://www.nerve.com/screeningroom/books/interview_philiproth/"&gt;philip roth &lt;/a&gt;&lt;br /&gt;&lt;a href="http://www.guardian.co.uk/books/2005/may/08/fiction.features4"&gt;javier marias &lt;/a&gt;&lt;br /&gt;&lt;a href="http://americancity.org/daily/entry/942/"&gt;horacio castellanos moya &lt;/a&gt;&lt;br /&gt;&lt;a href="http://www.achievement.org/autodoc/page/oat0int-1"&gt;joyce carol oates &lt;/a&gt;&lt;br /&gt;&lt;a href="http://quarterlyconversation.com/knowledge-of-hell-by-antonio-lobo-antunes-review"&gt;antonio lobo antunes &lt;/a&gt;&lt;br /&gt;&lt;a href="http://www.contemporarywriters.com/authors/?p=authC2D9C28A1123b1B723mUn17D7D53"&gt;susan bassnet &lt;/a&gt;&lt;br /&gt;&lt;a href="http://hubpages.com/hub/Review-A-Broken-Thing-By-Marlin-Barton"&gt;marlin barton &lt;/a&gt;&lt;br /&gt;&lt;a href="http://www.villagevoice.com/2001-06-05/books/realm-of-the-senseless/1"&gt;haruki murakami &lt;/a&gt;&lt;br /&gt;&lt;a href="http://www.believermag.com/issues/200303/?read=interview_gilliam"&gt;salman rushdie&lt;/a&gt;&lt;/div&gt;&lt;div&gt;&lt;a href="http://www.guardian.co.uk/books/2002/apr/07/fiction.features"&gt;mario vardas llosa &lt;/a&gt;&lt;br /&gt;&lt;a href="http://www.thejc.com/arts/arts-interviews/interview-amos-oz"&gt;amoz oz &lt;/a&gt;&lt;br /&gt;&lt;a href="http://www.guardian.co.uk/books/2005/feb/06/fiction.features2"&gt;alice munro &lt;/a&gt;&lt;br /&gt;&lt;a href="http://www.conjunctions.com/archives/c17-ca.htm"&gt;chinua achebe &lt;/a&gt;&lt;br /&gt;&lt;a href="http://www.rediff.com/news/dec/24devi.htm"&gt;mahaswata devi &lt;/a&gt;&lt;br /&gt;&lt;a href="http://www.radio.cz/en/article/109291"&gt;milan kundera&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-2234265634746355544?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2234265634746355544'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2234265634746355544'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/10/world-literature-links-world-of-poetry.html' title='ezhuth online NOVEMBER'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsYVhE-8q1I/AAAAAAAAATA/3dgkT03Cr4o/s72-c/0819_112412.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-771605472878025622</id><published>2009-10-01T22:30:00.000-07:00</published><updated>2009-10-17T10:16:48.311-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='vazhenkata'/><category scheme='http://www.blogger.com/atom/ns#' term='bangalore'/><category scheme='http://www.blogger.com/atom/ns#' term='വായനezhuth online'/><category scheme='http://www.blogger.com/atom/ns#' term='indira balan'/><title type='text'>പത്തു കവിതകള്‍- ഇന്ദിരാ ബാലന്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsWWIN6aQVI/AAAAAAAAASg/eQ2BJLNkHdo/s1600-h/indira+b.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 222px; FLOAT: left; HEIGHT: 232px; CURSOR: hand" id="BLOGGER_PHOTO_ID_5387877597136437586" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsWWIN6aQVI/AAAAAAAAASg/eQ2BJLNkHdo/s320/indira+b.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_dKSWH-YIo68/SsWTbh_efOI/AAAAAAAAASA/1SOUMn9XOZs/s1600-h/indira+b.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;indira Balan&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വര്‍ഷമുകിലുകള്‍ &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;മഴനൂലുകളെ ചേര്‍ത്തു വെച്ച ഹൃത്തിലേക്കു&lt;br /&gt;പതിഞ്ഞാട്ടച്ചുവടു വെച്ചെത്തുന്നിതു വര്‍ഷമുകിലുകള്‍&lt;br /&gt;നോവിന്‍ മഴ പെയ്‌തു കവിയുന്ന രാവില്‍&lt;br /&gt;ഉള്ളിലുറങ്ങിക്കിടക്കും നിനവുകളെ&lt;br /&gt;തട്ടിയുണര്‍ത്തുന്നുയീ മഴനൂലുകള്‍&lt;br /&gt;ഏകാന്തവിഷാദ ഗാനങ്ങളായി&lt;br /&gt;മനസ്സില്‍ പൂക്കുന്ന കവിതകളായി&lt;br /&gt;കരയാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍-&lt;br /&gt;മേഘങ്ങളെ താങ്ങി മൗനത്തിന്‍&lt;br /&gt;തിടമ്പേന്തി നില്‍ക്കുമീ തേക്കുപൂവിന്‍&lt;br /&gt;മൗഡ്ഡ്യത്തെയകറ്റി പെയ്‌തു നിറച്ചു&lt;br /&gt;സാര്‍ത്ഥകമാക്കീ വിമൂക നിമിഷങ്ങളെ&lt;br /&gt;കരിക്കാടി സന്ധ്യകളിലോളപ്പാത്തിയിലൂടെ&lt;br /&gt;ആര്‍ത്തലച്ചു വീണോരു പേമഴക്കൂത്തിന്‍&lt;br /&gt;ഭ്രാന്ത ഭാവം പൂണ്ടു ഭയാര്‍ത്തയാക്കിയെന്നെ&lt;br /&gt;നീയന്നൊരു നാള്‍;&lt;br /&gt;മറന്നുവൊ മഴനൂലുകളെ നിങ്ങള്‍&lt;br /&gt;പേര്‍ത്തുമിവള്‍ തന്‍ നരച്ച സ്വപ്‌നത്ത&lt;br /&gt;കാക്കും, വരണ്ട ഹൃത്തടത്തിന്നടരുകളിലേക്ക്‌&lt;br /&gt;ചീറിയടിക്കുന്ന താളമായ്‌ പെയ്‌തിറങ്ങിയതും..............&lt;br /&gt;തമസ്സിന്‍ പാതാളഗുഹകള്‍ താണ്ടി വന്നു&lt;br /&gt;വിരഹാതുരയായി നില്‍ക്കുമീ വസുധയെ&lt;br /&gt;ഉര്‍‌വ്വരയാക്കുന്നതും നീയല്ലയോ?&lt;br /&gt;നഭസ്സിന്‍ നീലമിഴികള്‍ മെല്ലെ തിരുമ്മി&lt;br /&gt;തുറന്നു വന്നു നീയെന്‍ വിഹ്വലസന്ധ്യകളെ&lt;br /&gt;കുളിരണിയിപ്പിച്ചതുമോര്‍ക്കുന്നു ഞാന്‍&lt;br /&gt;ബഹുഭാവ ഋതുസംഗീതമായി&lt;br /&gt;പെയ്‌തിറങ്ങിയോരമൃത വര്‍ഷിണീ&lt;br /&gt;നെടുനാളായി കണ്ടിട്ടു നിന്നെ&lt;br /&gt;ഇവള്‍ക്കരികിലണയാനെന്തേ കാലവിളംബം?&lt;br /&gt;വരിക വേഗം വര്‍ഷമുകിലുകളെ&lt;br /&gt;ഉള്ളു പൊള്ളുന്നിതു കാണുന്നീലയൊ&lt;br /&gt;പെയ്‌തു നിറഞ്ഞാലുമീയൂഷരതയില്‍&lt;br /&gt;കിളിര്‍ക്കും പുതുനാമ്പിന്‍ അക്ഷരമഴയായ്‌..............&lt;br /&gt;&lt;br /&gt;&lt;strong&gt;ഇഷ്‌ടം &lt;/strong&gt;&lt;br /&gt;&lt;br /&gt;എന്റെ പുലര്‍കാല സന്ധ്യേ&lt;br /&gt;നീയെന്താണെന്നോടു പറയുന്നത്‌?&lt;br /&gt;ഊഷരതക്കു മേലെ വീണ&lt;br /&gt;നനവിന്റെ തുള്ളികളായി&lt;br /&gt;വീണ്ടും വേട്ടയാടപ്പെടുന്നുവോ&lt;br /&gt;എന്റെ ചിറകുകളുടെ ശക്തി&lt;br /&gt;ക്ഷയിച്ചെന്നു കരുതുമ്പോഴും&lt;br /&gt;മനസ്സേ, നീ സ്വര്‍ണ്ണരഥത്തിലേറി&lt;br /&gt;ഇതെവിടേക്ക്`.......................&lt;br /&gt;അഭിശപ്‌തയാണു ഞാന്‍&lt;br /&gt;പേടു വന്ന വൃക്ഷം പോലെ&lt;br /&gt;ജീര്‍ണ്ണിച്ചവള്‍&lt;br /&gt;നിനക്കെന്നെയറിയില്ല&lt;br /&gt;ഒരു മെഴുകുപ്രതിമയായി ഉരുകുന്നവള്‍&lt;br /&gt;വിഷദംശനത്തിന്റെ അടയാളങ്ങള്‍&lt;br /&gt;എന്നിലുണ്ടെന്നറിയുമ്പോള്‍&lt;br /&gt;നിന്റെ ഈയിഷ്‌ടം വിദൂരത്താകും.......&lt;br /&gt;&lt;br /&gt;&lt;strong&gt;അശാന്തി &lt;/strong&gt;&lt;br /&gt;കാലടികളുടെ കനത്ത ശബ്‌ദം കേട്ട്‌&lt;br /&gt;അവള്‍ ഞെട്ടിയുണര്‍ന്നു&lt;br /&gt;കട്ട പിടിച്ച ഇരുട്ടില്‍ ചുവന്ന കണ്ണുകളിലെ&lt;br /&gt;തീപ്പൊരി പാറി..........&lt;br /&gt;നിദ്രയില്‍ ഭംഗമേറ്റ അവളുടെ കാതുകളില്‍&lt;br /&gt;കടന്നലുകള്‍ കുത്തി&lt;br /&gt;നോവിന്റെ അവസാന അത്താണിയും&lt;br /&gt;താണ്ടിയിരിക്കുന്നു&lt;br /&gt;വിശപ്പിന്റെ അട്ടഹാസമുയര്‍ന്നു&lt;br /&gt;ആജ്ഞയുടെ ചുവ കലര്‍ന്ന ചുവന്ന അക്ഷരങ്ങള്‍&lt;br /&gt;ഹൃദയരക്തത്തിന്റെ നിറം പൂണ്ട ഞരമ്പുകള്‍ എഴുന്നു നിന്നു&lt;br /&gt;അരിപിറാവിന്റെ ചിറകല്പ്പം ഒടിഞ്ഞ്രിരിക്കുന്നു&lt;br /&gt;ഉയരത്തില്‍ പറക്കാനാവാതെ പ്രാണരക്ഷാര്‍ത്ഥം&lt;br /&gt;ചിറകിട്ടടിച്ചുകൊണ്ടിരുന്നു&lt;br /&gt;കനത്ത മഴയുടെ ചാട്ടവാറടിയില്‍ കപോതം&lt;br /&gt;ആഴത്തിലേക്കു തള്ളിയിടപ്പെട്ടു&lt;br /&gt;തച്ചുപരത്തിയ വേദന പൊടിഞു&lt;br /&gt;പഴുതാരകള്‍ ഇഴഞ്ഞുനടന്നു&lt;br /&gt;ഓരോ രാവും ശാപവാക്കുകളാല്‍ പൊതിഞ്ഞു&lt;br /&gt;തീയില്‍ വെന്ത്‌ ചെമ്പരത്തിപൂപോലെ&lt;br /&gt;ചുവന്ന്` പഴുത്ത്‌ വ്രണിതമായ മനസ്സ്‌&lt;br /&gt;രതിവൈകൃതങ്ങളുടെ തീക്കുണഠത്തില്‍&lt;br /&gt;പൊട്ടലും, ചീറ്റലും......&lt;br /&gt;അവസാനം ആയുസ്സറാറായ പ്രാവിനെപ്പോലെ&lt;br /&gt;നിസ്സഹായതയുടെ കുറുക&lt;/span&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsWV0UMgVdI/AAAAAAAAASY/a_icATcXl8A/s1600-h/0902_141903.jpg"&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ല്‍ നേര്‍ത്തു വന്നു.............&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;സ്വപ്നം &lt;/strong&gt;&lt;br /&gt;കനകാംഗുലികള്‍ നീട്ടി ഉഷസ്സ്‌&lt;br /&gt;മൃദുവായി തൊട്ടുണര്‍ത്തിയപ്പോള്‍&lt;br /&gt;ഉള്ളില്‍ കാണാനാഗ്രഹിച്ചു കൈവന്ന&lt;br /&gt;ഒരു കനകക്കിനാവിന്റെ നോവ്` നീറിപ്പടര്‍ന്നു&lt;br /&gt;എങ്ങുനിന്നോ വന്ന്‌ എവിടേക്കെന്നില്ലാതെ&lt;br /&gt;പോവുന്ന മഴമേഘത്തില്‍ മറഞ്ഞിരുന്ന്&lt;br /&gt;നീ എന്റെയരികിലണഞ്ഞത്` എന്തിനായിരുന്നു&lt;br /&gt;തലക്കു മുകളില്‍ ജ്വലിക്കുന്ന ഗ്രീഷ്‌മഋതുവിന്റെ&lt;br /&gt;ഉഗ്രതാപങ്ങളില്‍ വെന്തുലഞ്ഞ മനസ്സിന്‌&lt;br /&gt;ഒരു പൊന്‍‌കുടം നിറയെ കുളിര്‍നീരുമായി&lt;br /&gt;നീയെത്തിയില്ലേ?&lt;br /&gt;ഞാനോ ഗോപികയായി, മുളന്തണ്ടിലൊഴുകുന്ന&lt;br /&gt;രാഗസുധയുടെ മര്‍മ്മരങ്ങള്‍ എന്റെ കാല്‍ച്ചിലമ്പൊലികളിലുണര്‍ന്നു&lt;br /&gt;ശ്രവണപുടങ്ങള്‍ ആ മധുരനിസ്വനത്തെ തിരഞ്ഞലഞ്ഞു&lt;br /&gt;ഒരു ചിത്രശലഭമായി മന്ദമാരുതനില്‍ കുണുങ്ങിനില്‍ക്കുന്ന&lt;br /&gt;പനിനീര്‍ പൂവിലെ മധു നുകര്‍ന്നു&lt;br /&gt;സൗന്ദര്യത്തിന്റെ സപ്‌തഭാവങ്ങളുമായി ഒഴുകിയ&lt;br /&gt;സ്വപ്‌നത്തിന്റെ ചാരുത ഞാനാവോളം നുകര്‍ന്നു&lt;br /&gt;രുചിഭേദങ്ങളിലെ നനവ്‌ തിരിച്ചറിഞ്ഞു&lt;br /&gt;ശോണിമയിലലിഞ്ഞ സാന്ധ്യരാഗം ഒരു-&lt;br /&gt;വിരഹപല്ലവി മൂളിയടുത്തു&lt;br /&gt;രാവിന്റെ നാന്ദിയില്‍ നക്ഷത്രപ്പൊട്ടുകളെ&lt;br /&gt;കൂട്ടു പിടിച്ച്‌ നീ നീലനഭസ്സിന്റെ അന്തരാളങ്ങ്ളിലേക്ക്‌&lt;br /&gt;തെന്നിതെന്നിയകലവേ&lt;br /&gt;ഒരുഷസ്സുകൂടി ജന്മം കൊള്ളുകയായിരുന്നു&lt;br /&gt;&lt;br /&gt;&lt;strong&gt;സൂത്രധാരന്‍ &lt;/strong&gt;&lt;br /&gt;ചലിക്കുന്നു പാവകളോരോന്നുമീ&lt;br /&gt;സൂത്രധാരന്‍ കൊരുത്തൊരീ ചരടിലായ്‌&lt;br /&gt;ഇഴഞ്ഞു നീങ്ങുന്നിവര്‍ തന്‍ രാവുകളും&lt;br /&gt;നനഞ്ഞ ശീല പോലിരുളില്‍ മുങ്ങുന്നു നിശ്വാസവും&lt;br /&gt;കഥയറിയാതെയല്ലൊ ചമയങ്ങളുമണിവതും&lt;br /&gt;പരകായങ്ങളായിയേറെ നടന്മാരും&lt;br /&gt;കൂടുവിട്ടുകൂടുമാറി കാണികളുമീ രംഗവീഥിയില്‍&lt;br /&gt;നിഴല്പ്പാവക്കൂത്തുകള്‍ കാണ്മതിന്നായ്‌&lt;br /&gt;നിലാവു പെയ്‌ത മുഖങ്ങളുമഴിഞ്ഞുവീഴുന്നുയീ&lt;br /&gt;സൂത്രധാരന്നൊരുക്കിയ വാരിക്കുഴികളില്‍&lt;br /&gt;അലക്കിവെളുപ്പിക്കാന്‍ നോക്കി പല കല്ലിലും&lt;br /&gt;നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ......&lt;br /&gt;സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയൊ&lt;br /&gt;സൂത്രധാരനാമീ കുശവന്‍ കുടങ്ങള്‍ തീര്‍പ്പതും&lt;br /&gt;വെന്തുനീറിപ്പുകയുന്നോരടുപ്പുപോല്‍&lt;br /&gt;ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും&lt;br /&gt;നിഴലുപോലുമന്യമാകുന്നൊരീ വേളയില്‍&lt;br /&gt;പ്രതിരോധഭാഷ്യം മുഴക്കീ പാവകള്‍&lt;br /&gt;നിലച്ചു നിഴല്പ്പാവക്കൂത്തുകളും&lt;br /&gt;അണഞ്ഞു ജ്വലിക്കും ദീപനാളങ്ങളും&lt;br /&gt;പാവകള്‍ തന്‍ ചലനഭേദം കണ്ടു&lt;br /&gt;ഭയക്കുന്നുവോയീ സൂത്രധാരന്‍&lt;br /&gt;ഏറെയായാല്‍ തിരിഞ്ഞെതിര്‍ക്കും&lt;br /&gt;ഏതു സാധുജീവി തന്‍ കരങ്ങളുമെന്നറിവീലേ&lt;br /&gt;കൊലവിളി മുഴക്കി ചുവടുകള്‍ വെച്ചു&lt;br /&gt;സൂത്രധാരന്‍ തന്‍ ശിരസ്സറുത്തു പാവകള്‍&lt;br /&gt;കത്തീ പടുതിരിനാളങ്ങള്‍ രംഗമണ്ഡപത്തില്‍&lt;br /&gt;ആടി വീണു, ഒരു ജീവിതത്തിന്‍ യവനികയും&lt;br /&gt;അശാന്തി തന്‍ കരുക്കള്‍ നീക്കി&lt;br /&gt;കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ&lt;br /&gt;ഒടുക്കയവരെ ധര്‍മ്മത്തിന്‍ വാള്‍ത്തലയാല്‍&lt;br /&gt;ശുദ്ധികലശം ചെയ്‌തു പുണ്യമാക്കുകീ വിണ്ടലത്തേയും&lt;br /&gt;&lt;br /&gt;&lt;strong&gt;നിയോഗം &lt;/strong&gt;&lt;br /&gt;പ്രണയപരിഭവത്തില്‍ കുതിര്‍ന്നോരേകതാരകെ&lt;br /&gt;പ്രണയത്തിരയിളകിയ കണ്ണില്‍നിന്നുമുതിര്‍ന്നു-&lt;br /&gt;വീഴുവതെന്തു കുങ്കുമ സന്ധ്യ തന്‍ രാഗഭാവങ്ങളൊ&lt;br /&gt;മിഴിയടച്ചുവോ കാലം ഞെട്ടറ്റടര്‍ന്നുവൊ സ്നേഹം&lt;br /&gt;കൊഴിഞുവോ മണ്ണില്‍ കുതിര്‍ന്നുവോ സ്വപ്‌നം&lt;br /&gt;ഒരു യുഗസന്ധ്യതന്‍ പരിവേഷത്തിലെരിഞ്ഞുവോ&lt;br /&gt;ജലധി തന്നിലൊഴുക്കിയോ മേദുരകദന ഭാരങ്ങള്‍&lt;br /&gt;പഴങ്കഥയില്‍ വീണോരഗ്നിശലഭത്തിന്‍ ചിറകരിഞ്ഞുവോ&lt;br /&gt;തീയെരിഞ്ഞുവൊ നെഞ്ചില്‍ പുകയുന്നുവോ മനം&lt;br /&gt;ഉഴറാതെ വീണ്ടും ഉണര്‍ന്നെണീക്കുക&lt;br /&gt;തളരാതെ വീണ്ടും സ്ഫുടമാക്കീടുക ചിത്തം&lt;br /&gt;നിനക്കായ്` മറ്റേതോ നിയോഗം കാത്തിരിപ്പൂ&lt;br /&gt;തൃഷ്‌ണ വെടിഞ്ഞുണരുക വേഗം മല്‍‌പ്രിയസഖേ............&lt;br /&gt;&lt;/span&gt;&lt;a href="http://4.bp.blogspot.com/_dKSWH-YIo68/SsWVNZ_DwEI/AAAAAAAAASQ/AhJvr760R4M/s1600-h/0819_151731.jpg"&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഇടവപ്പാതി&lt;br /&gt;&lt;/strong&gt;തിരിമുറിയാതെ പെയ്‌തുമുറുകുന്ന മഴയെ-&lt;br /&gt;നോക്കി ഞ്ഞാനിറയത്തു നില്‍‌ക്കെ&lt;br /&gt;പടി കടന്നാരോ വരുന്നു പോല്‍‌&lt;br /&gt;എളിയിലൊരു കുഞ്ഞുമായീറന്‍ മിഴികള്‍&lt;br /&gt;ഏതു ദേശത്തിലെ പാതക മഴയില്‍ നിന്നു&lt;br /&gt;മതികെട്ടുവരുവതോയിടവപ്പാതിയില്‍&lt;br /&gt;മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച&lt;br /&gt;ജീവിതം തിരക്കി നടപ്പതോ........&lt;br /&gt;ആരുമില്ലിവിടെ തണലേകുവാന്‍&lt;br /&gt;ഞാനുമീ മഹാവര്‍ഷക്കോളുമല്ലാതെ&lt;br /&gt;ഋണബാദ്ധ്യത തന്‍ പേമാരിയില്‍&lt;br /&gt;നനഞ്ഞു കുതിര്‍ന്നു വിറച്ചിരിപ്പവള്‍ ഞാനും.................&lt;br /&gt;ജീവിത ബാക്കി തേടിയെത്തിയ കദനക്കരി-&lt;br /&gt;നിഴല്‍ പടര്‍ന്ന നീര്‍മിഴികളെന്തെ&lt;br /&gt;ചൊല്‍‌വൂ ദീനമായ്`...................&lt;br /&gt;ഇറയത്തു വീഴുമീ ജലധാരകള്‍ ഒരു-&lt;br /&gt;കുറി കൂടി നെയ്‌തെടുക്കുന്നു വര്‍ണ്ണമഴനൂലുകളെന്നോ?&lt;br /&gt;നെയ്‌തെടുക്കേണ്ട കനവുകളൊന്നുമിനി&lt;br /&gt;കനലായിയെരിഞ്ഞില്ലേ ജീവിതവും&lt;br /&gt;താരകങ്ങളുമില്ലിവിടെ രാപ്പാര്‍ക്കുവാന്‍&lt;br /&gt;സ്നേഹത്തിന്‍ മുന്തിരിവള്ളികളുമില്ലാ&lt;br /&gt;പോക നീര്‍‌മിഴിയെ നിരാലംബ ഞാന്‍&lt;br /&gt;മാറാവ്യഥകളായി പിന്തുടരുന്ന&lt;br /&gt;ജീവിതേതിഹാസത്തിന്നന്ത്യത്തില്‍&lt;br /&gt;വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നിറങ്ങിപ്പോയ&lt;br /&gt;ജീവിതം തിരക്കി നടപ്പവള്‍ ഞാന്‍................&lt;br /&gt;കാറ്റും കോളുമണിഞ്ഞു മിന്നല്പ്പിണറുകള്‍‌ വീശി&lt;br /&gt;മുറുകുന്നു പിന്നെയുമീ ഇടവപ്പാതി..................!&lt;br /&gt;&lt;br /&gt;&lt;strong&gt;സ്നേഹവൈഖരി &lt;/strong&gt;&lt;br /&gt;മഴവില്ലിന്റെ നിറം ചാലിച്ച്‌&lt;br /&gt;പ്രണയരാഗത്തിന്റെ ശ്രുതി മീട്ടി&lt;br /&gt;എന്റെ മൗനശിഖരങ്ങളില്‍&lt;br /&gt;ചില്ലകള്‍ കൂട്ടി നീയെന്തിനീ കൂടു മെനഞ്ഞു?&lt;br /&gt;ജീവിതത്തിന്റെ തിക്തരസത്തില്‍ ലയിച്ച്‌&lt;br /&gt;മന്ത്രസ്ഥായിയിലേക്ക്‌ അമരുമ്പോള്‍‌&lt;br /&gt;വീണ്ടുമൊരു പുതിയ സ്വരത്തിന്റെ ആരോഹണം.................&lt;br /&gt;എന്റെ കാതില്‍ പതിഞ്ഞു&lt;br /&gt;ഒരു വെള്ളരിപ്രാവിന്റെ കുറുകല്‍ പോലെ&lt;br /&gt;ഒഴുകിയ സ്നേഹാക്ഷരത്തിന്റെ വൈഖരികള്‍........................&lt;br /&gt;തരിശാര്‍ന്ന മനസ്സില്‍ തപിച്ചു കിടന്ന&lt;br /&gt;മോഹങ്ങളുടെ തിരയേറ്റം....................&lt;br /&gt;മുള പൊട്ടുന്ന പുതുനാമ്പുകളുടെ&lt;br /&gt;അരുണിമ കലര്‍ന്ന മന്ദഹാസം&lt;br /&gt;അവിടെയുതിര്‍ത്ത പൂനിലാമഴയില്‍&lt;br /&gt;പൂത്ത പാരിജാതങ്ങള്‍&lt;br /&gt;സംഗീത നിശയുടെ ആര്‍ദ്രത&lt;br /&gt;പുതിയ ശ്രുതി, പുതിയ രാഗം, പുതിയ ഭാവം...........&lt;br /&gt;ആകാശത്തെ കവിതകളായി&lt;br /&gt;നക്ഷത്രക്കുഞ്ഞുങ്ങള്‍&lt;br /&gt;നക്ഷത്രക്കളമെഴുത്തിന്റെ നിലാവൊളിയില്‍&lt;br /&gt;ആനന്ദഭരിതയായ വസുന്ധര&lt;br /&gt;സപ്ത വര്‍ണ്ണാഞ്ചിതമായ ജീവിതത്തിന്റെ&lt;br /&gt;തിരുമുറ്റത്തു ഞാന്‍&lt;br /&gt;അഞ്ജലീബദ്ധയായി ,ആനന്ദാശ്രുധാരകളുമായി&lt;br /&gt;&lt;br /&gt;&lt;strong&gt;പുണ്യം &lt;/strong&gt;&lt;br /&gt;&lt;br /&gt;നിറയും തമോവായു തന്‍&lt;br /&gt;പാരതന്ത്ര്യത്തില്‍ നിന്നും&lt;br /&gt;ജീവകണമായി നിറയുന്നു&lt;br /&gt;കവിതേ നീയെന്നുള്‍പ്പൂവില്‍&lt;br /&gt;&lt;br /&gt;പൊന്‍‌കതിര്‍പ്പാടത്തെ&lt;br /&gt;പൊന്നൊളി ദീപമായി&lt;br /&gt;പാരിതിന്‍ വെളിച്ചമായി&lt;br /&gt;വിലസുന്നു കവിതേ&lt;br /&gt;&lt;br /&gt;മഴമേഘത്തേരിലേറി&lt;br /&gt;അഴകിന്‍ തിരനോട്ടവുമായി&lt;br /&gt;എന്നിലെയുയിരില്‍&lt;br /&gt;പൂത്തുലഞ്ഞ വാസന്തമേ&lt;br /&gt;&lt;br /&gt;ഭാവരാഗതാളമേളത്തിന്‍&lt;br /&gt;പൊന്‍‌ച്ചിലമ്പൊലിയുതിര്‍ത്ത&lt;br /&gt;നൃത്യദ്ധൂര്‍ജ്ജടി തന്‍‌&lt;br /&gt;മധുരോദാര നര്‍ത്തനമാടിടുന്നു&lt;br /&gt;നിശീഥത്തിന്‍ നീലയാമങ്ങളില്‍&lt;br /&gt;പൂക്കും നിശാഗന്ധിപോല്‍&lt;br /&gt;ധവളാഭ ചൊരിഞ്ഞു വെള്ളി-&lt;br /&gt;ക്കൊലുസ്സണിഞ്ഞ നിലാവായി&lt;br /&gt;&lt;br /&gt;ചിരന്തന പുണ്യമാക്കുകെന്‍&lt;br /&gt;ബോധത്തെ, പുണരുകയെന്‍&lt;br /&gt;സിരകളെ, വര്‍ഷിച്ചീടുക&lt;br /&gt;വാക്കിന്‍ നവകേസരങ്ങളെ&lt;br /&gt;&lt;br /&gt;വിനിദ്രയായ്‌ തൂലികയെന്‍&lt;br /&gt;കരത്തിലേന്തുമ്പോഴും&lt;br /&gt;നിന്‍ ഭാവശുദ്ധി തന്‍&lt;br /&gt;ഭാസുര പരിമളമൊഴുകുന്നു....&lt;br /&gt;&lt;br /&gt;&lt;strong&gt;സ്നേഹോഷ്‌മള ഗാഥ&lt;/strong&gt;&lt;br /&gt;&lt;br /&gt;നിഷാദ സ്വപ്‌നങ്ങള്‍ക്കു വിട ചൊല്ലി&lt;br /&gt;ഘനശ്യാമ രാവുകളൊഴിഞ്ഞേ പോയി&lt;br /&gt;സൂര്യ ശോഭ വിതറി വന്നെത്തി&lt;br /&gt;ആഹ്ലാദാരവത്തിന്‍ അരുണകിരണങ്ങളും&lt;br /&gt;&lt;br /&gt;വെള്ളിലപക്ഷി പോല്‍ ചിറകടിച്ചുയര്‍ന്നു&lt;br /&gt;പറന്നു, ഹൃദയ നഭസ്സിലെ പുലരി-&lt;br /&gt;മേഘത്തിന്‍ ശംഖുനാദവും&lt;br /&gt;അലിവിന്റെ ഗന്ധം പൂകി&lt;br /&gt;ആത്മാവൊരു തൂവലിന്‍&lt;br /&gt;മൃദുത്വമായൊഴുകവേ.....&lt;br /&gt;കേള്‍പ്പൂ ജീവിത മഹാസാഗര-&lt;br /&gt;ഗീതി തന്‍ നിമന്ത്രണങ്ങള്‍.........&lt;br /&gt;&lt;br /&gt;അദ്വൈത ഭാവമാം സ്നേഹസന്ദേശത്തിന്‍&lt;br /&gt;മകരന്ദമൊഴുക്കി സ്നേഹനിര്‍ഭരമാക്കുകീ&lt;br /&gt;തുച്ഛമാം ജീവിത നിമിഷങ്ങളെ&lt;br /&gt;ആളുന്നോരഗ്നിയില്‍ കരിയാതെ&lt;br /&gt;കാക്കുകീ ജീവനത്തുടിപ്പിന്‍&lt;br /&gt;സ്നേഹോഷ്‌മളമാം മധുരഗാഥയെ..........&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-771605472878025622?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/771605472878025622'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/771605472878025622'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/10/blog-post.html' title='പത്തു കവിതകള്‍- ഇന്ദിരാ ബാലന്‍'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsWWIN6aQVI/AAAAAAAAASg/eQ2BJLNkHdo/s72-c/indira+b.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-6877098855878579402</id><published>2009-09-30T11:54:00.001-07:00</published><updated>2009-10-03T21:28:15.270-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='bluemango books'/><category scheme='http://www.blogger.com/atom/ns#' term='the painted forms'/><category scheme='http://www.blogger.com/atom/ns#' term='sreedevi nair'/><title type='text'>വസന്തം -ശ്രീദേവിനായര്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsgkNtag9rI/AAAAAAAAAWI/JwavyO8xT48/s1600-h/sr+d+nair+old.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 188px; FLOAT: left; HEIGHT: 135px; CURSOR: hand" id="BLOGGER_PHOTO_ID_5388596772096505522" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsgkNtag9rI/AAAAAAAAAWI/JwavyO8xT48/s320/sr+d+nair+old.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsOqQpXN8_I/AAAAAAAAARw/LRqpTMu24q0/s1600-h/sr+d+nair+old.jpg"&gt;&lt;/a&gt;&lt;div&gt;&lt;br /&gt;&lt;br /&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;sreedevi nair&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;വസന്തങ്ങളുടെ ബീജം&lt;br /&gt;ഓരോസ്ത്രീയും പേറുന്നുണ്ട്.&lt;br /&gt;ആണിന്റെ സാമീപ്യമില്ലെങ്കിലും&lt;br /&gt;കുന്തിയെപ്പോലെ സൂര്യനെയും,&lt;br /&gt;കാറ്റിനെയും പ്രണയിച്ച് പ്രസവിക്കണം.&lt;br /&gt;&lt;br /&gt;ഒരു കര്‍ണ്ണനെ പ്രസവിക്കാന്‍&lt;br /&gt;ഏതുസ്ത്രീയാണ് മോഹിക്കാത്തത്?&lt;br /&gt;സൂര്യന്റെ ഭാര്യയാകാന്‍ ഒരു&lt;br /&gt;നിമിഷമെങ്കിലും മോഹിക്കരുതോ?&lt;br /&gt;&lt;br /&gt;വരുണനും അഗ്നിയുമെല്ലാം നല്ല&lt;br /&gt;സ്ത്രീകളെ,കന്യകമാരെ അന്യേഷിക്കു&lt;br /&gt;ന്നുണ്ടെന്ന് കേട്ടു.പ്രായമാകുമ്പോഴും&lt;br /&gt;ഉള്ളിലെകന്യകയെവരുണനും അഗ്നിയ്ക്കു&lt;br /&gt;മായി സമര്‍പ്പിക്കാന്‍മോഹം.&lt;br /&gt;&lt;br /&gt;വരുണന്റെയും അഗ്നിയുടെയും കുട്ടികളെ&lt;br /&gt;പെറ്റുവളര്‍ത്താന്‍ ,&lt;br /&gt;പെണ്ണിന്റെ ഉള്ളില്‍ ഈപ്രകൃതിദൈവങ്ങളുടെ&lt;br /&gt;ബീജമുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പ്രണയമഴ&lt;br /&gt;&lt;/span&gt;ചിതറിയ മഴപോലെ ചിന്തകള്‍&lt;br /&gt;പൊഴിഞ്ഞ മഴപോലെ പ്രണയം&lt;br /&gt;കര്‍ക്കിടകമഴപോലെ കദനം&lt;br /&gt;തുലാമഴപോലെ കാമം.&lt;br /&gt;നിലാമഴപോലെ നിഴലുകള്‍&lt;br /&gt;ഇരുള്‍മഴപോലെ അഴലുകള്‍&lt;br /&gt;പകല്‍ മഴപോലെ അറിവുകള്‍&lt;br /&gt;രാത്രിമഴപോലെ നിറവുകള്‍.&lt;br /&gt;&lt;br /&gt;തോരാത്ത മഴപോലെ ദുഃഖം&lt;br /&gt;കുളിര്‍മഴപോലെ മോഹം&lt;br /&gt;മഞ്ഞുമഴപോലെ സ്വപ്നം&lt;br /&gt;വേനല്‍ മഴപോലെ സത്യം.&lt;br /&gt;&lt;br /&gt;എവിടെയും മഴ!&lt;br /&gt;കരയിലുംകടലിലും,&lt;br /&gt;മണ്ണിലുംമനസ്സിലും,&lt;br /&gt;ജനനത്തിലുംമരണത്തിലും,&lt;br /&gt;സ്നേഹത്തിലുംവെറുപ്പിലും,&lt;br /&gt;ജീവനിലുംജീവിതത്തിലും,&lt;br /&gt;സത്യമായുംമിഥ്യയായും മഴ!&lt;br /&gt;&lt;br /&gt;എങ്കിലും മഴയേ;&lt;br /&gt;നിന്നെ ഞാന്‍ പ്രണയിക്കുന്നു.&lt;br /&gt;തീവ്രമായീ........!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-6877098855878579402?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6877098855878579402'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6877098855878579402'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_9305.html' title='വസന്തം -ശ്രീദേവിനായര്‍'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsgkNtag9rI/AAAAAAAAAWI/JwavyO8xT48/s72-c/sr+d+nair+old.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-8427245823156318269</id><published>2009-09-30T11:50:00.001-07:00</published><updated>2009-10-03T21:30:01.996-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ezhuthu academy'/><category scheme='http://www.blogger.com/atom/ns#' term='rajesh m r'/><title type='text'>ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു-രാജേഷ്‌ എം.ആർ</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsgkrHh7sEI/AAAAAAAAAWQ/Z8qRvoPP8Oo/s1600-h/m+r+rajesh.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 192px; FLOAT: left; HEIGHT: 291px; CURSOR: hand" id="BLOGGER_PHOTO_ID_5388597277323145282" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsgkrHh7sEI/AAAAAAAAAWQ/Z8qRvoPP8Oo/s320/m+r+rajesh.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_dKSWH-YIo68/SsOokQnsTeI/AAAAAAAAARo/VnBAyf-1Xv8/s1600-h/m+r+rajesh.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;rajesh m r&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;ആഗോളീകരണം പരിസ്ഥിതി, സർഗാത്മകത, മാനുഷിക ബന്ധങ്ങൾ എന്നിങ്ങനെയുള്ള സാമൂഹിക വ്യവഹാരത്തിന്റെ വിവിധ മേഖലകളിലെല്ലാം പരിവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ഓർമ്മയെ കേവലം ഗൃഹാതുരതയോടെ, അരാഷ്ട്രീയമായി സമീപിക്കുന്ന കാലമാണ്‌ ആഗോളീകരണം. ഓർമ്മയെ മായ്ച്ച്‌, ചരിത്രത്തെ നിഷേധിച്ച്‌ സമൂഹം ചെറിയ ചെറിയ കൂട്ടങ്ങളായി മാറുന്നു. സാഹിത്യവും ഇതുപോലെ ചെറിയ ചെറിയ കൗതുകങ്ങളും പ്രതിഷേധങ്ങളുമായി മാറുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഇന്നു കാണുന്നുണ്ട്‌. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;24 വരിയിൽ ഒതുങ്ങുന്ന കവിതകളുടെ ആവിഷ്കാരത്തിലുള്ള ഉറച്ച വിശ്വാസങ്ങൾക്ക്‌ ഇന്ന്‌ ഇളക്കം തട്ടിയിരിക്കുന്നു. പ്രമേയത്തിന്റെയും ശക്തമായ നിലപാടുകളുടേയും അടിസ്ഥാനത്തിൽ കവിതയുടെ രൂപത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത. മുതലാളിത്തത്തിന്റെയും പ്രതിലോമ ആശയാവലികളുടെയും സർഗനിർവചനങ്ങളിൽ കവിത വഴി മാറി നടക്കുകയാണെന്ന സൊ‍ാചനയാണ്‌ ഇതു മുന്നോട്ടുവയ്ക്കുന്നത്‌. മറവി/ഓർമ്മ, നാഗരികത/ഗ്രാമീണത, കാൽപ്പനികത/യഥാർത്ഥം, ഗൃഹാതുരത/വർത്തമാനം തുടങ്ങിയ ദേശംമംഗലം കവിതകളിൽ ആവർത്തിച്ചു വരുന്ന വിരുദ്ധദ്വന്ദങ്ങൾ ഈ കവിതയിലും കാണാനാകും. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;പരിസ്ഥിതി എന്നും കവിതയുടെ വിഷയമാണ്‌. കവികൾ മാറി മാറി വ്യത്യസ്ത രീതിയിൽ പ്രകൃതിയെക്കുറിച്ച്‌ പാടിയിരിക്കുന്നു. 'മരണത്തിന്റെ നിഴൽ വിളയുന്ന നിലങ്ങൾ കണ്ട്‌ ആഹ്ലാദിക്കുന്ന കൃഷിക്കാരൻ' എന്നത്‌ സമകാലിക ലോകത്തിന്റെ ഒരു 'ഭ്രാന്തൻ' ബിംബമാണ്‌. കൃഷി എന്നത്‌ ലാഭകരമല്ലാത്ത ഭ്രാന്തമായ ഒരു പ്രക്രിയയായി കരുതുന്ന ലോകത്തെയാണ്‌ കൃഷിക്കാരന്റെ ആഹ്ലാദം അഭിസംബോധന ചെയ്യുന്നത്‌. മണ്ണിൽ നിന്ന്‌ അന്നുനാവുന്ന, മാർക്കറ്റ്‌ ഇക്കോണമിയുടെ പ്രത്യയശാസ്ത്രം പേറുന്ന യുവത്വത്തിനു മുമ്പിൽ കൃഷി എന്നത്‌ നഷ്ടപ്രവൃത്തിയാണ്‌. ഇത്തരമൊരു കാലത്ത്‌ എഴുത്തുകാരന്റെ സർഗാത്മകതാ/പുരോഗമനപക്ഷം എന്നത്‌ അയാൾ സ്വയം ചോദിക്കേണ്ട ഒന്നാണ്‌. കെട്ട കാലത്ത്‌ എഴുത്ത്‌ തനിക്കു മുമ്പിലെ പ്രശ്നങ്ങളെ എപ്രകാരം ആവിഷ്കരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും കവിയുടെ 'ആത്മം' രൂപപ്പെടുന്നത്‌. ഇത്തരം നിരവധി പ്രശ്നങ്ങളുൾക്കൊള്ളുന്നതാണ്‌ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;ഗൃഹാതുരത്വം പലപ്പോഴും ഒരു രക്ഷപ്പെടലാണ്‌; ഒരു സേഫ്റ്റിവാൽവാണ്‌. ഇത്തരം ഒരു രക്ഷപ്പെടൽ ദേശമംഗലത്തിന്റെ കവിതകളിലുണ്ടോ എന്നു സംശയം തോന്നിയേക്കാം. എന്നാൽ ഇവിടെ ഗൃഹാതുരത്വം ഒരു ഓർമ്മപ്പെടുത്തലാണ്‌ 'ഓർക്കരുതിപ്പഴയകാര്യങ്ങൾ' എന്നതുതന്നെ ഒരു ഓർമ്മപ്പെടുത്തലാണ്‌; അസ്വസ്ഥതയുളവാക്കുന്ന ഓർമ്മപ്പെടുത്തലുകൾ. കാൽപ്പനികച്ഛായയിലെ പഴയ ഓർമ്മകളെ നിരന്തരം തികട്ടിതപ്പിയെടുക്കുന്ന ദേശമംഗലത്തിന്റെ കവിതയിൽ ശക്തമായ രാഷ്ട്രീയം പ്രത്യക്ഷത്തിൽ തെളിഞ്ഞുകാണുന്നില്ല. എങ്കിലും ഗതകാലത്തിന്റെ സുന്ദരസ്മരണകളെ ഓർമ്മയിലേക്കു കൊണ്ടുവരുകയും വർത്തമാനകാലം ഇതെല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അതു നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു.&lt;br /&gt;"പഴയ വിചാരങ്ങൾ വിചാരിക്കുവാൻ കൊള്ളാം&lt;br /&gt;പുതിയ കാലത്തിനവ അസ്ഥിഖണ്ഡങ്ങൾ&lt;br /&gt;അസ്ഥികൾ പൂക്കില്ല കായ്ക്കില്ല&lt;br /&gt;ഉള്ളം ചൂടുന്നോരോർമ്മകളാലവയിലൊരു&lt;br /&gt;പച്ചപ്പുമുണ്ടാവുകയില്ല"&lt;br /&gt;പച്ചപ്പുനിറഞ്ഞ ഗതകാലസൗഭാഗ്യങ്ങളെ കേവലം ഓർക്കുവാൻ മാത്രമുള്ളതാണ്‌. സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കുമുമ്പിൽ പഴയവയാതൊരു പ്രയോജനവുമില്ലാത്ത അസ്ഥികൾ മാത്രമാണ്‌. ഇങ്ങനെ ഓർമ്മയിൽ മാത്രം സൂക്ഷിക്കേണ്ട ചില മൂല്യവിചാരങ്ങളുടെ ലോകത്താണ്‌ വർത്തമാനസമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ആധുനികാനന്തര സമൂഹം ഒരേസമയം മധ്യവർഗസമൂഹത്തിന്റെ അരാഷ്ട്രിയസ്വഭാവം കാണിക്കുകയും ഉപഭോഗസംസ്കാരത്തിനും സ്വാർത്ഥതാൽപര്യത്തിനനുസൃതമായും മാറിക്കൊണ്ടിരിക്കുകയുമാണ്‌. അതിനാൽ 'പഴയതൊക്കെ ഓർമ്മമാത്രം, പുതുമ തേടുക' എന്ന സൂത്രവാക്യമാണ്‌ ഇന്ന്‌ ലോകം പൈന്തുടരുന്നത്‌.&lt;br /&gt;"ഓർക്കരുതിപ്പഴയ കാര്യങ്ങൾ, ഓർത്താൽ തന്നെ&lt;br /&gt;ഓക്കാനിക്കാതിരിക്കാൻ മറക്കൊല്ലേ&lt;br /&gt;എങ്കിലും ഓർക്കണം ഓർക്കുവാൻ മാത്രം" &lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;ഓക്കാനം വരുത്തുന്ന പഴയ കാര്യങ്ങൾ ഓർത്ത്‌ വർത്തമാനം പാഴാക്കുവാൻ തുനിയരുതെന്ന്‌ കവി ഓർമ്മിപ്പിക്കുന്നു ഓർമ്മയെ ഓർമ്മയിൽ മാത്രം നിർത്തുകയും ഭാവിയുടെ വർത്തമാനത്തിന്റെ ചലനത്തിലേക്ക്‌ അതിനെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ചരിത്രം നഷ്ടപ്പെട്ട ഒരു ജനതയുടേതാണ്‌. പ്രതിരോധത്തെയും വിമർശനത്തെയും ഇല്ലാതാക്കുന്ന ഇത്തരം ഓർമ്മയുടെ നിരാസം വിധേയത്വത്തെയാണ്‌ സൃഷ്ടിക്കുന്നത്‌. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;അതുകൊണ്ട്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത ഭൂതകാലത്തിൽ നമ്മൾ അനുഭവിച്ച ജീവിതത്തെയും കൂട്ടായ്മയേയും മറന്നുകൊണ്ടുള്ള ഒരു സമൂഹത്തെയാണ്‌ കാണിച്ചു തരുന്നത്‌.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-8427245823156318269?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8427245823156318269'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8427245823156318269'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_3733.html' title='ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു-രാജേഷ്‌ എം.ആർ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsgkrHh7sEI/AAAAAAAAAWQ/Z8qRvoPP8Oo/s72-c/m+r+rajesh.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-970196310819711482</id><published>2009-09-30T11:48:00.000-07:00</published><updated>2009-10-02T08:10:27.952-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='desamangalam ramakrishnan'/><title type='text'>കവിതയുടെ പിറവി-ദേശമംഗലം രാമകൃഷ്ണൻ</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsYXjalAp4I/AAAAAAAAATI/Yh9o_l9pBhM/s1600-h/desamangalam.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 231px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388019901392791426" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsYXjalAp4I/AAAAAAAAATI/Yh9o_l9pBhM/s320/desamangalam.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;desamangalam ramakrishnan&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;'ഓർക്കരുതിപ്പഴയകാര്യങ്ങൾ' - ഇങ്ങനെയൊരു കവിതയാണ്‌ ഞാൻ എഴുതുവാൻ പോകുന്നതെന്ന്‌ നിശ്ചയമുണ്ടായിരുന്നില്ല. ഏറെ നാളായി എന്നത്തേയും പോലെ വല്ലാത്തൊരു അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കയായിരുന്നു. Half of an yellow sun എന്ന നോവൽ വിവർത്തനം നിർത്തിവച്ച്‌ എന്റെ ഉള്ളിൽകടന്ന്‌ പരക്കംപായാൻ തന്നെ തീരുമാനിച്ചു. സ്വയം എന്തൊക്കെയോ പറയാനുണ്ടെന്നൊരു വെമ്പലിൽ ഭ്രാന്തമായിത്തീർന്നു. ആ ഭ്രാന്തിൽ ഓണപ്പതിപ്പുകൾക്കായി കുറേ എഴുതിവെച്ചു (അവയൊക്കെ അച്ചടിച്ചുവന്നു; എനിക്കതിൽ ഒരു സന്തോഷം ഇല്ലായ്കയില്ല). പിന്നെ തുടർച്ചയായി പ്രശസ്ത നിരൂപകൻ എം.കെ.ഹരികുമാറിന്റെ 'എഴുത്ത്‌ ഓൺലൈൻ' വിളികൾ വന്നു. ഒരു Break Through വേണം. ഹരിക്ക്‌ വ്യത്യസ്തമായ ഒരു കവിത വേണം. പ്രേരണയുടെ അസ്വസ്ഥ ദിവസങ്ങൾക്കിടയിൽ ഒരു പാതിരാക്കവിത എനിക്കു കൈവന്നു. പൂതലിപ്പുകളോടൊട്ടി നിൽക്കുന്ന എന്റെ സ്ഥായിയായ ഗൃഹാതുരത്വത്തെ കുടഞ്ഞുകളയുംതോറും അതു തിരിച്ചുവരാറുണ്ട്‌. അപ്പോഴൊക്കെ ഇടശ്ശേരി പറഞ്ഞപോലെ 'പൊട്ടിയാട്ടാറു'മുണ്ട്‌. എന്താണെന്റെ പഴയ അറകൾ, എന്താണെന്റെ പുതിയ പ്രതിഷ്ഠകൾ. ഏതാണ്‌ വസ്തു. ഏതാണ്‌ നിഴൽ. ഏതാണ്‌ യാഥാർത്ഥ്യം, ഏതാണ്‌ സ്വപ്നം. ഏതായാലും നിഴലല്ലയോ കവിത. തലതിരിഞ്ഞ സ്വപ്നമല്ലോ കവിത.&lt;br /&gt;മങ്ങിയ വെട്ടത്തിൽ നിഴലുകളുടെ കേളി കണ്ടിരിക്കുക എനിക്ക്‌ പ്രിയം. തള്ളവിരലും ചൂണ്ടുവിരലും നടുവിരലും കൂട്ടിപ്പിടിച്ചുള്ള പേനയുടെ നിശ്ചലത മാറിക്കിട്ടിയത്‌. ഈ നിഴലുകൾ വന്ന്‌ ഉന്തിയതുകൊണ്ടാണ്‌ എന്ന്‌ തോന്നുന്നു. നിഴലുകളുടെ ഭാഷയിൽ ഞാൻ എഴുതിത്തുടങ്ങി. 'എഴുത്തു കൈ'യിന്റെ നിഴലാണ്‌ എനിക്ക്‌ അപ്പുറങ്ങളും ഇപ്പുറങ്ങളും കാട്ടിത്തന്നത്‌. ഭൂമിയും ഭൂമിയുടെ നിഴലും തമ്മിലുള്ള സംവാദത്തിൽ നിന്നും തുടങ്ങി കാമുകനും പ്രണയിനിയുമായുള്ള സംവാദംവരെ എത്തുന്ന ഒരു ഭ്രമാത്മക കഥനം നിർവഹിച്ചുകിട്ടുകയും ചെയ്തു. പഴമ, മാറ്റം എന്നീ രണ്ടു സങ്കൽപനങ്ങളുടെ അടരുകളാണ്‌ മറവി, ഓർമ്മ എന്നീ വിരുദ്ധ പാരസ്പര്യങ്ങളിലൂടെ ഇതിൽ ഊടും പാവുമായി വരുന്നത്‌ എന്നും കവിതവായിച്ചപ്പോൾ എനിക്കുതോന്നി. എഴുതുമ്പോൾ ഇങ്ങനെയൊരു നിർണ്ണയം എനിക്കില്ലായിരുന്നു. സംവാദമെന്നു പറഞ്ഞെങ്കിലും ഇതൊരു ഏകാന്തഭാഷണമാണ്‌.&lt;br /&gt;പഴയതൊന്നും ഓർക്കരുത്‌ എന്നാണ്‌ പറയുന്നതെങ്കിലും പഴയതൊന്നും ഓർക്കാതെ പുതിയതൊന്നും ഉണ്ടാകുന്നില്ലെന്ന എന്റെ അടിസ്ഥാനചിന്ത ഇതിൽ തെഴുത്തു വരുന്നു എന്നും എനിക്കു തോന്നുന്നു. സ്ഥലകാലങ്ങളിൽ സംഭവിച്ച സ്ഫോടനങ്ങളും തൽഫലമായുണ്ടായ മുറിവുകളും ആഘാതങ്ങളും മരണങ്ങളും ആവാഹിക്കാനുള്ള അബോധാത്മകമായ ഒരു ശ്രമത്തിന്റെ ഫലമാണ്‌ ഈ കവിത എന്നും തോന്നുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;ഓർമ്മകൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു പറയാം. ജീവനശക്തിയാണ്‌ ഓർമ്മ. പക്ഷേ ഈതിബാധയായിത്തീരരുത്‌. പലപ്പോഴും എനിക്ക്‌ അതൊരു ബാധയാണ്‌. ആ ബാധയിലിരുന്നാണ്‌ ഞാൻ സാധകം ചെയ്യുന്നത്‌. തിരിച്ചുവരാത്ത അസാധ്യത്തിൽ നിന്നാണ്‌ മാറ്റത്തിന്റെ സാധ്യത തേടുന്നതെന്നും എനിക്കുതോന്നാറുണ്ട്‌. അതിനാൽ 'ഐറണി'യിൽ കുടുങ്ങിക്കിടക്കുന്നു. സ്വാഭാവികമാണല്ലോ, അത്തരം അവസ്ഥയിൽ ശീലങ്ങളുടെ 'ഹാങ്ങ്‌ഓവർ' വിട്ടുപോകാതിരിക്കാൻ എഴുതി മറിച്ചുനോക്കിയപ്പോൾ പഴയതൊന്നും വിട്ടുപോയിട്ടില്ലെന്നും സ്വത്വഗതികളുടെ പുനരാവിഷ്കാരമാണിതെന്നും തോന്നി. ഇവിടെ ഒരു കവിതയുടെ പിറവിക്കു നിദാനമായവ പറയുന്നതിനു പകരം പിറവിയെടുത്ത ഉൽപന്നത്തെ പരിശോധിക്കലായില്ലേ എന്നും തോന്നുന്നുണ്ട്‌. സ്വയം മറഞ്ഞുമാഞ്ഞുപോയ ഏതാനും നിമിഷങ്ങളിൽ ഇരുന്നെഴുതിയ കവിതയാണിത്‌. തോന്നിയപോലെ എഴുതി. അതിനാൽ ഇതിൽ തോന്നലുകളുടെ നാട്യധർമ്മിക്കും അനുഭവിച്ചതിന്റെ ലോകധർമ്മിക്കും ഇടംകിട്ടി. ചക്രവർത്തിത്വത്തിന്റെ പശ്ചാത്തലത്തിൽ ശവവസ്ത്രധാരിയായി നിൽക്കുന്ന ഒരു ചിത്രം-കവിതയുടെ അവസാനംവരെ ആ ചിത്രം നൂലിട്ടുപിടിച്ചുനിർത്തിയിട്ടുണ്ട്‌. ഓർമ്മകളുടെയും മരണങ്ങളുടെയും ഗതാനുഗതികശീലക്കോമരങ്ങളുടെയും ആട്ടങ്ങൾ ഈ നൂലിഴയിലാണ്‌. പശ്ചാത്തലമായി ഈ വിഭ്രമാത്മക സന്നിവേശങ്ങളും പുരസ്ഥലമായി വർത്തമാനകാല മാറ്റങ്ങളും സന്നിഹിതമാക്കിയാണ്‌ ഈ രചന നിർവഹിച്ചിട്ടുള്ളത്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; അതിന്‌ വേണ്ടുന്ന ദൈർഘ്യവും ഉണ്ടായി. ഓരോ ഖണ്ഡമായി നിലകൊള്ളുന്ന ഭാവഘടനകൾ ഒന്നിച്ചൊരു കാഴ്ചതരും എന്നാണെന്റെ വിചാരം. എന്റെ നാലഞ്ചുദശകങ്ങളിലെ അനുഭവങ്ങളുടെ ലാഞ്ഛനകൾ എന്ന്‌ ഇതിനെ വിളിക്കാം. രചനയെപറ്റി അവകാശവാദങ്ങൾ ഇല്ലതന്നെ. ആകെക്കൂടി നന്ദിപറയാനുള്ളത്‌ എന്നെ മായ്ച്ചുകളയാനും എന്നെത്തന്നെ ഏങ്കോണിപ്പോടെയെങ്കിലും വീണ്ടെടുക്കാനും സഹായിച്ച ആ രചനാനിമിഷങ്ങളോടാണ്‌. 'കരിമ്പടക്കുപ്പായക്കാരന്‌ ഇരിക്കാനിടം കൊടുത്താൽ കിടക്കാനും ഇടംകൊടുക്കേണ്ടിവരും' എന്ന എന്റെ അമ്മയുടെ ചൊല്ലാണ്‌ യഥാർത്ഥത്തിൽ ഈ കവിതയുടെ മർമ്മം. 'ഓർക്കരുത്‌ സാൻഡ്‌വിച്ചുതിന്നുമ്പോൾ/ഓക്കാനം വരുത്തുന്ന കാര്യങ്ങൾ' എന്നെഴുതിയപ്പോൾ എനിക്കൊരു അനിർവചനീയ സംതൃപ്തിയാണുണ്ടായത്‌. തുടർന്നുവരുന്ന ഭാഗങ്ങൾ അതിന്‌ തീർത്തും അനുപൂരകവും ഉചിതവുമാണ്‌ എന്ന തോന്നലും ഉണ്ടായി.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-970196310819711482?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/970196310819711482'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/970196310819711482'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_7415.html' title='കവിതയുടെ പിറവി-ദേശമംഗലം രാമകൃഷ്ണൻ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsYXjalAp4I/AAAAAAAAATI/Yh9o_l9pBhM/s72-c/desamangalam.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-7905140480652547150</id><published>2009-09-30T11:43:00.001-07:00</published><updated>2009-10-02T08:13:25.513-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ezhuthu academy'/><category scheme='http://www.blogger.com/atom/ns#' term='delna niveditha'/><title type='text'>മുരത്തി-ഡെൽന നിവേദിത</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsYYWvgnAxI/AAAAAAAAATQ/C6p7X6lfG5w/s1600-h/delna.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 199px; FLOAT: left; HEIGHT: 210px; CURSOR: hand" id="BLOGGER_PHOTO_ID_5388020783184806674" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsYYWvgnAxI/AAAAAAAAATQ/C6p7X6lfG5w/s320/delna.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;delna niveditha&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;തോടയിട്ട്‌ നിറഞ്ഞ കാതുകൾ-&lt;br /&gt;ഓട്ടമാത്രം ബാക്കിയായ്‌.&lt;br /&gt;ചുട്ടികുത്തിയ കവിളുമവളുടെ&lt;br /&gt;ഒട്ടി-മങ്ങി-ചുളിഞ്ഞുപോയ്‌!&lt;br /&gt;മാറ്‌ ചുറ്റിയുടുത്തമുണ്ടിൽ,&lt;br /&gt;മടിയിൽ വെറ്റില കൂട്ടുമായ്‌.&lt;br /&gt;നൂറ്‌-തേച്ച്‌ മുറുക്കി പല്ല്‌.&lt;br /&gt;കറപിടിച്ച്‌ നിറഞ്ഞതും.&lt;br /&gt;എണ്ണതേച്ച്‌ മിനുക്കിമുടികൾ&lt;br /&gt;ചുരുണ്ടുകഴുത്തിനൊപ്പമായ്‌&lt;br /&gt;പതിഞ്ഞമൂക്കിൽ ഇളകിയാടി&lt;br /&gt;പഴയ ക്ലാവിൻ 'മൂക്കുത്തി'&lt;br /&gt;മുത്തുമാല കഴുത്തിലുണ്ടത്‌&lt;br /&gt;പത്ത്‌ നിറമായ്‌ മുത്തുകൾ&lt;br /&gt;ചിതലരിച്ചൊരു പാദമവളുടെ&lt;br /&gt;വിരലിൽ മിഞ്ചി വളഞ്ഞുപോയി&lt;br /&gt;കാഴ്ചയൊട്ടും മങ്ങിയില്ല&lt;br /&gt;തളിർത്ത മോഹവുമില്ലവൾ&lt;br /&gt;ഒറ്റക്കന്ന്‌ പിറുപിറുത്തവൾ&lt;br /&gt;തെറ്റും കാലത്തിൻ രോഷമോ?&lt;br /&gt;ഇണങ്ങിയവളുടെ ജീവിതവും&lt;br /&gt;നിറഞ്ഞ പ്രകൃതിക്കൊപ്പമായ്‌&lt;br /&gt;ഇപ്പിമലയിൽ ജനിച്ചുവേന്നൊരു&lt;br /&gt;കൊച്ചു കഥയും കേട്ടു ഞാൻ&lt;br /&gt;കുടിലിൻ തിണ്ണേൽ, കടതൻമൂലേൽ&lt;br /&gt;കുത്തിയിരിക്കുമെൻ 'മുരത്തി'!&lt;br /&gt;&lt;br /&gt;('മുരത്തി'-കേരളത്തിലെ ഗോത്രസമൂഹത്തിലുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട പണിയരിൽ (കൂടുതലായി വയനാട്‌ ജില്ലയിൽ) പ്രായമായ സ്ത്രീകളെ വിളിക്കുന്ന പേരാണ്‌ മുരത്തി. ചില ചരിത്രപുസ്തകങ്ങളിൽ 'മൊരത്തി' എന്നും കാണാം.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-7905140480652547150?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/7905140480652547150'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/7905140480652547150'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_4962.html' title='മുരത്തി-ഡെൽന നിവേദിത'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsYYWvgnAxI/AAAAAAAAATQ/C6p7X6lfG5w/s72-c/delna.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-3790156382522065151</id><published>2009-09-30T11:39:00.000-07:00</published><updated>2009-10-02T08:14:30.961-07:00</updated><category scheme='http://www.blogger.com/atom/ns#' term='palakkad'/><category scheme='http://www.blogger.com/atom/ns#' term='malayalam'/><category scheme='http://www.blogger.com/atom/ns#' term='sathya narayanan'/><category scheme='http://www.blogger.com/atom/ns#' term='ezhuthu magazine'/><title type='text'>ജനങ്ങൾ-സത്യനാരായണൻ</title><content type='html'>ജനങ്ങൾ&lt;br /&gt;ഇതൊരു റോഡാണ്‌&lt;br /&gt;റോഡിൽ നിയമങ്ങളുണ്ട്‌&lt;br /&gt;വേഗത ആപത്ത്‌&lt;br /&gt;പണ്ടേയുള്ള നിയമമാണ്‌&lt;br /&gt;ഉഗ്രവേഗതയിൽ&lt;br /&gt;കാറ്‌ പറത്തി&lt;br /&gt;ചിറകൊടിഞ്ഞവൻ ബുദ്ധദേവ്‌.&lt;br /&gt;ഈ റോഡിൽ ഗട്ടറുണ്ട-&lt;br /&gt;തിലഴിമതിയുടെ ചെളിവെള്ളം&lt;br /&gt;കുഴിയിൽ വീണത്‌ പിണറായി&lt;br /&gt;പിന്നാലെ വന്നവരും വീണു&lt;br /&gt;വീണവർ പറഞ്ഞു "വീണിട്ടില്ല"&lt;br /&gt;ഇതൊരു റോഡാണ്‌&lt;br /&gt;ട്രാഫിക്ക്‌ പോലീസുണ്ട്‌&lt;br /&gt;സർവസമ്മതൻ കാരാട്ട്‌&lt;br /&gt;പ്രകാശം പരത്തേണ്ടയാൾ&lt;br /&gt;വഴികാട്ടിയാകേണ്ടയാൾ-&lt;br /&gt;ക്കൊരു പലക നഷ്ടപ്പെട്ടു&lt;br /&gt;'സ്റ്റോപ്പെ'ന്നെഴുതിയ പലക&lt;br /&gt;പലരും നടന്ന റോഡാണ്‌&lt;br /&gt;ഒരിക്കളൊരാൾ വന്നു&lt;br /&gt;ജനങ്ങൾ വിളിച്ചു 'മിശിഹ'&lt;br /&gt;അയാൾ പറഞ്ഞു&lt;br /&gt;'ഇത്‌ കിഴക്കോട്ടുള്ള റോഡാണ്‌,&lt;br /&gt;വരൂ, ഉദയം കാണിക്കാം'&lt;br /&gt;അയാൾ നടന്നു&lt;br /&gt;ജനങ്ങൾ പൈന്തുടർന്നു.&lt;br /&gt;കുറച്ച്‌ ദൂരം പിന്നിട്ടു&lt;br /&gt;അച്യുതാന്ദൻ നിന്നു&lt;br /&gt;കണ്ണുകളിറുക്കിയടച്ച്‌&lt;br /&gt;ഇരുകൈകളാൽ വാപൊത്തി&lt;br /&gt;മേൽപോട്ടുയർന്ന്‌ ചാടി&lt;br /&gt;മിശിഹാ മറഞ്ഞു&lt;br /&gt;ജനങ്ങൾ ചുറ്റിനും നോക്കി&lt;br /&gt;എവിടെ അയാൾ ?&lt;br /&gt;ഇതാണോ ഉദയം?&lt;br /&gt;ജനങ്ങൾ അന്തിച്ചു&lt;br /&gt;ജാഗ്രതാ ബോർഡുകളിൽ&lt;br /&gt;എ.കെ.ജിയുടെ പേര്‌&lt;br /&gt;മാഞ്ഞ്‌ തുടങ്ങുന്നു&lt;br /&gt;വഴിവക്കിൽ&lt;br /&gt;'മൂലധനം'കത്തുന്നു&lt;br /&gt;റോഡ്‌ തകരുന്നു&lt;br /&gt;സഖാക്കളേ, ഉണരൂ&lt;br /&gt;അറ്റകുറ്റ പണികൾക്ക്‌ നേരമായ്‌&lt;br /&gt;വരൂ, കനത്ത മഴയിലും&lt;br /&gt;&lt;strong&gt;ഒന്നിച്ചു പണിയാം.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സിറ്റി സെന്റർ&lt;/span&gt;&lt;/strong&gt;&lt;br /&gt;സത്യനാരായണൻ&lt;br /&gt;നഗരം&lt;br /&gt;അത്‌ വളർന്ന്‌ വളഞ്ഞ്‌&lt;br /&gt;ഗ്രാമങ്ങളെ വിഴുങ്ങി.&lt;br /&gt;നഗരത്തിൻ&lt;br /&gt;വയറ്‌ പിളർന്ന്‌&lt;br /&gt;സിറ്റിസെന്ററുയർന്നു&lt;br /&gt;എസ്കലേറ്ററുകളിൽ&lt;br /&gt;ലിഫ്ടുകളിൽ&lt;br /&gt;ജീൻസിട്ടയാത്മാക്കളലഞ്ഞു&lt;br /&gt;കാലിവയറും നോവുമാവ്‌&lt;br /&gt;പഴയ കർഷകൻ വന്നു&lt;br /&gt;പിന്നെ നീർക്കോലി, തവള&lt;br /&gt;കൊറ്റി, എലി, ഒച്ച്‌&lt;br /&gt;ഒടുവിൽ മണ്ണിരയും;&lt;br /&gt;കാശ്‌ വെച്ച്‌ നീട്ടിയിട്ട്‌&lt;br /&gt;തകർന്ന ശബ്ദത്തിൽ&lt;br /&gt;അവർ പറഞ്ഞു&lt;br /&gt;"ഒരു പാക്കറ്റ്‌ മണ്ണ്‌"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-3790156382522065151?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/3790156382522065151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/3790156382522065151'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_4069.html' title='ജനങ്ങൾ-സത്യനാരായണൻ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-2172044358369420781</id><published>2009-09-30T11:37:00.000-07:00</published><updated>2009-10-03T21:31:14.483-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='k t shahul hameed'/><title type='text'>ഹേ റാം-ഷാഹുൽ ഹമീദ്‌.കെ.ടി</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/Ssgk9u8pdpI/AAAAAAAAAWY/jzDTj1Iz5fM/s1600-h/shahul+hamid.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 230px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388597597141825170" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/Ssgk9u8pdpI/AAAAAAAAAWY/jzDTj1Iz5fM/s320/shahul+hamid.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsOlzAQz_AI/AAAAAAAAARY/ka1mWIk3xHM/s1600-h/shahul+hamid.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;shahul hameed k t&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;ഇരുട്ട്‌ അവർക്കനുഗ്രഹമാവുന്നു, എവിടെ നിന്നോ പൊഴിയുന്ന നോട്ടുകളുടെ തിളക്കവും നോട്ടുകളുടെ പെയ്ത്തിൽ ഭരണപക്ഷവും പ്രതിപക്ഷവുമൊന്നാവുകയും കരാറുകൾ എല്ലാം പരിശോധനകളില്ലാതെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എതിർപ്പിന്റെ ന്യൂനപക്ഷത്തെ തള്ളിമാറ്റി, നോട്ടുകൾക്കായി പരക്കംപായുന്ന അവർ വടികുത്തി ആരോ നടന്നുപോകുന്ന ശബ്ദം കേട്ടില്ല. പുറത്തേക്കുള്ള പടിയിറങ്ങുന്ന ആ ഇടറിയ കാലൊച്ചകൾക്കൊപ്പം ഇങ്ങനെകൂടി കേട്ടു:&lt;br /&gt;"നാഥുറാമിന്റെ കൂട്ടുകാരെ, എന്റെ ഇടനെഞ്ചിലേക്കൊരു വെടിയുണ്ടകൂടി ഉതിർക്കൂ...."&lt;br /&gt;പോലീസുകാരാൽ വലയം ചെയ്ത ഒരാൾ പുറത്തേക്കിറങ്ങുമ്പോഴാ ശബ്ദം കേട്ടു.&lt;br /&gt;"ബാപ്പൂ സമയമില്ല. ജീവപരന്ത്യം ശിക്ഷയ്ക്കു വിധിച്ച കൊലയാളിയാണു ഞാൻ. ജയിലിലേക്കു മടങ്ങണം."&lt;br /&gt;വടി തഴേക്കു വീണു, കാലുകൾ തെന്നി, നിലത്തേക്കു വീഴുമ്പോൾ ശബ്ദം വിറങ്ങലിച്ചിരുന്നു.&lt;br /&gt;" കൊലയാളിയും ജനപ്രതിനിധിയോ.!"&lt;br /&gt;ഇടനെഞ്ചിലെന്തോ പൊട്ടിച്ചിതറി, പടികളിലൂടെ ഉരുളുമ്പോൾ വായിൽ നിന്ന്‌ രക്തം ഒലിച്ചിറങ്ങുന്നു, ഒപ്പം വാക്കുകളും...&lt;br /&gt;" ഹേ റാം"......&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;കാട്ടിലേക്കുള്ള വഴി&lt;/strong&gt;&lt;/span&gt;&lt;br /&gt;ഷാഹുൽഹമീദ്‌.കെ.ടി&lt;br /&gt;അവൻ ഓടുകയാണ്‌, കാട്ടുവഴിയിലൂടെ...&lt;br /&gt;ഓടി ഓടി ജലാശയത്തിനരികിലെത്തിയ അവന്റെ കിതച്ചുനിൽക്കുന്ന രൂപം വെയിൽനാളങ്ങൾ ജലപ്രതലത്തിൽ വരഞ്ഞിട്ടു. കടുത്ത ദാഹമുണ്ടായിരുന്നു. കുന്തിച്ചിരുന്നു, കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു കുടിച്ചു. അപ്പോഴാണ്‌ ഇലച്ചാർത്തുകൾക്കിടയിലെ കടുവയെക്കണ്ടത്‌. അതും വെള്ളം കുടിക്കുകയാണ്‌. അവൻ എഴുന്നേറ്റു. കൈകളിൽ നിന്നും വെള്ളമിറ്റുന്നു. ചുണ്ടിലൂടെ ജലകണമൊലിക്കുന്നു. കടുവ നടന്നു വരികയാണ്‌, വെള്ളത്തിലൂടെ ചുവടുകൾ പിന്നാക്കം വയ്ക്കുന്ന അവൻ വൃക്ഷത്തിൽ തടഞ്ഞു. പിറകിലേക്കു നോക്കിയപ്പോൾ പിന്നിട്ടവഴികൾ കണ്ടു. ആ വഴികൾ അവസാനിക്കുന്നത്‌ ഗ്രാമത്തിലാണ്‌... അവിടെ, അച്ചൻ ഒരഗ്നിഗോളമായി പിടയുമ്പോൾ ളോഹ പൊടിക്കാറ്റിനൊപ്പം തീനാളങ്ങളുമായി പറന്നുപോവുന്നു....! സ്ഫോടനങ്ങളുടെ പുകപ്പടർപ്പിനുള്ളിൽ സിസ്റ്ററുടെ കൈകളെഴുന്നു നിൽക്കുന്നു. വെന്ത മാംസങ്ങളുമായി.....! അനാഥാലയത്തിന്റെ തകർന്ന മേൽക്കൂരയിൽ കുടുങ്ങിയ അവന്റെ കൂട്ടുകാരെ ചവിട്ടിയാണ്‌ അവർ വരുന്നത്‌, വാളും വടികളും, തീപ്പന്തങ്ങളുമായി......! അവൻ ജലാശയത്തിലേക്കു തന്നെ നോക്കി. ചുവടുകൾ മുന്നോട്ടു വച്ചു. കടുവ അരുകിലെത്തിയിരുന്നു. അതവന്റെ കാലുകളിൽ ദേഹമുരസി ജലാശയത്തിനരുകിലൂടെ നടന്നു. വനാന്തർഭാഗത്തേക്കുള്ള വഴിയിലേക്കു കയറുന്ന കടുവ അവനെ തിരിഞ്ഞു നോക്കി, തലയാട്ടി വീണ്ടും നടന്നു.&lt;br /&gt;അവൻ നടക്കുകയാണ്‌ കടുവയുടെ പിറകെ.....&lt;br /&gt;* ഒറീസ്സയിൽ ഹൈന്ദവ ഫാസിസ്റ്റ്‌ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ക്രൈസ്തവർ കാടുകളിൽ അഭയം പ്രാപിച്ചു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-2172044358369420781?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2172044358369420781'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2172044358369420781'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_2433.html' title='ഹേ റാം-ഷാഹുൽ ഹമീദ്‌.കെ.ടി'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/Ssgk9u8pdpI/AAAAAAAAAWY/jzDTj1Iz5fM/s72-c/shahul+hamid.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-6100315699165409935</id><published>2009-09-30T11:36:00.000-07:00</published><updated>2009-10-10T23:26:01.300-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth'/><category scheme='http://www.blogger.com/atom/ns#' term='k k raju'/><category scheme='http://www.blogger.com/atom/ns#' term='pathanamthitta'/><category scheme='http://www.blogger.com/atom/ns#' term='ezhuthu magazine'/><title type='text'>തണൽമരങ്ങൾ തേടിയ എന്റെ ജീവിതം-കെ.കെ.രാജു</title><content type='html'>&lt;a href="http://3.bp.blogspot.com/_dKSWH-YIo68/SscUPca0fCI/AAAAAAAAAV4/UubNO_uTDPY/s1600-h/k+k+raju.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 131px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5388297734731365410" border="0" alt="" src="http://3.bp.blogspot.com/_dKSWH-YIo68/SscUPca0fCI/AAAAAAAAAV4/UubNO_uTDPY/s320/k+k+raju.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;k k raju&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ആലപ്പുഴ ജില്ലയിലെ ആര്യനാട്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ കെ.കൃഷ്ണൻ, അമ്മ ഭാർഗ്ഗവി, സ്വന്തമായി ഒരു തരിമണ്ണുപോലുമില്ലായിരുന്നു.&lt;br /&gt;അച്ഛന്‌ പാരമ്പര്യ തൊഴിലായ കൊല്ലപ്പണിയായിരുന്നു. ഒറ്റ മുറി വീടിനോടു ചേർന്ന ആല. എനിക്ക്‌ മൂന്ന്‌ അനുജന്മാർ, ഒരു സഹോദരി, കടുത്ത ദാരിദ്ര്യം. അച്ഛന്‌ പണിക്കുറവും. എൽ.പി, യു.പി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഏറ്റവും വലിയ ആഗ്രഹം ഒരു നേരമെങ്കിലും വയറുനിറച്ച്‌ ഉണ്ണുകയെന്നതായിരുന്നു. 13-​‍ാം വയസ്സിൽ എന്റെ അച്ഛൻ എന്റെ പഠിപ്പു നിറുത്തി. നിർബന്ധിച്ച്‌ ആലയിലിരുത്തി കൊല്ലപ്പണി പഠിപ്പിച്ചു. കളിക്കാനോ, സ്കൂളിൽപോകാനോ അനുവദിച്ചില്ല. പിന്നെ സ്കൂളിൽ പോയാലോ കളിക്കാൻ പോയാലോ കഠിനശിക്ഷ. പത്രം വായിക്കുന്നതിനുപോലും തല്ലു മേടിച്ചിട്ടുണ്ട്‌. സാഹിത്യത്തിലും, സംഗീതത്തിലും, ചിത്രരചനയിലും, ഇതര കലകളിലും ജന്മവാസനയുള്ള എനിക്ക്‌ ആ ജീവിതം ദുസ്സഹമായി. അച്ഛനമ്മമായരുടെ സ്നേഹം എന്നത്‌ കഥകളിലും, സിനിമയിലും മാത്രം കാണുന്ന ഒരു ലക്ഷ്വറിയാണ്‌ എനിക്കിപ്പോഴും.&lt;br /&gt;14-​‍ാം വയസ്സിൽ നാടുവിട്ട്‌ കായംകുളത്തുവന്നു. ഒരു കാർ വർക്കഷോപ്പിൽ സഹായിയായി കൂടി. അഞ്ചാറുമാസം അവിടെ നിന്നു. വളരെ കഷ്ടപ്പാട്‌, ഭക്ഷണം മാത്രം കിട്ടും. മേസ്തിരിമാരുടെ അശ്ലീലഭാഷണവും അസഹനീയമായിരുന്നു. ഒരു ദിവസം വെളുപ്പിനെ എഴുന്നേറ്റു നടന്നു. നടന്നെത്തിയത്‌ കൊല്ലത്ത്‌ ചിന്നക്കടയിൽ . രണ്ടുമൂന്നു ദിവസം തൊഴിലന്വേഷിച്ചു നടന്നു. പൈപ്പുവെള്ളം മാത്രം ശരണം. നാലാം ദിവസം ഒരു ഹോട്ടലിൽ ജോലി കിട്ടി. എച്ചിൽപാത്രമെടുക്കാനും മേശ തുടയ്ക്കാനും. വെളുപ്പിന്‌ നാലര മുതൽ രാത്രി 11 വരെ ജോലി. ഭക്ഷണം കഴിക്കാമെന്നു മാത്രം. പിന്നീട്‌ ജില്ലാ ആശുപത്രി ജംഗ്ഷനിൽ ഒരു തട്ടുകടയിൽ, സർബത്ത്‌ കടയിൽ, അതു മടുത്തപ്പോൾ വീണ്ടും ആലപ്പുഴയിൽ പോയി. തിരുവല്ലയിൽ ഒരു ഇൻസ്റ്റോള്‍മന്റ്‌ കടയിൽ സൈക്കിൾ പിരിവ്‌, ആലപ്പുഴ സെന്റ്‌ ജോർജ്ജ്‌ ലോഡ്ജിൽ ർറൂം ബോയ്‌, വീണ്ടും രണ്ടു മൂന്നു വർഷം അച്ഛന്റെ ആലയിൽ...വീണ്ടും പഠനം പുനരാരംഭിച്ചു. കഷ്ടപ്പെട്ട്‌ പഠിച്ച്‌ എസ്‌.എസ്‌.എൽ.സി ജയിച്ചു. 1977 മാർച്ചിൽ ആണ്‌ ഞാൻ എസ്‌.എസ്‌.എൽ.സി പരീക്ഷ ജയിച്ചതു. ആലപ്പുഴ എസ്‌.ഡി കോളേജിൽ പ്രീ-ഡിഗ്രി കൊമേഴ്സ്‌ ഗ്രൂപ്പ്‌ എടുത്ത്‌ ഒന്നര വർഷം പഠിച്ചു പിന്നെ തുടരാനായില്ല. പിന്നെയും ഓരോ തൊഴിലിൽ ഏർപ്പെട്ടു. ഈ കാലത്താണ്‌ ശ്രീ.കെ.പി.കേശവമേനോൻ രചിച്ച 'ജീവിത ചിന്തകൾ' എന്ന പുസ്തകം വായിക്കാൻ കഴിഞ്ഞത്‌. ജീവിത സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ദൃഢനിശ്ചയത്തോടെ പരിശ്രമിച്ചാൽ വിജയിക്കാൻ കഴിയുമെന്ന ഒരു ആത്മവിശ്വാസം ഉടലെടുത്തു. ജീവിതത്തെ പോസിറ്റീവ്‌ ആയി കാണാൻ 'സമാശ്വാസസാഹിത്യം' ഉപകാരപ്പെട്ടു. 'നിങ്ങൾ നിങ്ങളുടെ ശിൽപി'- ശ്രീ. പാവുണ്ണി തൈക്കാട്‌, 'കൈവിളക്ക്‌-സിസ്റ്റർ ആനിമരിയ 'തലയിലെഴുത്ത്‌'-കെ.എ.സെബാസ്റ്റ്യൻ, 'How to win friends and influence to people' -Dale Carnigie, 'Games people play' Eric Berne തുടങ്ങിയവയും ശ്രീ.ടി.ചാണ്ടിയുടെ 'ഇന്നത്തെ ചിന്താവിഷയം' എന്ന പുസ്തകവും എന്നെ വളരെ സ്വാധീനിച്ചവയാണ്‌.&lt;br /&gt;250 മാർക്ക്‌ മാത്രം എസ്‌.എസ്‌.എൽ.സിക്ക്‌ നേടിയ ഞാൻ പി.എസ്‌.സി പരീക്ഷ എഴുതിയെടുക്കുവാൻ ദൃഢനിശ്ചയം ചെയ്തു. ആദ്യപടിയായി മാതൃഭാഷയായ മലയാളവും, ദേശാന്തരീയ ഭാഷയായ ഇംഗ്ലീഷും സ്വയം പഠിക്കാൻ തീരുമാനിച്ചു. തുച്ഛമായ വരുമാനത്തിലും നല്ല നല്ല പുസ്തകങ്ങൾ വാങ്ങാൻ തുടങ്ങി. അമര മലയാള നിഘണ്ടു (വെട്ടം മാണി), കേരളപാണിനീയം, ഭാഷാഭുഷണം, സാഹിത്യ സാഹ്യം, വൃത്തമഞ്ജരി, തെറ്റും ശരിയും, നല്ല മലയാളം, തെറ്റില്ലാത്ത മലയാളം, ശബ്ദവിവേക മഞ്ജരി തുടങ്ങി 'ശബ്ദതാരാവലി' (ശ്രീകണ്ഠേശ്വരം)വരെയും.,&lt;br /&gt;"High School English Grammar and Composition"-Wren &amp;amp; Martin, Remedial English Grammar (F.T.Wood) Oxford Dictionary -Webster's Dictionary, English Pronouncing - Dictionary, Dr.Daniel Jones, 'ഇംഗ്ലീഷ്‌ സംസാരിക്കാനൊരു ഫോർമുല'- പി.വി.രവീന്ദ്രൻ, ... ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു, ടി.രാമലിംഗംപിള്ള, 'ഇംഗ്ലീഷ്‌ മന്ത്ര'-സി.ആർ.ശങ്കരമേനോൻ, ഒ.അബൂട്ടി, ഡോ.കെ.രാധാ, എം.ദക്ഷിണാമൂർത്തി തുടങ്ങിയവരുടെ പുസ്തകങ്ങളും എന്റെ ശേഖരത്തിലുണ്ട്‌. ഇവയെല്ലാം കുറേശ്ശെ പഠിച്ചുപോന്നു. 1979-മുതൽ 1989 വരെ പി.എസ്‌.ഇ ടെസ്റ്റിനു മാത്രം പഠിച്ചു. 17 ടെസ്റ്റുകൾ നാല്‌ അഭിമുഖങ്ങൾ 1989 ജൂലൈ 10 ന്‌ വയനാട്‌ സുൽത്താൻബത്തേരിയിൽ പട്ടികവർഗ്ഗവികസനവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1999 വരെ 1999 മുതൽ 2003 വരെ, ഇടുക്കി (തോപ്രാംകുടി, തൊടുപുഴ, മുതലക്കോടം) 2003 മുതൽ മലപ്പുറം, 2005 വരെ 2005 മുതൽ 2006 വരെ തൃശൂർ, 2007 മുതൽ കൊല്ലം. ഇപ്പോൾ 18 വർഷം പൂർത്തിയായി. ഹെഡ്‌ ക്ലാർക്കിന്റെ ശബളസ്കെയിലിൽ വാർഡൻ.&lt;br /&gt;ഭാര്യ ജയശ്രീ-വീട്ടമ്മ, മകൾ അഞ്ജലി.കെ.ജെ, 8-​‍ാം ക്ലാസ്സിൽ പഠിക്കുന്നു. ചിത്രരചനാ, സംഗീതം, നൃത്തം എന്നിവയിൽ അഭിരുചിയുണ്ട്‌... സ്കൂൾ തലത്തിൽ സർട്ടിഫിക്കേറ്റുകൾ ലഭിച്ചിട്ടുണ്ട്‌.&lt;br /&gt;'സംഗീതമാപി സാഹിത്യം സരസ്വത്യാസ്തനദ്വയം' സാഹിത്യത്തോടും സംഗീതത്തോടും ഒരേപോലെ താൽപ്പര്യമുണ്ടെനിക്ക്‌. സംഗീതം ഒട്ടു പഠിച്ചിട്ടില്ല എന്നതാണ്‌ യോഗ്യത. മാസ്റ്റേഴ്സിന്റെ കർണ്ണാടക സംഗീതം കേൾക്കുന്നതാണ്‌ ഹോബി. പിന്നെ, കത്തെഴുത്ത്‌, പ്രശസ്തരുടെ 200 ലധികം കത്തുകൾ ശേഖരത്തിലുണ്ട്‌. ബിരുദക്കടലാസിന്റെ ഭാരം ഇല്ലാത്തതിനാൽ എന്തും വായിക്കാം, പഠിക്കാം അതാണെന്റെ സ്വാതന്ത്ര്യം.&lt;br /&gt;ഇപ്പോൾ മൂന്നു പുസ്തകങ്ങളാണു വായിക്കുന്നത്‌. "1. കർണ്ണാടക സംഗീതമാലിക - എ.ഡി.മാധവൻ 2. മനസ്സ്‌ - ഡോ. കൃഷ്ണൻ ഇളയത്‌, 3. ഉൾക്കാഴ്ച വിജയത്തിന്‌ - ബി.എസ്‌.വാരിയർ" മൂന്നും അമൂല്യമായ പുസ്തകങ്ങൾ.&lt;br /&gt;പട്ടികവർഗ്ഗ വിഭാഗക്കാരായ എന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക്‌ എനിക്കറിയുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതിനും സമയം വിനിയോഗിക്കുന്നു.&lt;br /&gt;ഒന്നുമാത്രമാണെനിക്കു പറയാനുള്ളത്‌. അറിവ്‌ നമ്മെ വിനയവാനാക്കുന്നു. സ്വയം എളിയവനെന്നു കരുതുക, ഉയർച്ചയുണ്ടാക്കും. അഹങ്കാരം നമ്മെ എവിടേയും എത്തിക്കുകയില്ല. ഏതു ജോലിയും സത്യസന്ധമായും, കൃത്യതയോടെയും, ആത്മാർത്ഥയോടെയും ചെയ്യുക. നമ്മുടെ നാട്ടിൽ എം.എസ്‌.സി അഗ്രിക്കൾച്ചർ പാസ്സായവർ കൃഷി ഓഫീസറാകുന്നു. പക്ഷെ കൃഷിക്കാരനാകുന്നില്ല. ചിന്തിക്കേണ്ട കാര്യമാണ്‌. മണ്ണിൽ പണിയെടുക്കുന്നവനേയും അദ്ധ്വാനത്തിന്റെ വിയർപ്പുകൊണ്ട്‌ ഭക്ഷിക്കുന്നവനേയും ആദരിക്കുന്ന കാലം വരുമോ? ഇസ്തരിയുടയാത്ത വേഷം, കൈയ്യിൽ മൊബെയിൽ, ഇരുചക്ര, ചതുർചക്ര വാഹനം ഇങ്ങനെ വരുന്നവനെ മാത്രം ആദരിക്കുന്ന സമൂഹമനസ്സു മാറുമോ?-&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;phone&lt;/div&gt;&lt;div&gt;k k raju&lt;/div&gt;&lt;div&gt;9495155172  &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-6100315699165409935?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6100315699165409935'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6100315699165409935'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_1535.html' title='തണൽമരങ്ങൾ തേടിയ എന്റെ ജീവിതം-കെ.കെ.രാജു'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_dKSWH-YIo68/SscUPca0fCI/AAAAAAAAAV4/UubNO_uTDPY/s72-c/k+k+raju.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-5446050251613702661</id><published>2009-09-30T11:34:00.000-07:00</published><updated>2009-10-17T10:18:34.993-07:00</updated><category scheme='http://www.blogger.com/atom/ns#' term='trivandrum'/><category scheme='http://www.blogger.com/atom/ns#' term='the painted forms'/><category scheme='http://www.blogger.com/atom/ns#' term='sreedevi nair'/><category scheme='http://www.blogger.com/atom/ns#' term='poet'/><title type='text'>മിതമായ പലിശ-ശ്രീദേവിനായര്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsglT7nDlcI/AAAAAAAAAWg/TzJNnU4CjnY/s1600-h/sr+d+nair+old.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 188px; FLOAT: left; HEIGHT: 135px; CURSOR: hand" id="BLOGGER_PHOTO_ID_5388597978498045378" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsglT7nDlcI/AAAAAAAAAWg/TzJNnU4CjnY/s320/sr+d+nair+old.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsOlDEFbjqI/AAAAAAAAARQ/dQKzJdbw-7g/s1600-h/sr+d+nair+old.jpg"&gt;&lt;/a&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;sreedevi nair&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അത്യാവശ്യ വസ്തുവാണോ വാങ്ങാന്‍ പോകുന്നതെന്ന് രണ്ടു&lt;br /&gt;വട്ടം ആലോചിക്കേണ്ടിവന്നില്ല.കാരണം സമാധാനം,സന്തോഷം&lt;br /&gt;ഇതില്ലാതെ ജീവിതമില്ല.ജീവിതമുണ്ടെങ്കില്‍ഒരു ഭാര്യയും.&lt;br /&gt;എന്നാ യിരുന്നു ഇതുവരെയുണ്ടായിരുന്ന ഉറച്ച വിശ്വാസവും!&lt;br /&gt;നീണ്ടപട്ടിക കാണിച്ച് ഒന്നും ആവശ്യപ്പെടാറില്ല ഭാര്യ.പക്ഷേ&lt;br /&gt;അവളുടെ കണ്ണുകളില്‍ നോക്കാന്‍ താന്‍ മിക്കപ്പോഴും അശക്ത&lt;br /&gt;നാകുന്നതുപോലെ.ദിനചര്യകളില്‍ പതിവുപോലെ ലയിക്കു&lt;br /&gt;മ്പോഴും അതൃപ്തിയുടെ ആവരണമെന്നും കാര്‍മേഘമായ്&lt;br /&gt;പെയ്തിറങ്ങാതെ,നിറഞ്ഞൊഴുകാതെ,തുടുത്ത് ഇരുണ്ട് നില്‍ക്കുന്ന&lt;br /&gt;കുടുംബാന്തരീക്ഷം.&lt;br /&gt;ചന്ദ്രഭാനു ഓഫീസില്‍ നിന്നുമിറങ്ങിയപ്പോള്‍ത്തന്നെ&lt;br /&gt;കഴുത്തിലണിഞ്ഞിരുന്ന വിവാഹമാല ഊരി പോക്കറ്റിലിട്ടു.&lt;br /&gt;ഇനിയും ഇതിന്കഴുത്തില്‍ തുടരാനര്‍ഹതയില്ലെന്ന് ചിന്തിച്ചു&lt;br /&gt;തുടങ്ങിയിട്ട് മാസം ആറുകഴിഞ്ഞിരിക്കുന്നു.വിവാഹ വാര്‍ഷിക&lt;br /&gt;ത്തിനെങ്കിലും അലപം പൊന്ന് കൊടുത്ത് ഭാര്യയെ സന്തോഷിപ്പി&lt;br /&gt;ക്കാത്ത ഭര്‍ത്താവ് എന്നപേര് അയാളെവിട്ടൊഴിയാനിനി&lt;br /&gt;കേവലം അല്പസമയം മാത്രം ബാക്കി.&lt;br /&gt;&lt;br /&gt;ബാങ്കിന്റെ പടികള്‍ ഇറങ്ങിഓടിവരുമ്പോഴെല്ലാം അയാള്‍&lt;br /&gt;കഴുത്തില്‍ തലോടിനോക്കുകയായിരുന്നു.എന്തോ നഷ്ടപ്പെട്ടതുപോലെ,&lt;br /&gt;ഒരു വര്‍ഷംകൊണ്ട് തന്റെ ആരോആയിത്തീര്‍ന്നതായിരുന്നു&lt;br /&gt;ആ‍മാല.കഴുത്തില്‍ ചുംബനംകൊണ്ട് തന്നെ കോരിത്തരിപ്പിച്ചി&lt;br /&gt;രുന്നു.പലപ്പോഴുംഭാര്യയുടെ അതൃപ്തിയും പിടിച്ചുപറ്റിയിരുന്നു.&lt;br /&gt;രാത്രിയുടെ നിശബ്ദനിമിഷങ്ങളില്‍മുഖത്തുരസുന്ന ആ മാലയെ&lt;br /&gt;അവള്‍ അങ്ങേയറ്റം വെറുത്തിരുന്നു.ഇന്ന് ആമാല അവളുടെ&lt;br /&gt;കാതില്‍ കമ്മലിന്റെ വേഷത്തില്‍ തന്നെഒളിക്കണ്ണിട്ടുനോക്കി&lt;br /&gt;ചിരിക്കുന്നതുകാണാന്‍ അയാള്‍ ധൃതിവച്ചു നടന്നു.&lt;br /&gt;പാതിമയക്കത്തില്‍ മാലയുടെ ഉരസലില്ലാതെ,മുഖംതിരിക്കാതെ&lt;br /&gt;തന്നെനോക്കിക്കിടക്കുന്ന ഭാര്യയെ ചുംബിക്കുമ്പോഴും&lt;br /&gt;അയാള്‍ അസ്വസ്ഥനായി.കമ്മലിന്റെ കള്ളച്ചിരികണ്ടല്ല,&lt;br /&gt;തമാശയായാണെങ്കിലും ബാങ്കിലെ ബോഡില്‍&lt;br /&gt;“മിതമായ പലിശ “ യുടെ ഇടതുവശം എഴുതിച്ചേര്‍ത്ത&lt;br /&gt;അക്ഷരം അയാളെനോക്കീ “അ “ എന്ന് പറഞ്ഞു&lt;br /&gt;അമിതമായിച്ചിരിച്ചപ്പോള്‍! &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-5446050251613702661?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5446050251613702661'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5446050251613702661'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_5803.html' title='മിതമായ പലിശ-ശ്രീദേവിനായര്‍'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsglT7nDlcI/AAAAAAAAAWg/TzJNnU4CjnY/s72-c/sr+d+nair+old.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-4564264432770686077</id><published>2009-09-30T11:32:00.000-07:00</published><updated>2009-10-02T10:07:31.284-07:00</updated><category scheme='http://www.blogger.com/atom/ns#' term='enfglish'/><category scheme='http://www.blogger.com/atom/ns#' term='rini das'/><category scheme='http://www.blogger.com/atom/ns#' term='online'/><category scheme='http://www.blogger.com/atom/ns#' term='poem'/><category scheme='http://www.blogger.com/atom/ns#' term='ezhuthu magazine'/><title type='text'>the inevitable--rini das</title><content type='html'>&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;rini das&lt;/strong&gt;&lt;/span&gt;&lt;br /&gt;The small slices of an era is spread;&lt;br /&gt;Second after second linked together&lt;br /&gt;Like the drops of rain streaming from the sky;&lt;br /&gt;&lt;br /&gt;Drops linked to drops, as seconds to seconds&lt;br /&gt;Minutes to minutes and hours to hours.&lt;br /&gt;It takes just a moment for a baby to arrive;&lt;br /&gt;Like taking just a pebble from the sea shore.&lt;br /&gt;Taking just a moment from the ocean of time.&lt;br /&gt;&lt;br /&gt;A baby, with an innocent face&lt;br /&gt;With a dear, sweet, tender smile.&lt;br /&gt;Kisses showering on that&lt;br /&gt;Little blossomed cheeks.&lt;br /&gt;&lt;br /&gt;Then as a passenger from the first stop,&lt;br /&gt;He travels on the bus of life.&lt;br /&gt;Then that vehicle travels on the road&lt;br /&gt;Somewhere smooth and somewhere having gutters.&lt;br /&gt;&lt;br /&gt;Omlettes and breads make him hunger free&lt;br /&gt;The champagne excites his brain.&lt;br /&gt;He is happy, he enjoys his moments.&lt;br /&gt;&lt;br /&gt;Power showers on him&lt;br /&gt;He flies in the air&lt;br /&gt;He travels in water&lt;br /&gt;His world is free from dearth and sorrow.&lt;br /&gt;&lt;br /&gt;Then comes the inevitable&lt;br /&gt;An hour so inseperable from the stream of time.&lt;br /&gt;An hour with a black face, with sleepy eyes,&lt;br /&gt;Moreover with the strange look of the last episode of a novel.&lt;br /&gt;&lt;br /&gt;Under the magnetic spell&lt;br /&gt;He travels along with that black fact.&lt;br /&gt;His blood is cold&lt;br /&gt;His nerves are resting&lt;br /&gt;He is no longer hungry.&lt;br /&gt;Here it's the path&lt;br /&gt;O' ! It leads to the grave !&lt;br /&gt;&lt;br /&gt;Can the time, the only mediator&lt;br /&gt;Narrate the reminiscence of this travel from cradle to the grave.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-4564264432770686077?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/4564264432770686077'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/4564264432770686077'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/inevitable-rini-das.html' title='the inevitable--rini das'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-1647584063654039250</id><published>2009-09-30T11:30:00.000-07:00</published><updated>2009-10-02T08:17:44.148-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='c p dinesh'/><category scheme='http://www.blogger.com/atom/ns#' term='malayalam'/><category scheme='http://www.blogger.com/atom/ns#' term='poem'/><category scheme='http://www.blogger.com/atom/ns#' term='keralam'/><title type='text'>അപ്പുറം -സി. പി ദിനേശ്‌</title><content type='html'>ഇപ്പുറമിരിക്കുമ്പോള്‍&lt;br /&gt;കൌതുകമടങ്ങില്ല.&lt;br /&gt;&lt;br /&gt;മാനം കാണാതൊളിപ്പിച്ച&lt;br /&gt;മയില്‍പ്പീലി തുണ്ടിനെ&lt;br /&gt;ചെപ്പു തുറന്നൊന്നു&lt;br /&gt;കാണാതെ വയ്യ !&lt;br /&gt;&lt;br /&gt;കാഴ്ച്ചയുടെ&lt;br /&gt;കാണാപ്പുറങ്ങളില്‍,&lt;br /&gt;കാലം കോറിയ&lt;br /&gt;വികല കൌതുകങ്ങള്‍.&lt;br /&gt;&lt;br /&gt;അപ്പോഴും&lt;br /&gt;ഉപ്പു പുരണ്ട&lt;br /&gt;പീലിയിതളുകള്‍&lt;br /&gt;പെറ്റു പെരുകാതെ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-1647584063654039250?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1647584063654039250'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1647584063654039250'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_8416.html' title='അപ്പുറം -സി. പി ദിനേശ്‌'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-3992365280018717761</id><published>2009-09-30T11:19:00.000-07:00</published><updated>2009-10-17T10:19:06.026-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='m k janardanan'/><category scheme='http://www.blogger.com/atom/ns#' term='thodupuzha'/><category scheme='http://www.blogger.com/atom/ns#' term='poet'/><title type='text'>ശലഭച്ചിറകുകൾ -എം. കെ. ജനാർദ്ദനൻ</title><content type='html'>&lt;a href="http://4.bp.blogspot.com/_dKSWH-YIo68/Ssglm9GOOWI/AAAAAAAAAWo/Se4yawd3eno/s1600-h/m+k+janardanan.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 211px; FLOAT: left; HEIGHT: 272px; CURSOR: hand" id="BLOGGER_PHOTO_ID_5388598305314716002" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/Ssglm9GOOWI/AAAAAAAAAWo/Se4yawd3eno/s320/m+k+janardanan.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsOjBvN-D-I/AAAAAAAAARI/qWmvnDPdQyE/s1600-h/butterflies.jpg"&gt;&lt;/a&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsOim8F40NI/AAAAAAAAARA/BHtklgLSWqI/s1600-h/m+k+janardanan.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;m k janardhanan&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മഞ്ഞപ്പൂവിതളുകളിൽ കറുപ്പു&lt;br /&gt;പുള്ളികൾ ചൂടിയ ഈ പൂമ്പാറ്റകളുടെ&lt;br /&gt;കളിയാട്ടം കാണുക.&lt;br /&gt;നിലംതൊടാപ്പുക്കൾ,തെന്നി തെന്നി നൃത്തത്തിൽ&lt;br /&gt;ഇളം കാറ്റിൻറെ കിന്നരമൊഴികൾ!&lt;br /&gt;&lt;br /&gt;ദൈവസൗഹൃദമുണരുന്നു!&lt;br /&gt;പൂക്കൾ അവയെ നോക്കി ദൈവമിഴികൾ തുറക്കുന്നു.&lt;br /&gt;പുൽച്ചാടികൾ അഴകു യാചിച്ച്‌ ചാടിനടക്കുന്നു.&lt;br /&gt;കിളികൾ അവയ്ക്കായി ദൈവത്തിൻറെ പാട്ടുകൾ പാടുന്നു.&lt;br /&gt;കുട്ടികൾ ചാരുത കടംകൊള്ളുന്നു.&lt;br /&gt;കവിത ഇപ്രകാരം പ്രാർത്ഥിക്കുന്നു:&lt;br /&gt;ഇവരെ ആട്ടിയോടിക്കുകയും&lt;br /&gt;അടർത്തിക്കളയുകയും ചെയ്യരുതേ ,&lt;br /&gt;ഇവർ ഭൂമിയുടെ നിഗൂഢ ചൈതന്യങ്ങൾ .&lt;br /&gt;പ്രപഞ്ചചാരുതകൾ ഇവരിലത്രേ .&lt;br /&gt;മനുഷ്യ പ്രകൃതിയെ നിഗ്രഹിച്ച്‌&lt;br /&gt;നീ സ്വാർത്ഥനാകൂമ്പോൾ ,&lt;br /&gt;ഈ മൃദുലതകളെ കൺകളിൽ ചേർത്തുവയ്ക്കാഞ്ഞാൽ&lt;br /&gt;ജീവിതം ശൂന്യം സ്വപ്നം മൃതം.&lt;br /&gt;നോക്ക്‌ ,നിശ്ശബ്ദതകളുടെ ചിലങ്ക കെട്ടിയാടൂന്ന&lt;br /&gt;ജീവനൃത്തം എത്ര മനോജ്ഞം!&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-3992365280018717761?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/3992365280018717761'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/3992365280018717761'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_30.html' title='ശലഭച്ചിറകുകൾ -എം. കെ. ജനാർദ്ദനൻ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_dKSWH-YIo68/Ssglm9GOOWI/AAAAAAAAAWo/Se4yawd3eno/s72-c/m+k+janardanan.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-8571799516137415009</id><published>2009-09-27T23:41:00.000-07:00</published><updated>2009-10-17T10:23:05.467-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuthu online'/><category scheme='http://www.blogger.com/atom/ns#' term='interview'/><category scheme='http://www.blogger.com/atom/ns#' term='Raoul Eshelman'/><category scheme='http://www.blogger.com/atom/ns#' term='performatism'/><title type='text'>notes on the vocabulary of performatism -raoul eshelman</title><content type='html'>&lt;a href="http://4.bp.blogspot.com/_dKSWH-YIo68/SsYygOc7bVI/AAAAAAAAATY/jebkakfcbr0/s1600-h/r+eshelman.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 138px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5388049533412011346" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/SsYygOc7bVI/AAAAAAAAATY/jebkakfcbr0/s320/r+eshelman.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;raoul eshelman&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;Notes on the Vocabulary of Performatism&lt;br /&gt;&lt;br /&gt;A person’s sensibility is unimportant to performatism. Sensibility assumes a special psychological state, a “mental or emotional responsiveness toward something” (American Heritage Dictionary). In performatism, this sort of psychological sensitivity is not needed because performatist literature, art, movies etc. use very crude formal means to force their audiences to believe in something. Performatist works are structured so that they affect everyone, not just a person with a special sensibility.&lt;br /&gt;&lt;br /&gt;&lt;br /&gt;The existential outsider is a figure dating from the late 1940s and ’50s. This person has been so alienated by the traumatic events of WWII that he (or, of course, she) creates an authentic realm of his own that appears foreign and strange to everyone else—Camus’s enigmatic hero in the The Stranger is typical. The philosopher Emanuel Levinas, also writing in the 1950s, defines the individual as being “separated,” as not existing in a reciprocal relation with anyone else. In such a world everything is exterior to the individual; the only link between individuals is through discourse, which for Levinas is necessarily fractured and obscure. There is no way out of this existential dilemma: in a certain sense, everyone is an outsider. In performatism the individual is not only separated from other people but is usually also cut off from discourse too. And, unlike the existential outsider, the performatist hero actively tries to transcend the frame he is caught up in using as little discourse as possible. In the performance the hero moves per formam to reach some higher goal.&lt;br /&gt;&lt;br /&gt;&lt;br /&gt;Discourse creates a web of endless immanence; performatism seeks to escape this immanence by creating closed-off inner spaces which it can then transcend with little or no use of discourse.&lt;br /&gt;&lt;br /&gt;&lt;br /&gt;Beauty in performatism must be thought of as a construct rather than an essence. In principle, anything in the performatist world can be made beautiful if the conditions—the relations between the inner and outer frame—are right. Put another way, the main formal condition for all beauty is closure, or double framing.&lt;br /&gt;&lt;br /&gt;&lt;br /&gt;Performatism creates identity, but this identity is paradoxical. Identity can only develop when it is separated or cut off from the discourse around it; without discourse, however, identity cannot develop socially and productively. Performatist works try to overcome this paradox by suggesting, and sometimes proving, that transcendent leaps are possible that produces a feeling of unity with others without discourse.&lt;br /&gt;&lt;br /&gt;&lt;br /&gt;Performatism is not subversive in the literal sense of the word. Rather than undermining things from below it places things at the center of our attention. These things—they can be fictional characters, buildings, works of art etc.—can move us to change our attitudes. However, this is done by creating positive identification and not by stealth.&lt;br /&gt;&lt;br /&gt;&lt;br /&gt;The psyche is not of crucial importance to performatism. Performatism, in fact, is anti-psychological. It works by framing, by creating enclosed free spaces in which individuals can develop inside of the discourse ebbing and flowing around them. That is why many performatist heroes and heroines are dense, stupid, or opaque. Their psychic abilities can be very limited, but they may nonetheless transcend their situation in a heroic or worthwhile way.&lt;br /&gt;&lt;br /&gt;&lt;br /&gt;Performatism opens up interesting possibilities for feminism because it views human sexuality as being constructed. This means that the human body (whether male, female or hermaphrodite) can be framed in all possible ways; the important thing is that the body is the starting point for determining sexuality and not social roles (gender) belatedly imposed on it by society. In the so-called postfeminism of Judith Butler the body is a blank slate upon which an evil power matrix imposes heterosexuality. In performatism, the actual body determines sexuality, but sexuality can always be constructed to include features of otherness. Postfeminism portrays us as being caught in an evil, Gnostic universe; performatism reasserts the individuality of the body and its possibilities.&lt;br /&gt;&lt;br /&gt;&lt;br /&gt;Polyphony is a popular term in postmodernism that suggests that individuals constitute themselves by implicitly answering or reacting to the voices of others. This symphonic plurality of voices can be confusing, but it also provides a potential for acting ethically, for heeding the needs and desires of others. This is the opposite of the situation in performatism, in which other voices have to be blocked off for the individual to establish any sense of identity and act on his or her own.&lt;br /&gt;&lt;br /&gt;&lt;br /&gt;The role of performatism in multicultural society is not easy to imagine. One possible function is that it creates pockets within society in which individuals can develop for a time on their own. These individuals must somehow transcend their own separation, though, to form unities—and perhaps also communities—with others.&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-8571799516137415009?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8571799516137415009'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8571799516137415009'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/notes-on-vocabulary-of-performatism.html' title='notes on the vocabulary of performatism -raoul eshelman'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_dKSWH-YIo68/SsYygOc7bVI/AAAAAAAAATY/jebkakfcbr0/s72-c/r+eshelman.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-7765930096501898616</id><published>2009-09-27T23:33:00.000-07:00</published><updated>2009-10-17T10:20:44.542-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='malayalam'/><category scheme='http://www.blogger.com/atom/ns#' term='fiction'/><category scheme='http://www.blogger.com/atom/ns#' term='dona mayoora'/><title type='text'>പ്രയാണം, പാദമുദ്രകളില്ലാതെ... ഡോണ മയൂര</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsY0EDXhujI/AAAAAAAAATg/I0V27nQ8LR4/s1600-h/dona.bmp"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 134px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5388051248423483954" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsY0EDXhujI/AAAAAAAAATg/I0V27nQ8LR4/s320/dona.bmp" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;dona mayoora&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അന്ന് ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട്‌ വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്‌... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന്‌ ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക്‌ ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക്‌ പശ്ചാത്തല സംഗീതമൊരുക്കിയെന്നും...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തൊക്കെയോ പറഞ്ഞുപറഞ്ഞ്‌ നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക്‌ ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ്‌ നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്‌. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന്‌ ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ്‌ അവിടെനിന്നു മടങ്ങിയതും. തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക്‌ അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന്‌ അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക്‌ നീതിനിഷേധിക്കപ്പെട്ടത്‌ വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക്‌ അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...&lt;br /&gt;&lt;br /&gt;&lt;br /&gt;ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച്‌ മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്‌.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്‌... നീ....&lt;br /&gt;&lt;br /&gt;&lt;br /&gt;ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്‌... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്‌, ഉള്ളില്‍ കരിങ്കല്ലുകളടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന്‌ നീ പറഞ്ഞത്‌ എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്‌. ഇടയ്‌ക്ക്‌ എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ്‌ ഓടാന്‍ ശ്രമിച്ച്‌ ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന്‌ തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച്‌ അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ ഞാന്‍ നീയാവുകയാണ്‌. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക്‌ അനുഭവിക്കാനാവുന്നുണ്ട്‌. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട്‌ കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട്‌ രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന്‌ ഭയന്ന്‌ വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..&lt;br /&gt;&lt;br /&gt;&lt;br /&gt;ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന്‌ ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട്‌ ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട്‌ ഒന്നും സ്വപ്‌നമല്ലെന്ന്‌. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക്‌ സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന്‌ സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന്‌ ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാല‌ടികള്‍‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്‌. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട്‌ നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്‌. എനിക്ക്‌ മുഖത്തോടുമുഖം കാണണമെന്നുണ്ട്‌ നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന്‌ എനിക്ക്‌ വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ്‌ ഇപ്പോഴെനിക്കും... ഉറപ്പ്‌....&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരേയൊരു പടവ്‌.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക്‌ പൂര്‍ണമായും നീയായിമാറാന്‍. ഞാനത്‌ നടന്നുകയറുകയാണ്‌., അതോ പറന്നോ! എന്റെ വരവ്‌ നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന്‌ നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട്‌ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്‌. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത്‌ കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക്‌ നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന്‌ മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട്‌ മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച്‌ മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-7765930096501898616?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/7765930096501898616'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/7765930096501898616'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_27.html' title='പ്രയാണം, പാദമുദ്രകളില്ലാതെ... ഡോണ മയൂര'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsY0EDXhujI/AAAAAAAAATg/I0V27nQ8LR4/s72-c/dona.bmp' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-5032146238144933534</id><published>2009-09-27T23:31:00.000-07:00</published><updated>2009-10-02T10:13:25.000-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ezhuthu academy'/><category scheme='http://www.blogger.com/atom/ns#' term='bony pinto'/><title type='text'>സീതായനം-ബോണി പിന്‍‌റോ</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsY0mXBLpKI/AAAAAAAAATo/WQmjVi9nNow/s1600-h/pinto.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 148px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5388051837814023330" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsY0mXBLpKI/AAAAAAAAATo/WQmjVi9nNow/s320/pinto.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsBYgigFC8I/AAAAAAAAAQ4/kvsaO-NF8lQ/s1600-h/pinto.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;bony pinto&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;തവിട്ടു നിറമാണ് ഈ നഗരത്തിന്. സരയൂ നദീ തീരത്തെ പച്ചപ്പില്‍ കൂടണയുന്ന തത്തകളുടെ കളകൂജനങ്ങള്‍ ഇളം കാറ്റില്‍ പറന്നു നടന്നിരുന്നു. അസ്തമയ സൂര്യന്റെ അവസാന കിരണവും അയോദ്ധ്യാപുരിയെ പതിഞ്ഞു മയങ്ങി. കൊട്ടാര കല്‍പ്പടവുകളില്‍ അസ്തമയം കണ്ടു നിന്നിരുന്ന ഊര്‍മിള പറഞ്ഞു.&lt;br /&gt;&lt;br /&gt;"ദേവി കേട്ടുവോ? ആയിരം സൂര്യന്മാരുടെ തേജസ്സുള്ള ശ്രീരാമ ചന്ദ്രന്റെ പട്ടാഭിഷേകത്തോടെ,അയോദ്ധ്യാപുരിയ്കിനി സൂര്യാസ്തമയങ്ങളില്ല എന്ന് പോലും പാടി നടക്കുന്നുണ്ട് സൂതര്‍."&lt;br /&gt;&lt;br /&gt;ചക്രവാള മേഘങ്ങളെ നോക്കി ചിന്തയിലാണ്ടിരുന്ന ഞാന്‍ മൂളി. പതിന്നാലു വര്‍ഷത്തെ വനവാസം എന്നെ ഒരു മിതഭാഷിയാക്കി മാറ്റിയിരിക്കുന്നു എന്നവള്‍ കളിയാക്കി ചിരിച്ചു. അവളുടെ കളിചിരികള്‍ക്ക് ഒപ്പം കൂടുന്ന പഴയ മൈഥിലിയെപ്പോല്‍ പുഞ്ചിരിക്കാന്‍ ഞാന്‍ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു. ആടഭൂഷാദികളും, പരിചാരകരും ഒന്നുമില്ലാത്ത കഴിഞ്ഞ ഏകാന്ത സംവല്‍സരങ്ങള്‍ എനിക്ക് ചുറ്റും ഒറ്റക്കാലില്‍ ഓടി തളര്‍ന്നു വീണുകൊണ്ടിരുന്നു. കൊട്ടാരന്തരീക്ഷവുമായി ഇഴുകിച്ചേരാന്‍ സാവകാശം വേണ്ടി വരും, ഞാനോര്‍ത്തു.&lt;br /&gt;&lt;br /&gt;കുട്ടികളുടെ ശബ്ദം കേട്ടു ഞാന്‍ നോക്കി. ഭരതശത്രുഘ്നാദികളുടെ പുത്രന്മാര്‍ ഞങ്ങള്‍ക്കരികില്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഞാനവരുടെ കളികള്‍ വാല്‍സല്യത്തോടെ നോക്കി നിന്നു. അവര്‍ വളര്‍ന്നിരിക്കുന്നു, ഞാനോര്‍ത്തു. കളിച്ചു ക്ഷീണിച്ചപ്പോള്‍ ഭരതപുത്രന്മാരായ തക്ഷനും, പുഷ്കലനും കഥകള്‍ കേള്‍ക്കാനായി ഞങ്ങളുടെ അടുത്ത് ഓടിയെത്തി. കഥകള്‍ പറയാനായി നിര്‍ബന്ധം തുടങ്ങി.&lt;br /&gt;&lt;br /&gt;"കഥകള്‍..... എന്ത് കഥകളാണ് ഞാനവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?&lt;br /&gt;പ്രഭു ശ്രീരാമന്റെ വിജയഗാഥയോ ? അതോ&lt;br /&gt;അധികാരം മോഹിച്ച്‌ സ്വന്തം സഹോദരന്മാരെ ഒറ്റിക്കൊടുത്തവരായ വിഭീഷണന്റെയും, സുഗ്രീവന്റെയും സഹായമില്ലായിരുന്നെങ്കില്‍ രാവണവധം അസാധ്യമെന്ന സത്യമോ? അതോ&lt;br /&gt;ഒളിയമ്പുകളുടെ നാണക്കേട് പേറുന്ന രാമന്റെ ബാലീവധമോ? അതോ&lt;br /&gt;മദ്ധ്യവയസു കഴിഞ്ഞ രാവണനോടു പൊരുതി വിയര്‍ത്തെന്നു പറയപ്പെടുന്ന വില്ലാളിവീരന്‍ ശ്രീരാമനെക്കുറിച്ചോ ? അതോ,&lt;br /&gt;ഭാര്യയോടുള്ള സ്നേഹമല്ല, പകരം രഘുവംശത്തിനേറ്റ മാനഹാനിയായിരുന്നു യുദ്ധകാരണം, എന്ന് പ്രഖ്യാപിച്ച ശ്രീരാമനെക്കുറിച്ചോ? അതോ,&lt;br /&gt;സ്വന്തം ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിക്കുന്ന മര്യാദാപുരുഷോത്തമനെക്കുറിച്ചോ? എന്താണു ഞാനിവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?&lt;br /&gt;&lt;br /&gt;വേണ്ട.....&lt;br /&gt;&lt;br /&gt;സൂതര്‍ പാടി പ്രചരിപ്പിച്ച വീരകഥകള്‍ തന്നെ കേള്‍ക്കാനുചിതം, രഘുവംശത്തിന്റെ അടുത്ത തലമുറയ്ക്കും. ഞാനോര്‍ത്തു.&lt;br /&gt;&lt;br /&gt;പടവുകളില്‍ ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. ഉദ്യാനത്തിലും,കൊട്ടാര കല്‍വിളക്കുകളിലും ദാസിമാര്‍ ദീപങ്ങള്‍ തെളിച്ചു തുടങ്ങി. ഞങ്ങള്‍ അന്തപുരത്തിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഏകാന്തത തളം കെട്ടി നില്ക്കുന്ന അന്തപ്പുരം ഇപ്പോള്‍ പരിചിതമായിരിക്കുന്നു. ചിന്താനിമഗ്നമായ സന്ധ്യാ യാമങ്ങള്‍. എന്നില്‍ നിന്നുയരുന്ന ചോദ്യങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു. അശോകവനിയിലെ വിരഹ ദുഃഖത്തിനോ, അതോ അന്തപ്പുരത്തിലെ ഈ അവഗണനക്കോ ഏതിനാണ് കാഠിന്യം കൂടുതല്‍? സന്ധ്യയില്‍ നിന്നും രാത്രിയുടെ പ്രയാണത്തില്‍ രാത്രിയുടെ യാമങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അദ്ദേഹം ഇനിയും പള്ളിയറയില്‍ എത്തിയിട്ടില്ല.&lt;br /&gt;&lt;br /&gt;മുറിയിലെ ദീപങ്ങള്‍ പോലും മരവിച്ചു ജ്വലിക്കുന്ന പോലെ തോന്നി.&lt;br /&gt;"ശ്രീരാമദേവന്റെ ഈ അവഗണനക്ക് ഞാനെന്തു തെറ്റാണ് ചെയ്തത്? ലങ്കാ പുരിയില്‍ നിന്നു തിരിച്ചെത്തിയ നാള്‍ മുതല്‍ പ്രസന്നനായി ഒരിക്കല്‍പ്പോലും അദ്ധേഹത്തെ കണ്ടിട്ടില്ല. സംശയതിന്റെയോ, അനിഷ്ടതിന്റെയോ നിഴലുകളില്ലാത്ത ഒരു നോക്കു പോലും എന്മേല്‍ പതിഞ്ഞിട്ടില്ല. പ്രാണനാഥന്റെ മനമിളക്കാന്‍ അഗ്നിപരീക്ഷകള്‍ പോരെന്നുണ്ടോ?"&lt;br /&gt;&lt;br /&gt;രാത്രിയുടെ നിശബ്ദതയില്‍ ദൂരെയുള്ള ആന കൊട്ടിലില്‍ നിന്നുള്ള ,ആനകളുടെ ചിഹ്നം വിളികള്‍ കേള്‍ക്കാം. നഗരം പൂര്‍ണ്ണമായുറങ്ങിയാല്‍ പിന്നെ ദൂരെ മലകളില്‍ നിന്നുള്ള നിഷാദന്‍മാരുടെ പാട്ടുകള്‍ പോലും കേള്‍ക്കാറുണ്ട് ചിലപ്പോള്‍.&lt;br /&gt;&lt;br /&gt;രാത്രിയിലെപ്പോഴോ ഇടനാഴിയില്‍ അടുത്ത് വരുന്ന കാലൊച്ച കേട്ടു. ഞാനെഴുന്നേറ്റു നിന്നു. വാതില്‍ തുറന്ന് അദ്ദേഹം അറയിലേക്ക് പ്രവേശിച്ചു. പതിവുപോലെ മുഖത്ത് അസ്വസ്തത പ്രകടം. പറയാന്‍ വന്ന വാക്കുകള്‍ ചുമയായി പുറത്തുവന്ന പോലെ തോന്നി. അദ്ധേഹത്തിനു എന്തോ പറയാനുണ്ടെന്ന് ലക്ഷ്യമില്ലാതെയുള്ള ഉലാത്തലില്‍ നിന്നു ബോധ്യം. ഞാന്‍ മൂകയായി തന്നെ നിന്നു. മുറിയിലെ അരോചകമായി മാറിക്കൊണ്ടിരിക്കുന്ന നിശബ്ദത ഞങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചെന്നു തോന്നി. അദ്ധേഹത്തിന്റെ കാലൊച്ചയുടെ മുഴക്കം എന്റെ ഹൃദയ താളമായി മാറുന്നത് ഞാന്‍ കണ്ടു.&lt;br /&gt;&lt;br /&gt;നിശബ്ദത ഭഞ്ജിച്ചു കൊണ്ടു പുറത്തേക്ക് നോക്കി ആജ്ഞാസ്വരത്തില്‍ അദ്ദേഹം പറഞ്ഞു,&lt;br /&gt;&lt;br /&gt;" അയോദ്ധ്യാപുരിക്ക് വേണ്ടി എനിക്കിതു ചെയ്തേ പറ്റൂ. എന്റെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല.&lt;br /&gt;ശിഷ്ടകാലം വനവാസം. അതാണ്‌ പുരോഹിതനിര്‍ദേശം. വിധിയായി കരുതൂ.&lt;br /&gt;പുലര്‍ച്ചെ ലക്ഷ്മണനൊപ്പം ദേവി യാത്രയാകുക. "&lt;br /&gt;തിരിഞ്ഞെന്നെ നോക്കിയ ശേഷം കൂടിചെര്‍ത്തു,&lt;br /&gt;&lt;br /&gt;"ഇതു തീരുമാനം."&lt;br /&gt;&lt;br /&gt;മരവിപ്പ് ബാധിച്ചു കഴിഞ്ഞ എനിക്ക് വികാരവ്യതിയാനങ്ങളൊന്നും തന്നെ സംഭവിച്ചില്ല. എങ്കിലും ഞാന്‍ സംസാരിച്ചപ്പോള്‍ ശബ്ദമിടറിയോ എന്ന് സംശയം.&lt;br /&gt;&lt;br /&gt;"ഞാന്‍.... ഈ ശിക്ഷ ഏറ്റുവാങ്ങാന്‍ മാത്രം ചെയ്ത തെറ്റ് എന്തെന്ന് അങ്ങ് പറഞ്ഞില്ല."&lt;br /&gt;&lt;br /&gt;"ദേവീ, ഭര്‍ത്താവ് എന്നതിലുപരി ഒരു മഹത് വംശത്തിന്റെ പൈതൃകം പേറുന്നൊരു രാജാവാണ് ഞാന്‍. ജനങ്ങളുടെ വികാര വിചാരങ്ങള്‍ കൂടി ഞാന്‍ കണക്കാക്കേണ്ടതുണ്ട്‌ . രാവണനെപ്പോല്‍ കൊടും നീചന്‍ അപഹരിച്ചു കൊണ്ടുപോയി താമസിപ്പിച്ച ഒരു സ്ത്രീ ,ഭാര്യാ പദത്തില്‍ തുടരാന്‍ അര്‍ഹയല്ലെന്നാണ് പുരോഹിതര്‍ പോലും പറയുന്നത്."&lt;br /&gt;&lt;br /&gt;"മറ്റുള്ളവര്‍ പറഞ്ഞു കൊള്ളട്ടെ. എനിക്കറിയേണ്ടത് അങ്ങ് എന്നെ അവിശ്വസിക്കുന്നുണ്ടോ എന്നാണ്."&lt;br /&gt;&lt;br /&gt;രാമന്‍ നിശബ്ദം.&lt;br /&gt;&lt;br /&gt;"എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിത്രുത്വത്തില്‍പ്പോലും അങ്ങേയ്ക്ക് സംശയം? !!" അവിശ്വാസം കലര്‍ന്ന പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു,&lt;br /&gt;&lt;br /&gt;"തന്‍ താതനെപ്പോല്‍, രഘു വംശത്തിലെ പുരുഷന്മാര്‍ക്ക് യാഗങ്ങളില്‍ തന്നെ ശരണം അനന്തരാവകാശിയുണ്ടാവാന്‍ എന്നും പറഞ്ഞോ പുരോഹിതര്‍."&lt;br /&gt;&lt;br /&gt;അദ്ധേഹത്തിന് എന്റെ വാക്കുകളുടെ പൊരുള്‍ മനസിലാക്കാന്‍ അല്‍പ്പസമയം വേണ്ടി വന്നു എന്ന് തോന്നി. കോപത്തോടെ മുറി വിട്ടകലുന്ന കാലടികളുടെ മുഴക്കം, ഇടനാഴികളില്‍ വീണുടയുന്നത് കേട്ടു .&lt;br /&gt;&lt;br /&gt;കണ്ണീര്‍ വറ്റിയിരുന്നു. ഞാന്‍ കരഞ്ഞില്ല. ഇരുളടഞ്ഞ ഭാവിയും എന്റെ കുഞ്ഞും ഒരു മരവിപ്പായി മാറിയിരുന്നു എന്റെ മുന്നില്‍.&lt;br /&gt;"ഈ രാമന് വേണ്ടിയാണോ ഞാന്‍ ലങ്കാ പുരിയില്‍ കാത്തിരുന്നത്?&lt;br /&gt;ഈ രാമനെ ക്കുറിച്ചാണോ രാവണനോടു ഞാന്‍ പുകഴ്ത്തി പാടിയത്?&lt;br /&gt;ഇതിന് വേണ്ടിയാണോ ലങ്കയില്‍ നിന്നെന്നെ രക്ഷിച്ചു കൊണ്ടുവന്നത്?"&lt;br /&gt;&lt;br /&gt;ചോദ്യ ശരങ്ങളില്‍ മുറിവേറ്റ മനസിന്‍ വൃണങ്ങളില്‍ വീണ്ടും ചോദ്യങ്ങള്‍ വന്നു തറച്ചു കൊണ്ടിരുന്നു. എന്റെ നിദ്രാവിഹീനങ്ങലായ രാത്രികളുടെ തുടക്കം ഇന്നീ കൊട്ടാരത്തില്‍ തുടങ്ങുന്നത് ഞാനറിയുന്നു. മുറിയിലെ വിളക്കിന്‍ ദീപനാളങ്ങള്‍ ഒടുവില്‍ പിടഞ്ഞു മരിച്ചുവീണു. തിരിയില്‍ നിന്നുയര്‍ന്നു വായുവില്‍ തങ്ങിയ ധൂപം , മുറിയിലേക്ക് അരിച്ചിറങ്ങിയ നിലാവില്‍ ഉഗ്രരൂപങ്ങള്‍ പൂണ്ട പോലെ തോന്നി. ഞാന്‍ ഭയന്നില്ല. ഞാനതു നോക്കിക്കിടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രഭാതത്തില്‍ യാത്രയാരംഭിച്ചു. കാറ്റിലാടിയുലഞ്ഞ കാവി വസ്ത്രം ഞാന്‍ ശിരസിലൂടെ പൊതിഞ്ഞു. യാത്രയയക്കുമ്പോള്‍ തള്ളിപ്പറയുന്നതും, കുറ്റപ്പെടുത്തുന്നതുമായ കണ്ണുകള്‍ക്കിടയിലും ചില കണ്ണീര്‍ കണങ്ങള്‍ കണ്ടു.&lt;br /&gt;&lt;br /&gt;ആശ്വാസം.&lt;br /&gt;&lt;br /&gt;സൂര്യ വംശത്തിന്റെ രശ്മി ഏറ്റു ജ്വലിക്കുന്ന അയോദ്ധ്യാപുരിക്ക് വിട. നാണക്കേടിന്റെ വിത്ത് ചുമക്കുന്ന സീതയില്ലാത്ത രഘുവംശത്തെപ്പറ്റി സൂതര്‍ പാടട്ടെ. ശ്രീരാമചന്ദ്രന്റെ കീര്‍ത്തി വാനോളം ഉയരട്ടെ.&lt;br /&gt;&lt;br /&gt;വിട, എല്ലാറ്റിനോടും വിട.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇടത്താവളങ്ങളില്‍ നിറുത്തിയും, വേഗത്തിലും, പതിയേയും സമയതിനോപ്പം രഥം നീങ്ങിക്കൊണ്ടിരുന്നു. വഴി നീളെ ലക്ഷ്മണന്‍ നിശബ്ദനായിക്കണ്ടു. എന്റെ മുഖത്തേക്ക് നോക്കാന്‍ പോലും അശക്തനായ പോലെ തോന്നി ഈ യുവരാജന്‍. സൂര്യാസ്തമയത്തിനു മുന്‍പ് ദൂരെ പര്‍വതങ്ങള്‍ കണ്ടു തുടങ്ങി. സമയത്തിനോപ്പം അടുത്തേക്കു വരുന്ന പര്‍വതങ്ങളെ നോക്കി ഞാന്‍ നിന്നു. വനത്തിലെത്തി ചേര്‍ന്നപ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;"ഇവിടെ വരെ വന്നാല്‍ മതി. ഇനിയുള്ള യാത്ര ഒറ്റയ്ക്ക് ആയിക്കൊള്ളാം."&lt;br /&gt;&lt;br /&gt;ഞാന്‍ രഥത്തില്‍ നിന്നിറങ്ങി. എന്റെ വാക്കുകള്‍ ലക്ഷ്മണന്റെ മുഖത്തെ വിഷാദം ഇരട്ടിപ്പിച്ച പോലെ തോന്നി. നിറ കണ്ണോടെ അവന്‍ എന്റെ കാല്‍ക്കല്‍ വീണു. വനമധ്യത്തില്‍ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച അവനെ അനുഗ്രഹിച്ചു എഴുന്നേല്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;"ഊര്‍മിള സന്തോഷവതിയായിരിക്കട്ടെ. ജനക പുത്രിമാരില്‍ അവള്‍ക്കെങ്കിലും ഭര്‍ത്രു വിയോഗദുഃഖം ഇനിയുണ്ടാവാതിരിക്കട്ടെ. എല്ലാര്‍ക്കും നല്ലത് വരട്ടെ. വിട."&lt;br /&gt;&lt;br /&gt;&lt;br /&gt;യാത്ര ചൊല്ലി സമയത്തിന് മുന്‍പേ ഇരുട്ടു വീണു തുടങ്ങിയ വനവീചികള്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. അയോദ്ധ്യയുമായുള്ള അവസാന ബന്ധം മുറിച്ചിട്ട് രഥം യാത്രയാവുന്ന ശബ്ദം കേട്ടു.&lt;br /&gt;&lt;br /&gt;എന്റെ കണ്ണുകള്‍ നിറയുന്നുണ്ടോ? എനിക്കറിയില്ല.&lt;br /&gt;&lt;br /&gt;എന്നോട് സംസാരിക്കാന്‍ കൂട്ടാക്കാതെ എന്റെ മനസ് പോലും എന്നെ ഒറ്റ പെടുത്തുന്ന പോലെ തോന്നി. അതോ മുന്‍പേ മരിച്ച മനസിനോട് ഞാന്‍ വെറുതെ സംസാരിക്കുകയാണോ? കാടിന്റെ തണുത്ത ഇരുട്ട് എന്നെ പൊതിഞ്ഞു തുടങ്ങിയത് ഞാനറിഞ്ഞു. മുന്നില്‍ അപകടം പതിയിരിക്കുന്ന കാനനഭീകരത എന്നെ ഭയപ്പെടുത്തുന്നില്ല.&lt;br /&gt;നിശാപ്രാണികളുടെ ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു. ഒരു പഴയ വനവാസകാലത്തിന്റെ ഓര്‍മ്മകള്‍ വെട്ടയാടിക്കൊണ്ട് എനിക്ക് ചുറ്റും മിന്നാമിനുങ്ങുകള്‍ വട്ടമിട്ടു പറന്നു. ഓര്‍മ്മകളെ ആട്ടിത്തെളിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. കണ്ണുനീര്‍ മറച്ച കാനനാന്ധകാരത്തിലൂടെയുള്ള എന്റെ കാലൊച്ചകള്‍ എങ്ങുമെത്താതെ മരിച്ചു വീണു.&lt;br /&gt;&lt;br /&gt;&lt;br /&gt;ലക്ഷ്യബോധമില്ലാതലഞ്ഞ എനിക്ക് മുന്നില്‍ അകലെയായി ഒരു ദീപം തെളിഞ്ഞു. ഏതോ മുനിയുടെ പര്‍ണകുടീരത്തില്‍ നിന്നുള്ളതാണത്.&lt;br /&gt;പ്രതീക്ഷയുടെ ആ വെളിച്ചം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മരിച്ചു കിടന്ന എന്റെ മനസുണര്‍ന്നു പറഞ്ഞു,&lt;br /&gt;&lt;br /&gt;"ഹേ... ജനകപുത്രി, ഇവിടെയാണ്‌....ഇവിടെയാണ്‌ നിന്റെ യാത്രയുടെ അന്ത്യം." &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-5032146238144933534?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5032146238144933534'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5032146238144933534'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_4017.html' title='സീതായനം-ബോണി പിന്‍‌റോ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsY0mXBLpKI/AAAAAAAAATo/WQmjVi9nNow/s72-c/pinto.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-4143064841385689172</id><published>2009-09-26T23:44:00.000-07:00</published><updated>2009-10-02T10:15:44.130-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuthu online'/><category scheme='http://www.blogger.com/atom/ns#' term='abdul raheem puthiyapurayil'/><category scheme='http://www.blogger.com/atom/ns#' term='reading'/><title type='text'>words are waste of reasoning done in speaking- abdulreaheem puthiyapurayil</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsY1Ft1nWsI/AAAAAAAAATw/zDGucCk9Yr0/s1600-h/Rahim.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 320px; FLOAT: left; HEIGHT: 240px; CURSOR: hand" id="BLOGGER_PHOTO_ID_5388052376515467970" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsY1Ft1nWsI/AAAAAAAAATw/zDGucCk9Yr0/s320/Rahim.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_dKSWH-YIo68/Sr8KO0qSVSI/AAAAAAAAAQg/c0IcQml-1zg/s1600-h/Rahim.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;abdulraheem puthiyapurayil&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;Master,&lt;br /&gt;Should I be going&lt;br /&gt;To the mosques or temples or churches&lt;br /&gt;Or in any such places&lt;br /&gt;To seek God….?&lt;br /&gt;&lt;br /&gt;What to say..?&lt;br /&gt;God getting confined?&lt;br /&gt;God that is defined&lt;br /&gt;And, thereby confined&lt;br /&gt;Is devil.&lt;br /&gt;Devil is not devil, but God defined,&lt;br /&gt;Relative.&lt;br /&gt;&lt;br /&gt;And the God, who is&lt;br /&gt;There and everywhere&lt;br /&gt;Where you are,&lt;br /&gt;Is God.&lt;br /&gt;&lt;br /&gt;And, for sure,&lt;br /&gt;God will be there&lt;br /&gt;And everywhere&lt;br /&gt;Where you will be.&lt;br /&gt;&lt;br /&gt;Master,&lt;br /&gt;Then, why not&lt;br /&gt;In the mosque, or temple or churches&lt;br /&gt;Or any such places too….?&lt;br /&gt;&lt;br /&gt;“No, my son, you should be there&lt;br /&gt;In the mosque or temple or churches&lt;br /&gt;Or any such places too&lt;br /&gt;If you are afraid of God,&lt;br /&gt;If you don’t know him&lt;br /&gt;And if you can’t love him.&lt;br /&gt;&lt;br /&gt;When you are afraid,&lt;br /&gt;Due to your blindness,&lt;br /&gt;And when you are unable to love,&lt;br /&gt;You will, for sure, come in public places,&lt;br /&gt;With whatever the talks and prayers you have,&lt;br /&gt;To get courage, support and help from outside&lt;br /&gt;And at least to escape from the thieves and burglars&lt;br /&gt;That appears in your blindness and darkness.&lt;br /&gt;&lt;br /&gt;Because,&lt;br /&gt;Of having fear.&lt;br /&gt;Just for getting escape.&lt;br /&gt;Because of the blindness.&lt;br /&gt;&lt;br /&gt;Love can make you blind&lt;br /&gt;But the blind one can’t, see and, love.&lt;br /&gt;&lt;br /&gt;&lt;br /&gt;“My son,&lt;br /&gt;If you are not afraid of God,&lt;br /&gt;And rather you love him&lt;br /&gt;Because you know him&lt;br /&gt;And you want to know him more&lt;br /&gt;In love making way,&lt;br /&gt;Then be where you are.&lt;br /&gt;&lt;br /&gt;If you are plugged in God&lt;br /&gt;From where you are&lt;br /&gt;The current of love will pass through you.&lt;br /&gt;&lt;br /&gt;You will be hot and boiling.&lt;br /&gt;The vapors will automatically&lt;br /&gt;Go up.&lt;br /&gt;These vapors are your real prayers.&lt;br /&gt;&lt;br /&gt;So, Master, you mean…?&lt;br /&gt;&lt;br /&gt;My son….&lt;br /&gt;Love is done and expressed&lt;br /&gt;In private, secretly.&lt;br /&gt;You can’t love in public&lt;br /&gt;In the time, tongue and content&lt;br /&gt;As dictated by others.&lt;br /&gt;&lt;br /&gt;Did you ever see your father&lt;br /&gt;Making love with your mother&lt;br /&gt;In public,&lt;br /&gt;Even in front of his close friends&lt;br /&gt;Or his own children,&lt;br /&gt;As dictated by others.&lt;br /&gt;&lt;br /&gt;You can love God,&lt;br /&gt;The openness,&lt;br /&gt;And exchange with him&lt;br /&gt;With whatever you feel like&lt;br /&gt;In the tongue your own&lt;br /&gt;In the time and place your own&lt;br /&gt;Without having to be bothered&lt;br /&gt;Or without imitating in content.&lt;br /&gt;&lt;br /&gt;One cannot love in imitation.&lt;br /&gt;Neither one can pray in imitation.&lt;br /&gt;&lt;br /&gt;Evaporation happens&lt;br /&gt;Only when you are hot and boiling.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;I know, in saying all these to you,&lt;br /&gt;One and only things as well.&lt;br /&gt;&lt;br /&gt;Words are&lt;br /&gt;Waste of reasoning&lt;br /&gt;Done in speaking.&lt;br /&gt;Life is what I am,&lt;br /&gt;Life is what I am,&lt;br /&gt;You are&lt;br /&gt;And all what this universe is&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Continuing and not continuing&lt;br /&gt;&lt;br /&gt;&lt;br /&gt;God.&lt;br /&gt;&lt;br /&gt;Master Places&lt;br /&gt;My little child&lt;br /&gt;Asked me only one question.&lt;br /&gt;&lt;br /&gt;Very simple one to hear.&lt;br /&gt;&lt;br /&gt;Which is the place&lt;br /&gt;Where one becomes not hypocritical at all&lt;br /&gt;And be with his own self.&lt;br /&gt;&lt;br /&gt;With no specific answer in my mind,&lt;br /&gt;I tried with all.&lt;br /&gt;&lt;br /&gt;"Mosque…., church…., temple…,&lt;br /&gt;Schools…., colleges….., restaurants….., etc…, etc…. "&lt;br /&gt;&lt;br /&gt;I tried all....&lt;br /&gt;&lt;br /&gt;But only the right answer&lt;br /&gt;Escaped from my tongue.&lt;br /&gt;&lt;br /&gt;Seeing my helplessness,&lt;br /&gt;and to help me in such a situation,&lt;br /&gt;Finally he interrupted and gave me the answer&lt;br /&gt;&lt;br /&gt;“Paapaa ....&lt;br /&gt;All the places you thought are the places&lt;br /&gt;Where the people become one or other way&lt;br /&gt;Pretending and hypocritic&lt;br /&gt;&lt;br /&gt;And the places where the people are not really hypocritic&lt;br /&gt;&lt;br /&gt;Are&lt;br /&gt;&lt;br /&gt;&lt;br /&gt;The brothels and toilets.&lt;br /&gt;&lt;br /&gt;Sometimes you can add&lt;br /&gt;Cinema theatres and some other places to this...&lt;br /&gt;&lt;br /&gt;The master places&lt;br /&gt;Where masters are born and living in.&lt;br /&gt;Tried to talk nothing - God is where I lose myself&lt;br /&gt;Tried to talk nothing&lt;br /&gt;And mere such trial became&lt;br /&gt;My talk.&lt;br /&gt;Helplessness&lt;br /&gt;&lt;br /&gt;Lost my sight.&lt;br /&gt;And mere such blindness became&lt;br /&gt;My sight&lt;br /&gt;Helplessness&lt;br /&gt;&lt;br /&gt;Skies are not skies&lt;br /&gt;But are my limitations&lt;br /&gt;The limitations that give me&lt;br /&gt;A shelter to rest&lt;br /&gt;In helplessness.&lt;br /&gt;&lt;br /&gt;Sights are not sights&lt;br /&gt;But, it is where my sight end&lt;br /&gt;&lt;br /&gt;So I don’t see anything&lt;br /&gt;Rather,&lt;br /&gt;My eyes and its sights&lt;br /&gt;Are getting obstructed.&lt;br /&gt;&lt;br /&gt;Like the sky is where&lt;br /&gt;My sight ends&lt;br /&gt;God is where&lt;br /&gt;I lose myself &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;MASTER, WHAT WENT WRONG…, EVERY ONE PRAYS FOR YOU…!!!&lt;br /&gt;&lt;/span&gt;Master,&lt;br /&gt;What went wrong…,?&lt;br /&gt;Every one prays for us…!!!&lt;br /&gt;Are we not saved yet….?&lt;br /&gt;What is happening to us?&lt;br /&gt;&lt;br /&gt;My son,&lt;br /&gt;Nothing happens to us;&lt;br /&gt;Things are as it was.&lt;br /&gt;You do have, what you have.&lt;br /&gt;You don’t have, what you don’t have&lt;br /&gt;Those who are disturbed,&lt;br /&gt;Only get disturbed again&lt;br /&gt;To see us not disturbed.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;God, disturbed, is devil.&lt;br /&gt;Relative.&lt;br /&gt;God, poisoned, is Devil.&lt;br /&gt;Relative.&lt;br /&gt;&lt;br /&gt;Prayer has to be like&lt;br /&gt;Your perspiring.&lt;br /&gt;It has to happen when it happens,&lt;br /&gt;For the reason from its own.&lt;br /&gt;As evaporation.&lt;br /&gt;To get us rain as reward.&lt;br /&gt;But how the water that is cold&lt;br /&gt;Can get disturbed and evaporated?&lt;br /&gt;&lt;br /&gt;Prayer is done when one gets disturbed&lt;br /&gt;And feels insecure.&lt;br /&gt;Prayer is done when one is ignorant&lt;br /&gt;And feels separate.&lt;br /&gt;&lt;br /&gt;So, Master,&lt;br /&gt;About those who&lt;br /&gt;Preach to make prayer…?&lt;br /&gt;&lt;br /&gt;My son,&lt;br /&gt;Can you be boiling,&lt;br /&gt;Without getting hot,&lt;br /&gt;Just because others want to see you boiling&lt;br /&gt;In the way and time they want.&lt;br /&gt;Can you be boiling again,&lt;br /&gt;When you are already in vapors.&lt;br /&gt;&lt;br /&gt;So, Master,&lt;br /&gt;Those who preach…?&lt;br /&gt;&lt;br /&gt;My son,&lt;br /&gt;They don’t see the skies&lt;br /&gt;And don’t see that the skies are not skies&lt;br /&gt;But only our perceptions.&lt;br /&gt;They don’t see vapors&lt;br /&gt;Becoming part of skies.&lt;br /&gt;They need others too&lt;br /&gt;To be ignorant pool water and&lt;br /&gt;Feel insecure, separate and disturbed&lt;br /&gt;And to pray and seek like them,&lt;br /&gt;And for them meanwhile,&lt;br /&gt;Because of their guilt/insecure and alien feeling.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;No god is there&lt;br /&gt;Seeking desperately your seeking him&lt;br /&gt;Or else to punish you,&lt;br /&gt;Than for you to be one with him.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;No god is there&lt;br /&gt;Seeking desperately to market him&lt;br /&gt;Or else to punish you,&lt;br /&gt;Than for you to be one with him.&lt;br /&gt;&lt;br /&gt;All prayers and propagations are&lt;br /&gt;Because of separation caused by ignorance&lt;br /&gt;And ignorance caused by separation.&lt;br /&gt;Relative.&lt;br /&gt;In love making,&lt;br /&gt;No formalities.&lt;br /&gt;You just get into.&lt;br /&gt;No external appearance matters.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;How can you be loving without knowing?&lt;br /&gt;&lt;br /&gt;My son,&lt;br /&gt;How can you be knowing&lt;br /&gt;Or trying to know more and more&lt;br /&gt;When you don’t know&lt;br /&gt;You are ignorant of yourself and God?&lt;br /&gt;&lt;br /&gt;My son,&lt;br /&gt;How can you be loving&lt;br /&gt;Without knowing,&lt;br /&gt;Especially the one who threats you to punish otherwise.&lt;br /&gt;&lt;br /&gt;No one will love&lt;br /&gt;For getting the rewards.&lt;br /&gt;Rather love makes you to sacrifice&lt;br /&gt;And lose,&lt;br /&gt;To lose yourself.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;Qualifications are our disqualifications.&lt;br /&gt;We are not what we are,&lt;br /&gt;Even when we are only what we are.&lt;br /&gt;&lt;br /&gt;And what you consider as our disqualifications&lt;br /&gt;Are our qualifications.&lt;br /&gt;We are neither born, nor dying.&lt;br /&gt;We are none and nothing&lt;br /&gt;We are all and everything.&lt;br /&gt;We reflect and represent all and the whole&lt;br /&gt;With no separation.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;To the extend you know about me&lt;br /&gt;I will get confined.&lt;br /&gt;I am not what you know about me.&lt;br /&gt;I am what you don’t know about me.&lt;br /&gt;Purely unknown,&lt;br /&gt;Seeking to be unknown.&lt;br /&gt;Free.&lt;br /&gt;&lt;br /&gt;And, my son, they all pray&lt;br /&gt;To their theoretically defined and confined God.&lt;br /&gt;To be more and more known.&lt;br /&gt;To be defined and confined.&lt;br /&gt;So, they get disturbed and trouble.&lt;br /&gt;So, they get afraid and tensioning.&lt;br /&gt;Hence, they pray in public.&lt;br /&gt;&lt;br /&gt;For sure, any one who is afraid.&lt;br /&gt;Tend to come in public&lt;br /&gt;To get rid his fear.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;To whom are they are praying?&lt;br /&gt;&lt;br /&gt;To God?&lt;br /&gt;To the threatening God…?&lt;br /&gt;&lt;br /&gt;Who knows better?&lt;br /&gt;&lt;br /&gt;God or themselves…?&lt;br /&gt;&lt;br /&gt;Who has the real sight?&lt;br /&gt;&lt;br /&gt;God or themselves…?&lt;br /&gt;&lt;br /&gt;Do they want to say&lt;br /&gt;God wants them to pray to him?&lt;br /&gt;&lt;br /&gt;Do they have a God or a leader,&lt;br /&gt;Who needs their prayer&lt;br /&gt;To save him as well ?&lt;br /&gt;&lt;br /&gt;Do they want to say&lt;br /&gt;They know better, than God&lt;br /&gt;Or they want to teach God&lt;br /&gt;How to be without mistakes?&lt;br /&gt;&lt;br /&gt;Do they mean to say&lt;br /&gt;Go has done mistakes&lt;br /&gt;For which they correction&lt;br /&gt;From him…?&lt;br /&gt;&lt;br /&gt;Do they mean to see&lt;br /&gt;God could be mistaking&lt;br /&gt;And could not be finding out&lt;br /&gt;That mistake.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;Less knowing God is devil,&lt;br /&gt;Trouble maker.&lt;br /&gt;They too become devil’s,&lt;br /&gt;When they will have to pray&lt;br /&gt;To change themselves into&lt;br /&gt;Something and someone,&lt;br /&gt;To get them continuity as devils&lt;br /&gt;Or until they get changed themselves into God.&lt;br /&gt;From relative to absolute.&lt;br /&gt;From water to vapor&lt;br /&gt;From drops to ocean.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;They are all like torches,&lt;br /&gt;Trying to throw light out&lt;br /&gt;In the names of prayers.&lt;br /&gt;But, as torches are,&lt;br /&gt;They put themselves in darkness,&lt;br /&gt;Without being saved.&lt;br /&gt;And how the torches can give light&lt;br /&gt;Without being filled in&lt;br /&gt;With the batteries of love and conviction?&lt;br /&gt;&lt;br /&gt;My son,&lt;br /&gt;If you are convinced of God&lt;br /&gt;And are in love with God&lt;br /&gt;Why should you be dictated to pray?&lt;br /&gt;&lt;br /&gt;Or why some other should schedule&lt;br /&gt;Your prayer and its content?&lt;br /&gt;&lt;br /&gt;And why should you pray&lt;br /&gt;To get your things done&lt;br /&gt;Especially when the loved one (God),&lt;br /&gt;The very all-knowing,&lt;br /&gt;Knows more than the loving one (you)?&lt;br /&gt;&lt;br /&gt;My son,&lt;br /&gt;We can hear their mistake of&lt;br /&gt;Making prayers&lt;br /&gt;&lt;br /&gt;As for us,&lt;br /&gt;We are with the same God,&lt;br /&gt;In love making,&lt;br /&gt;&lt;br /&gt;And we are lucky to hear them&lt;br /&gt;Pray for us.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;They are praying&lt;br /&gt;Or to change their God,&lt;br /&gt;To their level,&lt;br /&gt;Without knowing&lt;br /&gt;God is there at their level too.&lt;br /&gt;&lt;br /&gt;Being in darkness,&lt;br /&gt;They seek help and support&lt;br /&gt;And look at God, only for their&lt;br /&gt;Physical reasons and requirements.&lt;br /&gt;&lt;br /&gt;They don’t and can’t see God&lt;br /&gt;In their own forms and levels too.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;We did not pray myself&lt;br /&gt;And never asked anyone&lt;br /&gt;To pray for us to God.&lt;br /&gt;&lt;br /&gt;Just because&lt;br /&gt;Not to put blame on God&lt;br /&gt;To say that&lt;br /&gt;God could not know us and our cases&lt;br /&gt;And God did not know and do&lt;br /&gt;What is required,&lt;br /&gt;And what all we require, from him.&lt;br /&gt;&lt;br /&gt;At least&lt;br /&gt;The ordinary carpenter, in our world, knows&lt;br /&gt;Better about the tables he makes and its problems&lt;br /&gt;Than the tables knows for itself.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;God has already done&lt;br /&gt;Or will do&lt;br /&gt;What is required.&lt;br /&gt;He doesn’t need&lt;br /&gt;Any one’s support or help&lt;br /&gt;To make him know&lt;br /&gt;About the case and requirements.&lt;br /&gt;&lt;br /&gt;What is ours&lt;br /&gt;Is his own problem.&lt;br /&gt;God’s own problem.&lt;br /&gt;Rather, such problems are&lt;br /&gt;Solutions too.&lt;br /&gt;Whatever we do are&lt;br /&gt;His own deeds.&lt;br /&gt;&lt;br /&gt;&lt;br /&gt;My son,&lt;br /&gt;It is true&lt;br /&gt;That everyone is praying for us&lt;br /&gt;Thinking we are strayed&lt;br /&gt;And without knowing&lt;br /&gt;We are with the same God&lt;br /&gt;Whom they are praying to.&lt;br /&gt;&lt;br /&gt;Unfortunately,&lt;br /&gt;They forget to include themselves,&lt;br /&gt;In their boasting, as righteous and saved,&lt;br /&gt;And get strayed to become devils,&lt;br /&gt;Just for the reason of their boasting.&lt;br /&gt;God, strayed, is devil.&lt;br /&gt;Relative.&lt;br /&gt;&lt;br /&gt;My son,&lt;br /&gt;We can’t believe in a God&lt;br /&gt;Love a God&lt;br /&gt;Because he will reward.&lt;br /&gt;&lt;br /&gt;We will love and believe in God&lt;br /&gt;Because, helplessly fall in love with him.&lt;br /&gt;&lt;br /&gt;If at all we really want to pray&lt;br /&gt;To our love,&lt;br /&gt;We will have to be away from all&lt;br /&gt;To talk and say whatever we feel and think&lt;br /&gt;In the time and place we feel fit. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-4143064841385689172?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/4143064841385689172'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/4143064841385689172'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/words-are-waste-of-reasoning-done-in.html' title='words are waste of reasoning done in speaking- abdulreaheem puthiyapurayil'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsY1Ft1nWsI/AAAAAAAAATw/zDGucCk9Yr0/s72-c/Rahim.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-2472677477763162243</id><published>2009-09-26T23:25:00.000-07:00</published><updated>2009-10-17T10:24:56.216-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ezhuthu academy'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><category scheme='http://www.blogger.com/atom/ns#' term='mathew nellickunnu'/><title type='text'>മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...-ഷൈന്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_dKSWH-YIo68/SsY1pJvPt-I/AAAAAAAAAT4/lhI7TY9hHrI/s1600-h/shine.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 166px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5388052985300367330" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/SsY1pJvPt-I/AAAAAAAAAT4/lhI7TY9hHrI/s320/shine.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/Sr8Jgv5RAOI/AAAAAAAAAQY/667a8mI0tCM/s1600-h/shine.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;shine&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യാത്ര -1&lt;br /&gt;മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="color:#000099;"&gt;&lt;strong&gt;&lt;span style="color:#ffcc33;"&gt;എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,&lt;br /&gt;സ്വതന്ത്രവുമായ ദിവസങ്ങൾ..&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.&lt;br /&gt;&lt;br /&gt;Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്‌. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.&lt;br /&gt;&lt;br /&gt;പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ്‌ ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത്‌ എഴുന്നേറ്റ്‌ എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത്‌ ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ്‌ അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്‌. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..&lt;br /&gt;&lt;br /&gt;Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്‌. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ്‌ ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.&lt;br /&gt;&lt;br /&gt;ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ്‌ ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..&lt;br /&gt;&lt;br /&gt;ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ്‌ പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.&lt;br /&gt;&lt;br /&gt;മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!&lt;br /&gt;&lt;br /&gt;ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.&lt;br /&gt;&lt;br /&gt;ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട്‌ ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..&lt;br /&gt;&lt;br /&gt;യാത്ര- 2&lt;br /&gt;&lt;br /&gt;പുലർകാലത്തെ ആ പ്രാർത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പിൽ Tile ഇട്ട തറയിൽ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവർക്ക്‌ കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട്‌ അരമണിക്കൂറോളം ധ്യാനത്തിലമർന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാൻ ഡോക്ടർ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോൾ!&lt;br /&gt;&lt;br /&gt;ധ്യാനത്തിന്റെ ശാന്തവും, സുന്ദരവുമായ അവസ്ഥകളിലേക്കു ഞാൻ എത്തിപ്പെടുന്നതു പിന്നെയും കുറെ നാളുകൾക്കു ശേഷമാണു. ഞാൻ ഗുരുകുലത്തിൽ ചെന്നു പെട്ടതു, സാധാരണ അവിടെയുള്ളവർ എത്തിപ്പെട്ടതു പോലെ philosophical ആയ അറിവു നേടുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. പഠനം കഴിഞ്ഞു ചെറിയ വരുമാന മാർഗ്ഗവുമായി ജീവിക്കുമ്പോൾ എനിക്കു തോന്നി, ഞാൻ കണ്ടതിനും, അറിഞ്ഞതിനും അപ്പുറത്തേക്കുള്ള ഒരു ഒരു ജീവിതത്തിലേക്കു കടക്കണമെന്നു- ആത്മീയ ജീവിതതിലേക്കു എന്നു ഞാൻ പറയില്ല, പക്ഷെ കൂടുതൽ കരുത്തും ധൈര്യവും നേടി കുറച്ചു കൂടി അർത്ഥപൂർണ്ണമായ ഒരു ജീവിതം വേണമെന്നു തോന്നിത്തുടങ്ങിയിരുന്നു. എന്നെ സ്നേഹിക്കുന്നവരോടുള്ള കടമകൾ ചെയ്തു തീർക്കുകയും, കുറെയാളുകൾക്കു ജീവിക്കാൻ സഹായം ചെയ്തുകൊടുക്കുകയും ഒക്കെ ആയിരുന്നു എന്റെ സ്വപ്നം.&lt;br /&gt;&lt;br /&gt;മതവിശ്വാസങ്ങളെക്കുറിച്ചും, തത്വചിന്തയ്യെകുറിച്കുമൊക്കെ എനിക്കെന്നും എന്റേതായ ഒരു കഴ്ചപ്പാടുണ്ടായിരുന്നു. വിദ്യാഭാസപരമായി നല്ല ഉന്നതി നേടിയവരും, പുരോഗമനപരമായി ചിന്തിക്കുന്നവരും ഉള്ള ഒരു അന്തരീക്ഷത്തിലായിരുന്നു ഞാൻ വളന്നത്‌ എന്നതു കൊണ്ടും, വായനയോടുള്ള അതിയായ താൽപര്യ്ം കൊണ്ടുമാവാം അങ്ങനെ വന്നത്‌. എന്തായാലും, എന്റെ സുഹ്രുത്തുക്കളുടെ അടുത്ത്‌ എത്തിപ്പെട്ടതിൽ ഇതിലൊന്നിനും വല്യ പങ്കില്ലായിരുന്നു; എന്നു മുഴുവനും പറഞ്ഞുകൂടാ- ഞാൻ ഗുരു നിത്യയുടെ ചുരുക്കം ചില പുസ്തകങ്ങൾ വായിച്ചിരുന്നു. മതത്തിന്റെ ചട്ടകൂടുകൾക്കുള്ളിൽ നിന്നും മാറി നിന്നു ചിന്തിക്കുന്ന, സാധാരണക്കരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണു ഞാൻ അദ്ദേഹത്തെക്കണ്ടതു. മതവിശ്വാസങ്ങളെ ലാഖവത്തോടെ കണ്ടിരുന്ന എന്നെ അദ്ധേഹം ഹ്രുദയപൂർവ്വം സ്വാഗതം ചെയ്തു! കായബലം കൊണ്ടു ആൾക്കൂട്ടത്തെ നിയന്ത്രിക്കൻ കഴിയാത്തവൻ കണ്ടുപിടിച്ച ശക്തിയുള്ള ഒരു ആശയമാണു മതം എന്നാണു എന്നും ഞാൻ വിശ്വസിക്കുന്നതു.&lt;br /&gt;&lt;br /&gt;ഗുരുകുലത്തിൽ എത്തുന്നതു മുൻപ്‌ ഞാൻ ചില NGO കളുമായി സഹകരിച്ചിരുന്നു. അതുപോലെ ചില കലാ പ്രവർത്തനങ്ങളോടും. പക്ഷെ ഉത്കൃഷ്ടമായ ആശയങ്ങളുടെ മറവിൽ, സാമൂഹികമ ചിട്ടവട്ടങ്ങളോടു കലഹിച്ച്‌ സ്വാതന്തൃയം പ്രഖ്യാപിക്കാൻ കൊതിച്ചു, വീടും, നാടും വിട്ടു വന്ന ചെറുപ്പക്കാരായിരുന്നു അവിടെ കൂടുതലും. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും, സ്വന്തം ഇഷടങ്ങളുടെ സാഫല്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, വളർത്തി വലുതാക്കിയവരെ കണ്ണീർ കുടിപ്പിച്ചു നേടുന്ന സ്വാതന്തൃയത്തിനു ഒരു മഹത്വവും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അനുസരണയിലൂടെയും, സഹനത്തിലൂടെയും കടന്നുപോയി, തെളിഞ്ഞ ബുദ്ധിയോടെ സ്വതന്തൃയ്ത്തിൽ എത്തിചേരാം എന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ അതിനു മനസ്സിനു നല്ല ബലം വേണം. എനിക്കു ആ ബലം കിട്ടിയതു ഗുരുകുലത്തിൽ വെച്ചു ആദ്യം വായിച്ച പുസ്തകത്തിൽ നിന്നാണു -"മിലരേപ".&lt;br /&gt;&lt;br /&gt;പുലർകാലങ്ങളിലെ ധ്യാനത്തിനു ശേഷം, ഗുരു രണ്ടു മണിക്കൂറോളം നീളുന്ന class എടുക്കും. ചുട്ടുമിരിക്കുന്നവർ അതു എഴുതിയെടുക്കും.. ഞാൻ മിക്കപ്പോഴും എഴുതാറില്ലായിരുന്നു. ഒരിക്കൽ ജോസെഫേട്ടൻ എന്നോടും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചുകൊണ്ടു കണ്ണടച്ചു കാണിച്ചു. പക്ഷെ കാണേണ്ട ആൾ അതു കണ്ടു! അതിനു ശേഷം, ഗുരുവിന്റെ ക്ലാസുകളുടെ manuscript, computerൽ ടൈപ്പ്‌ ചെയ്തു print എടുത്ത്‌ അടുത്ത ദിവസം ഗുരുവിനെ ഏൽപ്പിക്കണമായിരുന്നു. മിക്കപ്പോഴും, ഗുരു എഴുതുന്ന പുസ്തകങ്ങളായിരിക്കും..അക്കാലത്തു ബൃഹദാരണ്യകോപനിഷദ്‌ ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നതു. അതിലെ ഉപമകളും, വ്യഖ്യാനങ്ങളും ഗുരു modern scienceഉമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട്‌ അറിയാതെ എന്റെ മനസ്സിലെ ജിജ്ഞാസ ഉണർത്തി. പിന്നെ, പിന്നെ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിക്കാൻ തുടങ്ങി. ഉപനിഷദുക്കളും, psychologyഉം, physicsഉം എല്ലാം ഞാൻ പുതിയ ഒരു ബോധത്തോടെ കാണാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;കൂടുതൽ വായിക്കുന്തോറും, artഉം, musicഉം, scienceഉം, politicsഉം എല്ലാം തുടങ്ങുന്നതു psychologയിൽ നിന്നാണെന്നു തോന്നിപ്പോയി...അക്കാലത്തു Science and psyche എന്നൊരു പുസ്തകം വായിച്ചതോർക്കുന്നു. പക്ഷെ സങ്കീണ്ണമായ ചില പ്രശ്നങ്ങളുടെ മുൻപിൽ psychology, parapsychologyയിൽ എത്ത്കയും, physics, metaphysics ൽ എത്തുകയും ചെയ്യുന്നതു കണ്ടപ്പോൾ വീണ്ടും ആ പഴയ പ്രശ്നം എന്റെ മനസ്സിൽ വന്നു. "യഥാർത്തത്തിൽ ദൈവം ഉണ്ടോ?". ഒരു ദിവസം രാവിലെ ഗുരു painting ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു. ഒരു മറുപടിയും വരാഞ്ഞതു കൊണ്ട്‌, കേട്ടുകാണില്ല എന്നു കരുതി ഒന്നു കൂടി ചോദിച്ചു..പക്ഷെ മറുപടി കിട്ടിയില്ല. പക്ഷെ കുറെ നാളുകൾക്കു ശേഷം ഗുരു അതിനു മറുപടിയായി ഒരു പുസ്തകം എഴുതി. പക്ഷെ ഞാൻ ഇതു വരെ അതു വായിച്ചിട്ടില്ല!&lt;br /&gt;&lt;br /&gt;എന്തോ ആ ചോദ്യത്തിനുത്തരം എന്റെ ഉള്ളിൽ നിന്നു വന്നതു ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഉത്തരം വളരെ ലളിതം- ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..&lt;br /&gt;&lt;br /&gt;എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു. ഞാൻ ആയിടെക്കു "മൗനമന്ദഹാസം" എന്ന പേരിൽ ഗുരു തർജമ ചെയ്ത "Zen Flesh and Zen Bones" എന്ന ചെറു പുസ്തകം വായിക്കാൻ ഇടയായി. അതുവായിച്ചു കഴിഞ്ഞു ഞാൻ Libraryൽ ഒരു പകൽ മുഴുവനും ധ്യാനതിൽ ഇരുന്നു, അല്ല ഇരുന്നു പോയി! ആ പുസ്തകത്തിനു ഒരു മനുഷ്യനെ Hipnotise ചെയ്യണുള്ള ശേഷി ഒന്നുമില്ല.. പക്ഷെ ധ്യാനം എന്റെ ഉള്ളിൽ സ്വയം ഉണ്ടായതു അന്നാണു. മൗനത്തിന്റെ ആഴം ഞാൻ അറിഞ്ഞു.&lt;br /&gt;&lt;br /&gt;യാത്ര -3&lt;br /&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞ കുറിപ്പിൽ മഞ്ജനകരയിലെ എന്റെ ജീവിതത്തേക്കാൾ, എന്റെ ചിന്തകളെപ്പറ്റിയാണു കൂടുതലും എഴുതിയത്‌. ഈ post കൾ തുടർന്നു വായിക്കുമ്പോൾ എന്റേതായ നിരീക്ഷണങ്ങൾ കുറേ വന്നേക്കം. എല്ലാ നിരീക്ഷണങ്ങളും, വ്യഖ്യാനങ്ങളും അതു പറയുന്ന ആളുടെ ചിന്തകളുടെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ? അതുകൊണ്ടു മാത്രമാണു അത്രയും എഴുതിയതു- എന്നെക്കുറിച്ചു നിങ്ങൾക്കു ഒരു സങ്കൽപം ഉണ്ടാവാൻ വേണ്ടി മാത്രം.&lt;br /&gt;&lt;br /&gt;ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത, വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണു ഞാൻ. 10-12 വർഷം മുൻപ്‌, പഠനം കഴിഞ്ഞു, അധികമാരുടെയും സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കേണ്ടുന്ന ചുമതലയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടാവാൻ സാധ്യതയുള്ള എല്ല വിഹല്വതകളും ഉള്ള ഒരാൾ. പക്ഷെ ഇപ്പോൾ, ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു. പക്ഷെ, എല്ലാം വിധിപോലെ നടക്കും എന്നു കരുതി നിഷ്ക്രിയനായി ഞാൻ ഇരിക്കുന്നില്ല. ചെയ്യാനുള്ള കടമകളും, കർത്തവ്യങ്ങളും ചെയ്യുന്നു. ചിലപ്പോൾ ഒക്കെ മടുപ്പു തോന്നാറുണ്ട്‌, എന്നാലും പിൻ തിരിയില്ല. ആ സ്തൈര്യം എനിക്കുണ്ടായത്‌, മഞ്ജനകരയിലെ കുന്നിഞ്ചെരുവുകളീടെ, ഏറെ ദൂരം മനസ്സിലൊന്നുമില്ലാതെ വെറുതെ നടന്നപ്പോൾ ആയിരിക്കണം.&lt;br /&gt;&lt;br /&gt;പ്രഭാതങ്ങളിലുള്ള ഗുരുവിന്റെ class നടക്കുമ്പോൾ, ഒരു 11 മണിയോടടുപ്പിച്ച്‌, Fernhill ലെ postman അന്നത്തെ തപാലുമായി വരും. ലോകത്തിന്റെ പല കോണിൽ നിന്നും ആൾക്കാർ അയക്കുന്ന കത്തുകൾ, പുസ്തകങ്ങൾ ഒക്കെ കാണും. ചിലപ്പോൾ money orderകളും. അതെല്ലാം ഏൽപ്പിച്ചു കഴിഞ്ഞാൽ, postman, അടുക്കളയിൽ പോയി ഭക്ഷണം സ്വയം എടുത്തു കഴിച്ചിട്ടു പോകും. എന്തെങ്കിലും കാറണവശാൽ, postman വന്നില്ലെങ്കിൽ, class കഴിഞ്ഞു ഞാനും, മോഹനൻ ചേട്ടനോ, അല്ലെങ്കിൽ പ്രമോദ്‌ ചേട്ടനും കൂടി, മഞ്ജനകരൈയിൽ നിന്നും താഴൊട്ടു നടന്നു post officeലേക്കു പോവും.. വന്നാലും class കഴിയുമ്പോൾ ഞങ്ങൾ പുറത്തേക്കു നടക്കാൻ പോവും. അങ്ങനെ നടക്കുമ്പോൾ പ്രമോദ്‌ ചേട്ടനാണു കൂടെയുള്ളതെങ്കിൽ വൈകിട്ടു marketൽ പോകുമ്പോൾ അടുക്കളയിലേക്കു വാങ്ങേണ്ടുന്ന സാധനങ്ങളെക്കുറിച്ചു പറയും, മോഹനൻ ചേട്ടനാണെങ്കിൽ "Crime and Punishment" പോലെയുള്ള ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചു പറയുകയും, മനുഷ്യന്റെ sex നോടുള്ള അമിത താൽപര്യത്തിൽനിന്നുമാണു എല്ലാ crime ഉം ഉണ്ടാകുന്നത്‌ എന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ചേട്ടൻ ഒരേ സമയം philosophy ഇഷ്ടപ്പെടുകയും, പക്ഷെ അതു മനുഷ്യന്റെ ജീവിതത്തിൽ apply ചെയ്യാൻ വേണ്ടി പറയുന്നത്‌ ഫലിക്കില്ല എന്നും വിശ്യസിച്ചിരുന്ന ഒരാളായിട്ടാണു എനിക്കു തോന്നിയിരുന്നതു. സ്വന്തം അഭിപ്രായങ്ങൾ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ്‌, അതു ശരിയാണെന്നു സ്ഥാപിക്കാൻ ആവേശതോടെ സം സാരിക്കുന്ന ഒരാൾ. എനിക്കിഷ്ടമായിരുന്നു, മോഹനൻ ചേട്ടനെ.. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ ശരിക്കും നേരിടേണ്ടി വന്ന ഒരു tutorial അധ്യാപകൻ അങ്ങനെയൊക്കയേ സം സാരിക്കു എന്നാണു എനിക്കു തോന്നുന്നത്‌.&lt;br /&gt;&lt;br /&gt;post officeൽ പോയി കത്തുകൾ ഉണ്ടോ എന്നന്വേഷിച്ചു അതുമായി ഞങ്ങൾ പിന്നെയും മുന്നോട്ടു നടക്കും. post officeന്റെ തൊട്ടപ്പുറതുകൂടി റെയിൽപാത കടന്നു പോകുന്ന ഒരു ചെറിയ തുരങ്കമുണ്ട്‌. അതിലൂടെ നടക്കാൻ എനിക്കൊരു പ്രത്യേക ഇഷ്ടമായിരുന്നു. തുരങ്കം കഴിഞ്ഞു ഒരു തിരിവു കഴിഞ്ഞാൽ ഊട്ടി തടാകം ആണു. റെയിൽ പാത കടന്നു പോകുന്ന തടാകത്തിന്റെ വശത്തു പൊതുവെ സന്ദർശകർ കുറവായിരിക്കും. അലഞ്ഞു നടക്കുന്ന കുതിരകളോ, കഴുതകളോ അല്ലെങ്കിൽ കുടിച്ചു ബോധം കെട്ടുറങ്ങുന്ന ചിലരോ മാത്രം കാണും അവിടെ.. തടാകം കല്ലു കെട്ടി തിരിച്ചിട്ടുണ്ട്‌. അവിടെ തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഞങ്ങൾ ഇരിക്കും..,. . കുറേ നേരം ഒന്നും മിണ്ടാതെ.. കാറ്റാടി മരങ്ങളും, മഞ്ഞ നിറത്തിലുള്ള പൂക്കളും നിറഞ്ഞ അവിടെ ഇരിക്കുമ്പോൾ ചില English Cinemaകളിൽ കാണിക്കാറുള്ള Scotlandലെ തടാക തീരങ്ങൾ ഓർമ്മ വരും..&lt;br /&gt;&lt;br /&gt;യാത്ര -4&lt;br /&gt;തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഇരിക്കുമ്പോൾ മനസ്സു മിക്കപ്പോഴും ശൂന്യമായിരിക്കും. ഇരിക്കുന്നതിനടുത്ത്‌ ആരെങ്കിലും കള്ളു കുടിച്ചു കിടക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ മനസ്സിൽ അവരെക്കുറിച്ചും, ജീവിതത്തെക്കുറിച്ച്‌ അവരുടെ ചിന്തകൾ എന്തായിരിക്കും എന്നൊക്കെ ആലോചിക്കും. പിന്നെ തടാകത്തിന്റെ അങ്ങേക്കരയിൽ കൂട്ടം കൂടി നിൽക്കുന്ന സഞ്ചാരികളെ നോക്കിയിരിക്കും. അക്കൂട്ടത്തിൽ സുന്ദരികളായ പെൺകുട്ടികളെക്കാണുമ്പോൾ ഉള്ളിൽ ഒരു ഊഷ്മളത തോന്നും...ഒരു നല്ല കൂട്ടുകാരി വേണമെന്നു അന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌ - നിറുത്തതെ സം സാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഒരു കൂട്ടുകാരി.. പക്ഷെ ഞാൻ ആ മോഹം എന്റെ സ്വപ്നങ്ങളിൽ തന്നെ അടക്കി. ഒരു തമാശക്കു എനിക്കാരേയും പ്രേമിക്കാൻ കഴിയില്ലായിരുന്നു. സ്നേഹിച്ചിട്ടു നഷ്ടപ്പെടുന്നതെനിക്കു താങ്ങാനാവില്ലാ എന്നാണു അന്നു ഞാൻ സ്വയം കരുതിയിരുന്നത്‌. പിന്നീടു വർഷങ്ങൾക്കു ശേഷം "ഒരേ കടൽ" എന്ന cinema കണ്ടപ്പോൾ എനിക്കു തോന്നി, മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രവും അത്തരം ഒരു ഭയം കൊണ്ടുനടക്കുന്നുവേന്ന്. അതിൽ മമ്മുട്ടിയുടെ കഥാപാത്രം അത്തരം ബന്ധങ്ങളിൽ നിന്നും രക്ഷ നേടാൻ അരാജകത്വുത്തിന്റെ വഴി തിരഞ്ഞെടുത്തു; ഞാൻ സ്വയം ഒരു ഉൾവലിയൽ നടത്തി.&lt;br /&gt;&lt;br /&gt;കുറേ നേരം അവിടെയിരുന്നിട്ടു ഞങ്ങൾ തിരിച്ചു വന്ന വഴിയെ നടക്കും.. ഗുരുകുലത്തിലേക്കു പോകേണ്ടുന്ന വഴിയെത്തുമ്പോൾ കൂടെയുള്ള്‌ ആൾ മിക്കവാറും ഗുരുകുലത്തിലേക്കു പോവും. ഞാൻ ഊട്ടി റെയിൽപാതയിലൂടെ കുറേക്കൂടി മുന്നോട്ടു നടക്കും..sterling Resortന്റെ പുറകിലുള്ള കുന്നിൻ ചരുവിലൂടെ കടന്നു പോകുന്ന റെയിൽപാതക്കു, അവിടെ തൊട്ടടുത്ത്‌ ഒരു stop ഉണ്ട്‌- പ്രസിദ്ധമായ ഊട്ടി Lovedale School ന്റെ അടുത്തുള്ള സ്റ്റോപ്‌.(lovedale തന്നെയാണോ എന്നിപ്പോൾ ഒരു സംശയം, അതൊ Lawrence സ്കൂളോ? മറവി കൂടി വരുന്നു.) അവിടെ, മിക്കവാറും വിജനമായ ആ station ന്റെ പരിസരത്തു കുറേ നേരം ഇരിക്കും. ചിലപ്പോൾ ഗുരുകുലത്തിൽ പൂക്കളുമായി വരുന്ന അണ്ണനെ അവിടെ വെച്ചു കാണാറുണ്ട്‌..നല്ല മണമുള്ള മുല്ലപ്പൂവുകൾ. കുറച്ചു നേരം അവിടെ ഇരുന്നിട്ടു school ന്റെ അടുത്തുകൂടി തിരിഞ്ഞു Fernhill ലേക്കു പോവുന്ന വഴിയെ നടക്കും. അതു വഴി പോയാൽ ഏറെ നേരം എടുക്കും ഗുരുകുലത്തിൽ എത്തിച്ചേരാൻ..&lt;br /&gt;&lt;br /&gt;സ്കൂളിന്റെ അവിടെനിന്നും മഞ്ജനകരൈയിലേക്കെത്തുന്ന ആ വഴിയാണു ഊട്ടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വഴി. രണ്ടുവശത്തും, കൂറ്റൻ ഓക്കു മരങ്ങൾ നിറഞ്ഞ പ്രശാന്തമായ ആ വഴിയിലൂടെ നടക്കുക ഒരു അനുഭവം തന്നെയാണു. പൊതു വളരെ വിജനമായിരിക്കും ആ വഴി. ഒരു 10-15 minute നടന്നാൽ, വെള്ള നിറത്തിലും, ഒരു തരം നരച്ച പച്ച നിറത്തീലും അടുക്കിവെച്ചിരിക്കുന്ന പെട്ടികൾ പോലെ വീടുകൾ Fernhillഇന്റെ ചരുവികളിൽ കാണാം. അതു വഴി മുകളിലേക്കു കയറിയാൽ ഗുരുകുലത്തിന്റെ പുറകിലുള്ള തേയിലതോട്ടത്തിനടുതെത്താം. നടന്നു വന്ന വഴിയിൽ നിന്നും, ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപ്‌, ഒരു ചെറിയ നീർച്ചാലിനു കുറുകെ ഉള്ള പാലം കടന്നു വിശാലമായ ഒരു പുൽമേട്ടിലൂടെ കടന്നു പോവണം. 1-2 കിലോമീറ്റർ നീളത്തിൽ വലിച്ചു കെട്ടിയിരുക്കുന്ന അയയിൽ തുണികൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം. പശുക്കളും, ചെമ്മരിയാടുകളും കൂട്ടമായി മേയുന്നതും കാണാം. തണുപ്പുകാലങ്ങളിൽ, മഞ്ഞിന്മറക്കപ്പുറത്തു കൂടി അതു കാണുന്നതു മനസ്സിനെ ഒരു തരം മായിക ലോകത്തെത്തിക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;ഗുരുകുലത്തിൽ വരുന്ന ആൾക്കാരിൽ എനിക്കടുപ്പം തോന്നുന്നവരെയും കൊണ്ടു ഞാൻ അതു വഴി നടക്കാറുണ്ട്‌. കുറേ ദൂരമുള്ളതുകൊണ്ട്‌, പലർക്കും മടി തോന്നുമായിരുന്നെങ്കിലും, എന്റെ സൗഹാർദ്ദപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി കൂടെ വരുമായിരുന്ന പലരും, പിന്നീടു കത്തയക്കുമ്പോൾ ആ വഴിയെക്കുറിച്ചും, അതു വഴി നടന്നതിനേക്കുറിച്ചും ഒരു തരം ഗ്രഹാതുരത്യത്തോടെ എഴുതാറുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കൽ,ഉമേഷ്‌ എന്നൊരു ഗുരുകുല സുഹ്രുത്തും ഞാനും കൂടി വളരെ പുലർച്ചേ അതു വഴി നടന്നു. ന ല്ലൊരു, പുല്ലംകുഴൽ വായനക്കാരനായിരുന്നു അവൻ. കണ്ടാൽ ക്രുഷ്ണവർണമാർന്ന, അലസമായി വളർത്തിയ മുടിയുള്ള ഒരു സുന്ദരൻ. ആ പുലർച്ചേ, കിഴക്കു സൂര്യന്റെ സ്വൃണ്ണ വെളിച്ചം, മഞ്ഞിൻ പുകക്കുള്ളിലൂടെ ഒരു തിളക്കത്തോടെ വന്നു മുഖത്തു വീഴുമ്പോൾ അവൻ പ്രഭാതരാഗങ്ങളിലൊന്നിൽ ആ മുളം കുഴലൂതി. നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി. ആ രാഗം വായിച്ചു തീന്നപ്പോഴേക്കും എന്റെയും,അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ നിമിഷം അവൻ എന്റെ ആജന്മസഹോദരനായി. &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-2472677477763162243?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2472677477763162243'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2472677477763162243'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_26.html' title='മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...-ഷൈന്‍'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_dKSWH-YIo68/SsY1pJvPt-I/AAAAAAAAAT4/lhI7TY9hHrI/s72-c/shine.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-8561410987825269632</id><published>2009-09-26T23:22:00.000-07:00</published><updated>2009-10-02T10:19:31.915-07:00</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='online'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='ezhuthu'/><category scheme='http://www.blogger.com/atom/ns#' term='sathya narayanan'/><title type='text'>രണ്ടു കവിതകള്‍ - സത്യനാരായണൻ</title><content type='html'>&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;sathya narayanan&lt;/strong&gt;&lt;/span&gt;&lt;br /&gt;വെളുപ്പിലെ കറുപ്പ്‌&lt;br /&gt;വെറുതെയാകുമ്പോൾ&lt;br /&gt;കറുത്ത കടലാസിൽ&lt;br /&gt;കറുത്ത മഷികൊണ്ടെഴുതാം&lt;br /&gt;ഓ! അതും വ്യർത്ഥമാണ്‌&lt;br /&gt;ഞെരിച്ചമർത്തി കൊന്ന&lt;br /&gt;മിനറൽവാട്ടർകുപ്പി&lt;br /&gt;വലിച്ചെറിഞ്ഞ ചെവിത്തോണ്ടി,&lt;br /&gt;ബീഡികുറ്റി, ബസ്‌ ടിക്കറ്റ്‌&lt;br /&gt;എല്ലാം വെറുതെയാകുന്നു&lt;br /&gt;മാടിനെ നിറച്ച ലോറി&lt;br /&gt;പറിച്ചെടുത്ത കോഴിത്തൂവൽ&lt;br /&gt;കശാപ്പുശാലയിലെ മണം&lt;br /&gt;കുഴിച്ചുമൂടിയ കിനാവുകൾ&lt;br /&gt;നിഴലുകൾ, പ്രേതങ്ങൾ&lt;br /&gt;ഓ! അടയാളങ്ങൾ&lt;br /&gt;എല്ലാം വ്യർത്ഥമാണ്‌&lt;br /&gt;വീണ്ടുമൊരു വൈകുന്നേരം&lt;br /&gt;ശവവണ്ടിയ്ക്ക്‌ പിറകേ പോകാം&lt;br /&gt;വിലപിക്കാം&lt;br /&gt;കല്ലാര്റയിൽ പൂക്കളർപ്പിക്കാം&lt;br /&gt;ഒടുവിൽ, ഒറ്റയ്ക്കിരിക്കുമ്പോൾ&lt;br /&gt;ശൂന്യത ശ്വാസം മുട്ടിക്കുമ്പോൾ&lt;br /&gt;അടക്കിപ്പിടിച്ച വൃത്തികേട്‌&lt;br /&gt;വീണ്ടും തൊണ്ടയിൽ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സി.പി.എം&lt;/span&gt;&lt;br /&gt;സത്യനാരായണൻ&lt;br /&gt;ഇതൊരു റോഡാണ്‌&lt;br /&gt;റോഡിൽ നിയമങ്ങളുണ്ട്‌&lt;br /&gt;വേഗത ആപത്ത്‌&lt;br /&gt;പണ്ടേയുള്ള നിയമമാണ്‌&lt;br /&gt;ഉഗ്രവേഗതയിൽ&lt;br /&gt;കാറ്‌ പറത്തി&lt;br /&gt;ചിറകൊടിഞ്ഞവൻ ബുദ്ധദേവ്‌.&lt;br /&gt;ഈ റോഡിൽ ഗട്ടറുണ്ട-&lt;br /&gt;തിലഴിമതിയുടെ ചെളിവെള്ളം&lt;br /&gt;കുഴിയിൽ വീണത്‌ പിണറായി&lt;br /&gt;പിന്നാലെ വന്നവരും വീണു&lt;br /&gt;വീണവർ പറഞ്ഞു "വീണിട്ടില്ല"&lt;br /&gt;ഇതൊരു റോഡാണ്‌&lt;br /&gt;ട്രാഫിക്ക്‌ പോലീസുണ്ട്‌&lt;br /&gt;സർവസമ്മതൻ കാരാട്ട്‌&lt;br /&gt;പ്രകാശം പരത്തേണ്ടയാൾ&lt;br /&gt;വഴികാട്ടിയാകേണ്ടയാൾ-&lt;br /&gt;ക്കൊരു പലക നഷ്ടപ്പെട്ടു&lt;br /&gt;'സ്റ്റോപ്പെ'ന്നെഴുതിയ പലക&lt;br /&gt;പലരും നടന്ന റോഡാണ്‌&lt;br /&gt;ഒരിക്കളൊരാൾ വന്നു&lt;br /&gt;ജനങ്ങൾ വിളിച്ചു 'മിശിഹ'&lt;br /&gt;അയാൾ പറഞ്ഞു&lt;br /&gt;'ഇത്‌ കിഴക്കോട്ടുള്ള റോഡാണ്‌,&lt;br /&gt;വരൂ, ഉദയം കാണിക്കാം'&lt;br /&gt;അയാൾ നടന്നു&lt;br /&gt;ജനങ്ങൾ പൈന്തുടർന്നു.&lt;br /&gt;കുറച്ച്‌ ദൂരം പിന്നിട്ടു&lt;br /&gt;അച്യുതാന്ദൻ നിന്നു&lt;br /&gt;കണ്ണുകളിറുക്കിയടച്ച്‌&lt;br /&gt;ഇരുകൈകളാൽ വാപൊത്തി&lt;br /&gt;മേൽപോട്ടുയർന്ന്‌ ചാടി&lt;br /&gt;മിശിഹാ മറഞ്ഞു&lt;br /&gt;ജനങ്ങൾ ചുറ്റിനും നോക്കി&lt;br /&gt;എവിടെ അയാൾ ?&lt;br /&gt;ഇതാണോ ഉദയം?&lt;br /&gt;ജനങ്ങൾ അന്തിച്ചു&lt;br /&gt;ജാഗ്രതാ ബോർഡുകളിൽ&lt;br /&gt;എ.കെ.ജിയുടെ പേര്‌&lt;br /&gt;മാഞ്ഞ്‌ തുടങ്ങുന്നു&lt;br /&gt;വഴിവക്കിൽ&lt;br /&gt;'മൂലധനം'കത്തുന്നു&lt;br /&gt;റോഡ്‌ തകരുന്നു&lt;br /&gt;സഖാക്കളേ, ഉണരൂ&lt;br /&gt;അറ്റകുറ്റ പണികൾക്ക്‌ നേരമായ്‌&lt;br /&gt;വരൂ, കനത്ത മഴയിലും&lt;br /&gt;ഒന്നിച്ചു പണിയാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-8561410987825269632?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8561410987825269632'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8561410987825269632'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_38.html' title='രണ്ടു കവിതകള്‍ - സത്യനാരായണൻ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-8748977482974490547</id><published>2009-09-26T23:19:00.000-07:00</published><updated>2009-10-02T10:24:30.729-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ezhuth'/><category scheme='http://www.blogger.com/atom/ns#' term='m p sasidharan'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='ezhuthu'/><title type='text'>-കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ  നീന്തുകയായിരുന്നു......എം.പി.ശശിധരൻ</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsY3GsOHREI/AAAAAAAAAUI/Z7sZ5SAjkEg/s1600-h/m+p+sasi.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 73px; FLOAT: left; HEIGHT: 73px; CURSOR: hand" id="BLOGGER_PHOTO_ID_5388054592284476482" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/SsY3GsOHREI/AAAAAAAAAUI/Z7sZ5SAjkEg/s320/m+p+sasi.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/Sr8EVlVBjDI/AAAAAAAAAQQ/6-Q99QIKwXc/s1600-h/m+p+sasi.jpg"&gt;&lt;/a&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;m p sasidharan&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt; &lt;/div&gt;&lt;div&gt;കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ നീന്തുകയായിരുന്നു......&lt;br /&gt;വൈ കുന്നേരത്തെ തിരക്കിലേക്കാണ്‌ ലോഹിതമോഹൻ വന്നു ചേർന്നത്‌. കമഴ്ത്തിയിട്ടൊരു തോണിക്കരികിലിരുന്ന് അയാൾ അസ്തമയം കണ്ടു.തീരമൊഴിഞ്ഞിട്ടും നിലാവ്‌ വീണിട്ടും അയാളാ ഇരിപ്പ്‌ തുടർന്നു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു അയാൾക്ക്‌.എത്ര നേരമെങ്കിലും വെറുതെയിരിക്കാൻ അയാൾക്കൊരു വിഷമവുമില്ല.&lt;br /&gt;&lt;br /&gt;ഉറക്കം വന്നു തുടങ്ങിയപ്പോൾ ലോഹിതമോഹൻ തോണിക്കരികിൽ കിടന്നു. നേർത്ത കാറ്റിന്റെ ഉപ്പു കലർന്ന താരാട്ട്‌ നുണഞ്ഞ്‌ അയാളുറങ്ങി.&lt;br /&gt;&lt;br /&gt;തുടരെത്തുടരെയുള്ള ചങ്ങലക്കിലുക്കമാണ്‌ ലോഹിതമോഹനെ ഉണർത്തിയത്‌.&lt;br /&gt;&lt;br /&gt;തന്റെ നേർക്ക്‌ നടന്നു വരുന്ന രണ്ടു പോലീസുകാരെയാണ്‌ നിലാവിന്റെ വെളിച്ചത്തിൽ അയാൾ കണ്ടത്‌. പിന്നീട്‌ അവരുടെ കൈകളിലെ ചങ്ങലകളിൽ കുരുങ്ങി നിൽക്കുന്ന സിംഹത്തെക്കണ്ട്‌ ലോഹിതമോഹനിൽ ഭയത്തോടൊപ്പമൊരു സംശയവുമുണർ ന്നു.&lt;br /&gt;&lt;br /&gt;പോലീസ്‌ നായയല്ലാതെ പോലീസ്‌ സിംഹവുമുണ്ടോ!!!&lt;br /&gt;&lt;br /&gt;ആലോചിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല.പോലീസുകാരുടെ കൈകളിൽ നിന്നും ചങ്ങലകളഴിഞ്ഞു.&lt;br /&gt;&lt;br /&gt;ലോഹിതമോഹൻ ഓടാൻ തുടങ്ങി.സിംഹത്തിന്റെ കിതപ്പുകൾ അയാളുടെ വേഗം കൂട്ടിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;നഗരവും ഗ്രാമവും പിന്നിട്ട്‌ ലോഹിതമോഹൻ കുന്നിൻ മുകളിലേക്കോടിക്കയറി. നിറുകയിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ഒഴിഞ്ഞു കിടക്കുന്ന കശുമാവിൻ തോപ്പൂ കണ്ടു. ഒരു കശുമാവിനു കീഴെയിരുന്ന് അയാൾ കിതപ്പാറ്റി. പച്ച വയലുകളുടെ താഴ്‌വാരം അയാൾക്ക്‌ കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;നോക്കിയിരിക്കേ വയൽ വരമ്പിലൂടെ ഒരു പെണ്ണു നടന്നു വരുന്നത്‌ ലോഹിതമോഹൻ കണ്ടു.അവളുടെ തലയിലെ വലിയ കൂടയും കൂടയിൽ മയങ്ങുന്ന സിംഹവും അവൾ ക്കു പിന്നിൽ നടന്നു വരുന്ന പോലീസുകാരും പിന്നീടയാളുടെ കണ്ണിൽ പെട്ടു.&lt;br /&gt;&lt;br /&gt;കൗസല്യയായിരുന്നു അത്‌.അതോടെ ലോഹിതമോഹന്റെ സംശയങ്ങൾ തീർ ന്നു .&lt;br /&gt;കൗസല്യയിൽ മയങ്ങാത്ത ഏതു സിംഹമുണ്ട്‌! &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-8748977482974490547?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8748977482974490547'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8748977482974490547'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_7994.html' title='-കടൽതീരത്ത്‌ പരന്ന നിലാവിൽ തിരകൾ  നീന്തുകയായിരുന്നു......എം.പി.ശശിധരൻ'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_dKSWH-YIo68/SsY3GsOHREI/AAAAAAAAAUI/Z7sZ5SAjkEg/s72-c/m+p+sasi.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-4521626866056105567</id><published>2009-09-26T23:13:00.000-07:00</published><updated>2009-10-17T10:22:40.488-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='malayalam'/><category scheme='http://www.blogger.com/atom/ns#' term='shine'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒന്നും മിണ്ടാതെ രണ്ടുപേര്‍-ഷൈന്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsY2lTkTGzI/AAAAAAAAAUA/gzgmes3BTjs/s1600-h/shine.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 166px; FLOAT: left; HEIGHT: 166px; CURSOR: hand" id="BLOGGER_PHOTO_ID_5388054018730957618" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsY2lTkTGzI/AAAAAAAAAUA/gzgmes3BTjs/s320/shine.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_dKSWH-YIo68/Sr8DiZBDcSI/AAAAAAAAAQI/VfPeQlfDtuA/s1600-h/shine.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;shine&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ ഞങ്ങളുടെ മേൽ വീഴുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മഴ പെയ്തു തോർന്നിട്ട്‌ അധികം നേരമായിരുന്നില്ല..&lt;br /&gt;&lt;br /&gt;ഒന്നും മിണ്ടാതെ ഞങ്ങൾ രണ്ടുപേരും കുറെ ദൂരം നടന്നു..&lt;br /&gt;&lt;br /&gt;നാളെ ഞാൻ ഇവിടെ നിന്നും പോവുകയാണു..പലതും പറയണമെന്നുണ്ട്‌.. പക്ഷെ ധൈര്യ്യം ഇല്ല...അതൊ മനസ്സിലെ സ്വപ്നലോകം ഉടഞ്ഞു പോകുമെന്ന പേടി കൊണ്ടാണോ..&lt;br /&gt;&lt;br /&gt;അവളും നിലത്തേക്കു മാത്രം നോക്കി നടന്നു..&lt;br /&gt;&lt;br /&gt;***********&lt;br /&gt;&lt;br /&gt;പിന്നെയും യാത്രകൾ.. ജീവിതം ഏതെല്ലാമോ വഴിയിലൂടെ, ആരോ നിശ്ചയിച്ചുറപ്പിച്ച പോലെ പോവുന്നു...&lt;br /&gt;&lt;br /&gt;അല്ലെങ്കിൽ തന്നെ, ജീവിതതോടു സമരം ചെയ്തു എല്ലം നേടാം എന്നുള്ള മോഹം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.. ഭാര്യ, കുട്ടികൾ, ജോലി...&lt;br /&gt;&lt;br /&gt;"ജീവിതം എങ്ങനെ ആസദ്യകരമാക്കാം" എന്നും മറ്റുമുള്ള ലേഖനങ്ങൾ വായിച്ചു എന്തൊക്കെയോ കാട്ടികൂട്ടി, ജീവിതം സുന്ദരം എന്നു സ്വയം വിശ്യസിപ്പിച്ചു കഴിയുന്ന ഒരു ദിവസം...&lt;br /&gt;&lt;br /&gt;ഭാര്യയും, ഞാനും കൂടി മഴ നനയാതിരിക്കാൻ Convent School ന്റെ മതിലിനോടു ചേർന്നു നടക്കുകയായിരുന്നു..&lt;br /&gt;&lt;br /&gt;വരാന്തയിൽ അവൾ.. കറുത്ത ശിരോവസ്ത്രത്തിനുള്ളിലെ മുഖം..&lt;br /&gt;&lt;br /&gt;അവൾ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ? അറിയില്ല..&lt;br /&gt;&lt;br /&gt;ഭാര്യയെ ചേർത്തു പിടിച്ചു നടക്കുമ്പോൾ, കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീണു എന്റെ ഉടുപ്പു നനയുന്നുണ്ടായിരുന്നു. &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-4521626866056105567?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/4521626866056105567'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/4521626866056105567'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_9453.html' title='ഒന്നും മിണ്ടാതെ രണ്ടുപേര്‍-ഷൈന്‍'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsY2lTkTGzI/AAAAAAAAAUA/gzgmes3BTjs/s72-c/shine.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-2110814145612197350</id><published>2009-09-25T11:07:00.000-07:00</published><updated>2009-10-02T10:28:08.733-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='kochi'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='sanathanan'/><category scheme='http://www.blogger.com/atom/ns#' term='film'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>കവിതകള്‍- സനാതനന്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_dKSWH-YIo68/SsY4DhiJiKI/AAAAAAAAAUQ/VsmavQ9y8Dc/s1600-h/sana.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 80px; FLOAT: left; HEIGHT: 104px; CURSOR: hand" id="BLOGGER_PHOTO_ID_5388055637387741346" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/SsY4DhiJiKI/AAAAAAAAAUQ/VsmavQ9y8Dc/s320/sana.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;sanathanan&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;പാറ&lt;br /&gt;&lt;/span&gt;മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന&lt;br /&gt;ഒരു പാറക്കഷണമുണ്ട്,&lt;br /&gt;വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..&lt;br /&gt;മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന&lt;br /&gt;തകരകൾക്കൊപ്പം അതും കൌതുകപൂർവം&lt;br /&gt;തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.&lt;br /&gt;മഴച്ചേറിൽ വഴുക്കി വഴുക്കി ആണുങ്ങൾ&lt;br /&gt;അതുവഴിയേ പോകുമ്പോഴൊക്കെ&lt;br /&gt;വെയിൽ കായാനിരിക്കുന്ന അരണകളെപ്പോലെ&lt;br /&gt;ഉപദ്രവിക്കുമോ ഈ മനുഷ്യരെന്ന്,&lt;br /&gt;തലചെരിച്ച് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.&lt;br /&gt;തോട്ടിൽകുളിച്ച് മുലക്കച്ചകെട്ടിപ്പോകുന്ന പെണ്ണുങ്ങളെ&lt;br /&gt;ഒളികണ്ണിട്ട് നോക്കുന്നതും എനിക്കറിയാം.&lt;br /&gt;മീശമുളച്ച ആണുങ്ങളെക്കണ്ടാൽ പേടിക്കും,&lt;br /&gt;മുലമുളച്ച പെണ്ണുങ്ങളെക്കണ്ടാൽ നാണിക്കും,&lt;br /&gt;എന്നല്ലാതെ&lt;br /&gt;എത്ര ഒഴിഞ്ഞ് നടന്നാലും സ്കൂൾപിള്ളേരെ&lt;br /&gt;കാലിൽ തടഞ്ഞ് വീഴിക്കും കള്ളക്കരുമാടി.&lt;br /&gt;മുട്ട് പൊട്ടിയ സങ്കടത്തിൽ നിർത്താതെ കരയുന്ന&lt;br /&gt;കുട്ടികളെ തണുപ്പിക്കാൻ അമ്മമാരെത്തും&lt;br /&gt;പാറത്തലയിൽ തല്ലുന്നതായി അഭിനയിക്കും.&lt;br /&gt;പാറയാണെങ്കിലും അമ്മമാരുടെ നാടകത്തിൽ&lt;br /&gt;തന്മയത്വത്തോടെ അതും പങ്കെടുക്കുന്നുണ്ടാവും.&lt;br /&gt;കുട്ടികൾ നിർത്തിയാലും തുടരുന്ന&lt;br /&gt;ഒരു പാറക്കരച്ചിൽ ഞാൻ കേട്ടിട്ടുണ്ട്.&lt;br /&gt;മഴപെയ്യുന്ന നാളുകളത്രയും നനഞ്ഞും&lt;br /&gt;ഇടവെയിൽ കാഞ്ഞും&lt;br /&gt;ഒരേ കിടപ്പ് കിടക്കും വഴിയിൽ.&lt;br /&gt;ഇടയ്ക്കിടെ കണ്ട് കണ്ടുള്ള പരിചയം കൊണ്ട്&lt;br /&gt;ചിലപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്.&lt;br /&gt;മഴ തീർന്നാൽ തലയിൽ&lt;br /&gt;മണ്ണിട്ട് ആളുകൾ വഴിനന്നാക്കും.&lt;br /&gt;അപ്പോഴും കേൾക്കാം ഒരു പാറക്കരച്ചിൽ...&lt;br /&gt;മഴപെയ്യുന്ന കാലമത്രയും പുറത്തേക്ക് വന്നോളാനും&lt;br /&gt;സ്കൂൾപിള്ളേരെ വഴിയിൽ വീഴിച്ചോളാനും&lt;br /&gt;ഏതോ അവതാരം വരം നൽകിയിട്ടുണ്ടാകും അതിന്...&lt;br /&gt;You might also like:&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പുഞ്ചിരി&lt;/span&gt;&lt;br /&gt;മഞ്ഞുമലകളുടെ മുകളറ്റം&lt;br /&gt;എല്ലാ കപ്പലുകളേയും നോക്കി&lt;br /&gt;പുഞ്ചിരിക്കുന്നുണ്ടാകും&lt;br /&gt;ശൂന്യശൂന്യമായ കടലിനുമുകളിൽ&lt;br /&gt;കാതങ്ങൾ ഓടിത്തളർന്ന&lt;br /&gt;ഏകാകിയായ കപ്പലുകൾ&lt;br /&gt;ആ പുഞ്ചിരിയിൽ പുളകം കൊള്ളുന്നുണ്ടാകും&lt;br /&gt;കപ്പിത്താന്മാരുടെ കണ്ണുവെട്ടിച്ച് ചിലതെങ്കിലും&lt;br /&gt;അതിന്റെ ലഹരിയിലേക്ക് ഒഴുകുന്നുണ്ടാകും&lt;br /&gt;ഒരുനിമിഷത്തേക്ക് കടൽ ഉണരും&lt;br /&gt;കരയിലേക്കെത്താത്ത നിലവിളികളെ&lt;br /&gt;വായ്പിളർന്ന് വിഴുങ്ങും...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;സംയമം&lt;br /&gt;&lt;/strong&gt;&lt;/span&gt;വീടില്ല,&lt;br /&gt;റോഡില്ല,&lt;br /&gt;ജോലിയില്ല,&lt;br /&gt;കൂലിയില്ല,&lt;br /&gt;ഞങ്ങൾക്ക്‌&lt;br /&gt;കടത്തിണ്ണയിൽ&lt;br /&gt;കടലുപോലെ സമയം.&lt;br /&gt;&lt;br /&gt;വീടുതരാം&lt;br /&gt;റോഡുതരാം&lt;br /&gt;ജോലിതരാം&lt;br /&gt;കൂലിതരാം&lt;br /&gt;സമയത്തിന്റെ കടലിൽ&lt;br /&gt;നിങ്ങൾ ചൂണ്ടലിട്ടു.&lt;br /&gt;&lt;br /&gt;ഞങ്ങൾ കൊതിപിടിച്ചു&lt;br /&gt;കൊടിപിടിച്ചു,&lt;br /&gt;ജയ്‌ വിളിച്ചു,&lt;br /&gt;വോട്ടുപിടിച്ചു,&lt;br /&gt;ബൂത്ത്‌ പിടിച്ചു,&lt;br /&gt;നിങ്ങൾ ജയിച്ചു.&lt;br /&gt;&lt;br /&gt;നിങ്ങൾക്ക്‌ കാറായി,&lt;br /&gt;വീടായി,&lt;br /&gt;പാറാവിനാളായി,&lt;br /&gt;ജോലികൊണ്ട്‌ തിരക്കായി,&lt;br /&gt;ഒന്നിനും നേരമില്ലാതായി&lt;br /&gt;എന്തൊരുമാറ്റം...&lt;br /&gt;&lt;br /&gt;ഞങ്ങൾക്കിന്നും വീടില്ല&lt;br /&gt;റോഡില്ല,&lt;br /&gt;ജോലിയില്ല,&lt;br /&gt;കൂലിയില്ല&lt;br /&gt;ഇപ്പോഴും&lt;br /&gt;കടലുപോലെ സമയം&lt;br /&gt;ഒരുമാറ്റവുമില്ല...&lt;br /&gt;&lt;br /&gt;&lt;br /&gt;നിങ്ങൾ വീണ്ടും ചൂണ്ടലിടൂ&lt;br /&gt;ഞങ്ങൾ കൊതിപിടിക്കാം&lt;br /&gt;കൊടിപിടിക്കാം&lt;br /&gt;ജയ്‌ വിളിക്കാം&lt;br /&gt;വോട്ടുപിടിക്കാം&lt;br /&gt;ബൂത്ത്‌ പിടിക്കാം&lt;br /&gt;നിങ്ങൾ ജയിക്കട്ടെ&lt;br /&gt;മാറ്റം മാറാതെയിരിക്കട്ടെ...&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒഴുക്കിൽ ഒരു പാറത്തം.&lt;/span&gt;&lt;br /&gt;&lt;br /&gt;മുറിവിൻ മൂർത്തിഞാൻ.&lt;br /&gt;അറിവിൻ പൂർത്തിയിൽ നി-&lt;br /&gt;ന്നടർന്ന്പോകയാൽ&lt;br /&gt;ഒഴുക്കിലേക്ക്&lt;br /&gt;തെറിച്ചുവീണു.&lt;br /&gt;&lt;br /&gt;ഉണ്ടെനിക്ക്&lt;br /&gt;മുറിവുകൾ തീർത്തൊരായിരം&lt;br /&gt;മുനകൾ, മുഖങ്ങൾ&lt;br /&gt;മുർച്ച,മൂപ്പുകൾ..&lt;br /&gt;പുഴയിൽ വീണൊരു&lt;br /&gt;വെറും കരിങ്കൽക്കഷണമായ്&lt;br /&gt;കരുതരുതെന്നെ.&lt;br /&gt;&lt;br /&gt;മുറിവുകളായിരുന്നെന്റെ സ്വത്വം&lt;br /&gt;ജനിച്ചുവീഴവേ തന്നെ&lt;br /&gt;ഒഴുക്കിന്മേനിയിൽ&lt;br /&gt;മുറിവേൽ‌പ്പിച്ചു ഞാ-&lt;br /&gt;നെന്റെ വരവറിയിച്ചു.&lt;br /&gt;മുറിഞ്ഞില്ലെങ്കിൽ,&lt;br /&gt;ഞാനുണ്ടാകുമോ!&lt;br /&gt;മുറിച്ചില്ലെങ്കിൽ,&lt;br /&gt;ഞാനുണ്ടെന്നറിയുമോ!&lt;br /&gt;&lt;br /&gt;കൂർപ്പു മൂർപ്പുകൾ&lt;br /&gt;മെരുങ്ങാത്ത തൃഷ്ണകൾ..&lt;br /&gt;മരുവുകയായിഞാൻ,&lt;br /&gt;ഒഴുക്കിൻമടിത്തട്ടിൽ,&lt;br /&gt;പരുക്കൻ പാറത്തം.&lt;br /&gt;പുഴക്കവിളിൽ&lt;br /&gt;ഒഴുക്കിൻ മിനുസങ്ങളിൽ&lt;br /&gt;എന്റെ മുനയെടുപ്പുകൾ&lt;br /&gt;മുദ്രകളായി.&lt;br /&gt;&lt;br /&gt;എന്തൊരത്ഭുതം&lt;br /&gt;പുഴയിൽ&lt;br /&gt;ഒരൊറ്റമുറിവും,&lt;br /&gt;ഒരുനിമിഷത്തിൽ&lt;br /&gt;കൂടുതൽ നിൽക്കുന്നില്ല,&lt;br /&gt;മുറിവുകളെല്ലാമറിവുകളാക്കി&lt;br /&gt;ഒഴുകുന്നൂ&lt;br /&gt;പുഴ-&lt;br /&gt;യോരോമുറിവിലു&lt;br /&gt;മെന്നെത്തഴുകി&lt;br /&gt;ചെറുതാക്കീടുന്നു!&lt;br /&gt;&lt;br /&gt;അറവുകൾ കൊണ്ടെ-&lt;br /&gt;ന്നടയാളം പുഴയിൽ&lt;br /&gt;ഞാൻ തീർക്കുമ്പോൾ തന്നെ,&lt;br /&gt;തലോടൽ കൊണ്ടെന്നിൽ&lt;br /&gt;ചാർത്തുന്നു,&lt;br /&gt;സൌ‌മ്യം,&lt;br /&gt;പുഴ തന്നെത്തന്നെ.&lt;br /&gt;അറവുകൾ തീർക്കും&lt;br /&gt;മുറിവുകളേക്കാൾ&lt;br /&gt;ശാശ്വതമാണെന്നോ,&lt;br /&gt;കുളിരുകൾ തീർക്കും&lt;br /&gt;മുദ്രകളെന്നോർ-&lt;br /&gt;ത്തുലഞ്ഞുപോയി&lt;br /&gt;ഞാൻ!&lt;br /&gt;&lt;br /&gt;അറിവിൻ മൂർഛയിൽ നിന്നും&lt;br /&gt;കുടഞ്ഞു-&lt;br /&gt;ണർന്നെണീൽക്കുമ്പോൾ&lt;br /&gt;അറിഞ്ഞുഞാൻ&lt;br /&gt;പുഴയെന്നെപിഴു-&lt;br /&gt;തെടുത്തുപോകുന്നു!&lt;br /&gt;പിടിച്ചുനിൽക്കാൻ&lt;br /&gt;ആവതു ഞാനും&lt;br /&gt;ശ്രമിച്ചുനോക്കി, പക്ഷേ&lt;br /&gt;ഒഴുക്കിനെതിരെ&lt;br /&gt;നിൽക്കുമ്പോൾ&lt;br /&gt;ഞാനറിഞ്ഞു&lt;br /&gt;ദൌർബല്യം!&lt;br /&gt;&lt;br /&gt;ബലിഷ്ഠമാമെൻ വേരുകളെല്ലാം&lt;br /&gt;പറിച്ചെടുത്തുംകൊണ്ട്&lt;br /&gt;കുതിച്ചുചാടും വെള്ളപ്പാച്ചിൽ&lt;br /&gt;കാതങ്ങൾ താണ്ടീ.&lt;br /&gt;ഒഴുക്കിനൊപ്പം&lt;br /&gt;ഒലിച്ചു ഞാനുമൊരുരുളൻ കല്ലായി,&lt;br /&gt;വക്കും മുനയും ഉരഞ്ഞുതീർന്നൂ&lt;br /&gt;മേനിമിനുപ്പായി.&lt;br /&gt;മുറിവേൽ‌പ്പിക്കും മൂർച്ചകളെല്ലാം&lt;br /&gt;അലിഞ്ഞു പൊയ്പ്പോയി,&lt;br /&gt;അഴുക്ക് ലേശം തീണ്ടാതായെൻ&lt;br /&gt;പളുങ്ക് ദേഹത്തിൽ.&lt;br /&gt;&lt;br /&gt;ഒടുക്കമുണ്ടാമല്ലോ എല്ലാ&lt;br /&gt;ഒഴുക്കിനുമൊരുനാൾ.&lt;br /&gt;പഴുത്തുസൂര്യൻ വീണുകഴിഞ്ഞൊരു&lt;br /&gt;സന്ധ്യാനേരത്തിൽ&lt;br /&gt;അടിഞ്ഞുഞാനൊരു വശ്യവിശാല&lt;br /&gt;സരസിൻ തീരത്തിൽ.&lt;br /&gt;പൊഴിഞ്ഞുവീഴും ആകാശത്തിൻ&lt;br /&gt;ശതപത്രങ്ങൾക്കിടയിൽ&lt;br /&gt;അറിഞ്ഞുഞാനെൻ വാഴ്വിനെ&lt;br /&gt;ആയിരമുരുളൻ കല്ലുകളായ്,&lt;br /&gt;മുറിവുകളില്ലാമുഖങ്ങളില്ലാ&lt;br /&gt;ഒരൊറ്റയൊന്നായ് ഞാൻ.&lt;br /&gt;അവനവനില്ല അന്യവുമില്ലാ&lt;br /&gt;അനേകമൊന്നായ് ഞാൻ.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അച്ചടക്കം&lt;/strong&gt;&lt;/span&gt;&lt;br /&gt;ഏറെ നാളായി ഒന്നൊച്ചവച്ചിട്ട്,&lt;br /&gt;നാടറിയും വിധം കുലുങ്ങിച്ചിരിച്ചിട്ട്,&lt;br /&gt;കാതടപ്പിക്കും മട്ടിൽ ഒന്നാക്രോശിച്ചിട്ട്.&lt;br /&gt;എന്തിനേറെ പറയുന്നു,&lt;br /&gt;പുറംകൈകൊണ്ട് വായപൊത്താതെ&lt;br /&gt;ഞെളിഞ്ഞ് പിരിഞ്ഞ്&lt;br /&gt;ഹാ..മ്മേ എന്നൊരുകോട്ടുവായിട്ടിട്ടുപോലും.....&lt;br /&gt;&lt;br /&gt;ഇഞ്ചക്ഷൻ സൂചികണ്ടാൽ&lt;br /&gt;ഏഴുവായിൽ നിലവിളിച്ചിരുന്നു&lt;br /&gt;കൂട്ടാനിൽ ഉപ്പുകുറഞ്ഞാൽ&lt;br /&gt;അയൽവീടറിയെ കലഹിച്ചിരുന്നു&lt;br /&gt;ഉത്സവ ഘോഷയാത്രയിലെ&lt;br /&gt;നെയ്യാണ്ടിമേളത്തിനൊപ്പം&lt;br /&gt;അറഞ്ഞാടിയിരുന്നു..&lt;br /&gt;ഇലക്ഷൻ പ്രചരണത്തിൽ&lt;br /&gt;ഉച്ചഭാഷിണിതോൽക്കുമാറ്&lt;br /&gt;ഹിയ്യാ ഹുയ്യാ എന്നലറിയിരുന്നു...&lt;br /&gt;&lt;br /&gt;അതൊക്കെ പഴയ കഥ&lt;br /&gt;&lt;br /&gt;പുഴക്കക്കരേയ്ക്ക്&lt;br /&gt;എറിഞ്ഞുകൊള്ളിക്കുമ്പൊലെ&lt;br /&gt;ഉന്നം പിഴക്കാതെ കൂക്കിയിരുന്ന&lt;br /&gt;കാലം മറന്നു&lt;br /&gt;നിറഞ്ഞ ബസിനുള്ളിൽ&lt;br /&gt;ക്രിമിനൽ കോടതിപോലെ&lt;br /&gt;ക്രോസു വിസ്തരിച്ചിരുന്ന&lt;br /&gt;കാലവും മറന്നു&lt;br /&gt;P.W.D.കലുങ്കിലുയർന്നിരുന്ന&lt;br /&gt;രാഷ്ട്രീയത്തർക്കങ്ങളുടെ&lt;br /&gt;ഒച്ചക്കുന്നുകളിടിഞ്ഞു....&lt;br /&gt;&lt;br /&gt;അതൊക്കെ പഴയ കഥ&lt;br /&gt;&lt;br /&gt;ഈയിടെയായി&lt;br /&gt;ക്യൂവിൽ നിന്ന്,&lt;br /&gt;യാത്രാരേഖകാട്ടി,&lt;br /&gt;കസ്റ്റംസ് ചെക്കിങ്ങ് കഴിഞ്ഞ് ,&lt;br /&gt;മറ്റൊരു രാജ്യത്തേക്കിറങ്ങുന്ന&lt;br /&gt;വിമാനയാത്രികരെപ്പോലെയാണെന്റെ ശബ്ദം..&lt;br /&gt;തൊണ്ടയിൽ തടഞ്ഞ് പരിശോധിക്കപ്പെടാതെ&lt;br /&gt;ഒന്നും പുറത്തുവരാറേയില്ല.&lt;br /&gt;അറിഞ്ഞവരറിഞ്ഞവർ പറയുന്നു&lt;br /&gt;എനിക്ക് പക്വത വന്നത്രേ....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ബുരി ഗൊങ്ങ&lt;/strong&gt;&lt;/span&gt;&lt;br /&gt;ഏറെ നാളായി ഗൂഗിൾഭൂമിയിൽ&lt;br /&gt;വീടുകാട്ടിക്കൊടുക്കാമോ എന്നുചോദിക്കുന്നു&lt;br /&gt;ടീ ബോയി, ആലം ബിസു മിയാ,&lt;br /&gt;അറുനൂറു റിയാലിന് മുന്നൂറു മണിക്കൂർ എല്ലുമുറിക്കുന്നവൻ&lt;br /&gt;നൂറിനുപോലും പല്ലുമുറിക്കാതെ&lt;br /&gt;മുന്നൂറിനും ഫോൺ കാർഡ് വാങ്ങി കാതുനിറക്കുന്നവൻ&lt;br /&gt;ബാക്കിയൊക്കെ മുടങ്ങാതെ വയറു മുറുക്കുന്നവൻ...&lt;br /&gt;&lt;br /&gt;അവന് അവന്റെ “ബൊഡാ ഗാവ്‌“ കാണണം&lt;br /&gt;“ഛോട്ടാ ഗൊർ“ കാണണം&lt;br /&gt;നാലുവർഷങ്ങൾക്കപ്പുറം വിമാനം കയറാൻ&lt;br /&gt;ആദ്യമായ് നഗരത്തിലെത്തുമ്പോൾ&lt;br /&gt;ധാക്കയിലേക്കവനെ അനുഗമിച്ച&lt;br /&gt;പ്രിയപ്പെട്ട “ബുരിഗൊങ്ങ” കാണണം...&lt;br /&gt;&lt;br /&gt;അവന്റെ എല്ലുന്തിയ പുഞ്ചിരി&lt;br /&gt;ഇല്ലാത്തിരക്കിൽ പൂഴ്ത്തി,&lt;br /&gt;ഗൂഗിൾ ചാറ്റിൽ ഞാൻ മുങ്ങി ഏറെക്കാലം.&lt;br /&gt;ഓരോ ചായക്കും മോണിറ്ററിലേക്ക് ഓരോ&lt;br /&gt;എത്തിനോട്ടമെന്ന അവന്റെ ശല്യം&lt;br /&gt;ശകാരിച്ചൊതുക്കിയ കുറ്റബോധം&lt;br /&gt;കുത്തി നോവിച്ചപ്പോൾ, അവനായി ഞാൻ&lt;br /&gt;പരതി “ബുരി ഗൊങ്ങ”.&lt;br /&gt;&lt;br /&gt;ഗംഗയിൽ നിന്നറ്റുപോയ ചില്ല,ബുരിഗംഗ&lt;br /&gt;തരം താണവരുടെ നദി&lt;br /&gt;ബംഗാളി എന്ന് തലയുയർത്താത്ത&lt;br /&gt;ബംഗാളികളുടെ ഗംഗ&lt;br /&gt;അറ്റുപോയതിന്റെ മുറിവുണങ്ങാത്ത&lt;br /&gt;നോവ് പേറുന്ന ഒഴുക്ക്&lt;br /&gt;&lt;br /&gt;ബിസൂ,&lt;br /&gt;യന്ത്രബോട്ടുകളെ വിഴുങ്ങിമരിച്ച&lt;br /&gt;മലമ്പാമ്പിന്റെ എക്സ്രേചിത്രമാണോ&lt;br /&gt;നിന്റെ ബൂരിഗംഗ,&lt;br /&gt;അതോ ഇലപൊഴിഞ്ഞുണങ്ങിയ&lt;br /&gt;കാട്ടുമരത്തിന്റെ മിഴിവുള്ള എണ്ണച്ഛായമോ&lt;br /&gt;അഴുക്കുചാലുകളുടെ കരയിൽ വീടുവയ്ക്കുന്നവരുടെ&lt;br /&gt;നഗരമാണോ ധാക്കയും?&lt;br /&gt;പാപമൊക്കെ ഏറ്റുവാങ്ങുന്നുണ്ടോ,&lt;br /&gt;കട്ടിലിൽ തളച്ചിട്ട പെണ്ണിനെപ്പോലെ,&lt;br /&gt;പമ്പയെപ്പോലെ,ഗംഗയെപ്പോലെയിവളും...?&lt;br /&gt;&lt;br /&gt;ഏതുതീരത്താണ് നിന്റെ കുടിൽ&lt;br /&gt;ഏതുമരച്ചുവട്ടിൽ&lt;br /&gt;ഏതുമലയടിവാരത്തിൽ?&lt;br /&gt;വീതിയേറിയ പാതയോരത്തല്ലെങ്കിൽ,&lt;br /&gt;കണ്ടെത്താനാവില്ല ഈ-വീട്&lt;br /&gt;&lt;br /&gt;ബിസൂ,&lt;br /&gt;നിന്റെ ഗംഗയിൽ എന്റെ പുഴയുടേയും&lt;br /&gt;ശവമൊഴുകുന്നുണ്ടെന്നറിയാമോ&lt;br /&gt;ഒരൊറ്റക്ലിക്കുകൊണ്ടെനിക്കെത്താം&lt;br /&gt;ഗൂഗിൾ ഭൂമിയിൽ, നെയ്യാറിലും.&lt;br /&gt;കണ്ണടച്ചാൽ കേൾക്കാം&lt;br /&gt;ഹൈവേയിൽ ലോറികയറി മരിച്ച&lt;br /&gt;നായയുടെ കുടൽ മാലപോലെ&lt;br /&gt;ചതഞ്ഞുനീണ്ട രോദനം..&lt;br /&gt;അതിന്റെ കരയിലെവിടെയോ&lt;br /&gt;ഉണ്ടെനിക്കും&lt;br /&gt;ഒരു “ചോട്ടാ ഗൊർ”&lt;br /&gt;&lt;br /&gt;ഇത്രനാൾ തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല&lt;br /&gt;എന്റെയും വീടെനിക്കിതേവരെ&lt;br /&gt;പേരറിയാവുന്ന മലകളെ&lt;br /&gt;പേരറിയാവുന്ന പാറകളെ&lt;br /&gt;പേരറിയാവുന്ന മരങ്ങളെ,&lt;br /&gt;കാണാനാവില്ല ഈ - ഭൂമിയിൽ..&lt;br /&gt;&lt;br /&gt;നിനക്കറിയാമോ,&lt;br /&gt;ഗൂഗിൾ ഭൂമിയിൽ അധിവസിക്കുന്നവരുടെ&lt;br /&gt;മക്കൾക്ക് കോഴിമുട്ടകണ്ടാലിനി&lt;br /&gt;ഓർമവരില്ല ഭൂമിയെ......&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എത്ര ദൂരം&lt;/strong&gt;&lt;/span&gt;&lt;br /&gt;സുദീർഘമായ ഈ മരണത്തിന്&lt;br /&gt;ജീവിതമെന്ന് പേരിട്ടതാര് !&lt;br /&gt;&lt;br /&gt;എല്ലാ ഉയരങ്ങൾക്ക് മേലെയും&lt;br /&gt;എല്ലാ ആഴങ്ങൾക്ക് കീഴെയും&lt;br /&gt;സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,&lt;br /&gt;ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി&lt;br /&gt;ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ&lt;br /&gt;സമയപ്രമാണങ്ങളുടെ&lt;br /&gt;എഴുത്തുകാരനെ ഉപദേശിക്കൂ..&lt;br /&gt;&lt;br /&gt;ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ&lt;br /&gt;കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്&lt;br /&gt;പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു&lt;br /&gt;പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ജീവിതത്തിന്റെ ഒരു കാര്യം !&lt;/span&gt;&lt;br /&gt;ബഹുരസമാണ് ഈ ജീവിതത്തിന്റെ&lt;br /&gt;ഒരു കാര്യം....&lt;br /&gt;അളന്നുതയ്പ്പിച്ച കുപ്പായങ്ങൾ&lt;br /&gt;അപ്പപ്പോൾ തരും&lt;br /&gt;കൃത്യമായി അണിഞ്ഞുനടക്കണം&lt;br /&gt;മുൻപോട്ടും പാടില്ല പിന്നോട്ടും പാടില്ല&lt;br /&gt;അത്ര കൃത്യമാണ് ടൈമിംഗ്.&lt;br /&gt;ആറുമണിയുടെ പെരുക്കം വരെ&lt;br /&gt;സാറേ എന്ന് വിളിച്ചിരുന്നവനെ&lt;br /&gt;അലാറത്തിന്റെ വാതിൽ കടന്നാൽ&lt;br /&gt;“ആ മൈരൻ” എന്ന് വിളിക്കുന്നത്ര കൃത്യം&lt;br /&gt;&lt;br /&gt;ഇരുപത്തിരണ്ടാമത്തെ വയസിൽ&lt;br /&gt;ഒരു പെണ്ണിനെക്കൊതിച്ചതിന്,&lt;br /&gt;അവളില്ലാതെ ജീവിതമില്ലെന്ന്&lt;br /&gt;ശഠിച്ചതിന്, എന്നെ “ഞരമ്പ്”&lt;br /&gt;എന്ന് വിളിച്ച കൂട്ടുകാരൻ&lt;br /&gt;മുപ്പത്തിമൂന്നാമത്തെ വയസിൽ&lt;br /&gt;ഒരു പെണ്ണുകിട്ടുമോ എന്ന് കുഴഞ്ഞ്&lt;br /&gt;പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നു...&lt;br /&gt;എന്റെ ഞരമ്പ് തളരാൻ തുടങ്ങുമ്പോൾ&lt;br /&gt;അവന് മുളച്ചതാകുമോ!&lt;br /&gt;&lt;br /&gt;ചുംബനവും കെട്ടിപ്പിടുത്തവുമൊക്കെ&lt;br /&gt;നിരോധിച്ച ദൈവം....&lt;br /&gt;ഗർഭത്തിനും പ്രസവത്തിനുമൊക്കെ&lt;br /&gt;അവാർഡ് കൊടുക്കുന്നദൈവം.....&lt;br /&gt;പുള്ളിയാകുമോ ഇതിനൊക്കെ പിന്നിൽ? &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-2110814145612197350?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2110814145612197350'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/2110814145612197350'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_25.html' title='കവിതകള്‍- സനാതനന്‍'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_dKSWH-YIo68/SsY4DhiJiKI/AAAAAAAAAUQ/VsmavQ9y8Dc/s72-c/sana.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-8893478772711685117</id><published>2009-09-25T11:05:00.000-07:00</published><updated>2009-10-02T10:31:05.210-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='mathew nellickunnu'/><title type='text'>സംസാരിക്കുന്ന ഓക്കുമരം-സംസാരിക്കുന്ന ഓക്കുമരം</title><content type='html'>&lt;a href="http://3.bp.blogspot.com/_dKSWH-YIo68/SsY4spV8ECI/AAAAAAAAAUg/GFbMnGYTG0Q/s1600-h/mn+6.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 266px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388056343858647074" border="0" alt="" src="http://3.bp.blogspot.com/_dKSWH-YIo68/SsY4spV8ECI/AAAAAAAAAUg/GFbMnGYTG0Q/s320/mn+6.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_dKSWH-YIo68/SsY4eufbrFI/AAAAAAAAAUY/U8UEgCJ4j94/s1600-h/mn+3.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_dKSWH-YIo68/Sr0Gy4AN3kI/AAAAAAAAAPw/mOZNpCrcphY/s1600-h/mn+4.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;mathew nellickunnu&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഹാസ്യം &lt;/strong&gt;&lt;br /&gt;&lt;/span&gt;അതിരാവിലെ ഫോൺ ശബ്ദിക്കുന്നതു കേട്ടുകൊണ്ടാണ്‌ സാംസൺ ഉണർന്നത്‌. അങ്ങേത്തലയ്ക്കൽ തോമസ്സുകുട്ടിയാണ്‌ .എന്തെങ്കിലും പ്രാധാന്യമുള്ള വാർത്തകൾ ലഭിക്കുമ്പോൾ മാത്രമേ അയാൾ വിളിക്കാറുള്ളു. സാധാരണ രാത്രി ജോലികഴിഞ്ഞുവരുന്ന സാംസൺ ഈ സമയം നല്ല ഉറക്കത്തിലായിരിക്കും.&lt;br /&gt;"എന്താണ്‌ തോമസ്സുകുട്ടി വിശേഷിച്ച്‌"&lt;br /&gt;"ക്ഷമിക്കണം, ഒരു ദുഃഖവാർത്ത അറിയിക്കാനാണ്‌ വിളിച്ചതു."&lt;br /&gt;"എന്താണു സംഭവം?"&lt;br /&gt;"നമ്മളെല്ലാം അറിയുന്ന സൂസമ്മ രാത്രി മൂന്നുമണിയോടെ മരിച്ചു. തീരെ സുഖമില്ലാതെ അവരെ രണ്ടുമൂന്ന്‌ ദിവസംമുമ്പ്‌ ആശുപത്രിയിലാക്കിയിരുന്നു. അവിടെവച്ചായിരുന്നു അന്ത്യം".&lt;br /&gt;കഴിഞ്ഞ രണ്ടു വർഷമായിട്ട്‌ പക്ഷവാതം പിടിപെട്ട്‌ ചികിത്സയിലായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. സാംസണ്‌ അവരുമായി കൂടുതൽ അടുപ്പമില്ല. തോമസ്സുകുട്ടിയുടെ നാട്ടുകാരിയാണ്‌ സൂസമ്മ.&lt;br /&gt;"ഏതായാലും അടക്കത്തിന്റെ സമയം വിളിച്ചറിയിക്കണം". സാംസൺ പറഞ്ഞു.&lt;br /&gt;പിറ്റേദിവസം തോമസ്സുകുട്ടി വിളിച്ച്‌ അടക്കത്തിന്റെ തീയതിയും സമയവും അറിയിച്ചപ്പോൾ ചടങ്ങിൽ ഒരുമിച്ച്‌ സംബന്ധിക്കാമെന്നുള്ള തീരുമാനമായി.&lt;br /&gt;പിറ്റേദിവസം പതിനൊന്നുമണിക്കായിരുന്നു ശവസംസ്കാരം. വലിയൊരു ജനക്കൂട്ടം സംസ്കാരത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. സ്വന്തക്കാരും, സുഹൃത്തുക്കളും മറ്റ്‌ പല സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്നു. സാംസൺ കുറച്ചുമാറി ഒരു ഓക്കുമരത്തിന്റെ തണൽപറ്റി ചടങ്ങുകൾ വീക്ഷിക്കുകയാണ്‌. തന്നിൽനിന്നും അകലെയല്ലാതെ ഓക്കുമരത്തെ ആശ്രയമായി പിടിച്ചുകരഞ്ഞുകൊണ്ട്‌ ഒരു സ്ത്രീ ഏകയായി നിൽക്കുന്നു.&lt;br /&gt;സാംസണ്‌ ആ സ്ത്രീയുടെ ദുഃഖം കണ്ടപ്പോൾ സഹതാപംതോന്നി.&lt;br /&gt;"അപരിചിതയായ സ്ത്രീ, നീ ഈ ഓക്കുമരത്തെ പിടിച്ചുകൊണ്ട്‌ എന്തിനാണ്‌ കണ്ണീർ പൊഴിക്കുന്നത്‌?"&lt;br /&gt;"എനിക്കും കുടുംബത്തിനും വളരെ വേണ്ടപ്പെട്ടവളായിരുന്നു സൂസമ്മഅക്കച്ചി."&lt;br /&gt;"അപ്പോള്‌ നിങ്ങളുടെ അക്കച്ചിയായിരുന്നോ സൂസമ്മ"&lt;br /&gt;"അല്ല, ഞങ്ങൾ ബന്ധുക്കളായിരുന്നില്ല. പക്ഷെ ഒരു കുടുംബംപോലെയായിരുന്നു കഴിഞ്ഞുകൂടിയത്‌."&lt;br /&gt;അകലെനിന്നും തോമസ്സുകുട്ടി വിളിക്കുന്നു.&lt;br /&gt;"വാടേ, ഇത്രദൂരത്തില്‌ നിന്നാല്‌ ചടങ്ങുകള്‌ കാണുന്നതെങ്ങനെ?"&lt;br /&gt;"ഞാൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മറ്റൊരാളെ കാണേണ്ടതിനാൽ വരട്ടെ. പിന്നെക്കാണാം."&lt;br /&gt;സാംസൺ തോമസ്സുകുട്ടിയുടെ അടുത്തേക്കുനടന്നു. തോമസ്സുകുട്ടിയുടെ അടുത്തെത്തിയ സാംസന്റെ ശ്രദ്ധ ഓക്കുമരത്തിലേക്ക്‌ ഒരു നിമിഷം തിരിഞ്ഞു. ഓക്കുമരത്തിൽ ചാരി ആ സ്ത്രീ വിഷാദത്തോടെ നിൽക്കുന്നു.&lt;br /&gt;"താനെന്തിനാണ്‌ ആ സ്ത്രീയുമായി സംസാരിക്കാൻപോയത്‌?"&lt;br /&gt;തോമസ്സുകുട്ടി അൽപം കോപത്തോടെ ചോദിച്ചു.&lt;br /&gt;"സുഹൃത്തേ, ദുഃഖിക്കുന്നവർ പ്രത്യേകിച്ച്‌ അവരൊരു സ്ത്രീയാണെങ്കിൽ നമുക്ക്‌ കണ്ടില്ലെന്ന്‌ നടിക്കുവാൻ സാധിക്കുമോ? സാംസന്റെ സ്വരത്തിൽ സഹതാപം.&lt;br /&gt;"താനൊരു മണ്ടശിരോമണി. ആ സ്ത്രീ ദുഃഖിക്കുകയല്ല. ഉള്ളിൽ സന്തോഷിക്കുകയാണ്‌". തോമസ്സുകുട്ടി പറഞ്ഞു.&lt;br /&gt;"അത്‌ തനിക്കെങ്ങനെ അറിയാം. താൻ ആ സ്ത്രീയെ അറിയുമോ? സാംസന്റെ സ്വരത്തിൽ ആകാംക്ഷ.&lt;br /&gt;"ഞാൻ കാര്യങ്ങൾ അറിഞ്ഞിട്ടുതന്നെയാണ്‌ പറയുന്നത്‌."&lt;br /&gt;തോമസുകുട്ടി.&lt;br /&gt;"നിങ്ങൾക്ക്‌ എന്തുകാര്യമാണ്‌ ആ സ്ത്രീയെക്കുറിച്ച്‌ അറിവുള്ളത്‌?" സാംസൺ ചോദിച്ചു.&lt;br /&gt;"എനിക്കും ഈ നാട്ടിലെ മലയാളികൾക്കും അറിയാവുന്ന ഒരു സത്യം ഞാൻ പറയാൻ ശ്രമിച്ചെന്നുമാത്രം". തോമസ്സുകുട്ടി.&lt;br /&gt;"എന്നാൽ സത്യങ്ങൾ എനിക്കും അറിയാൻ താത്പര്യമുണ്ട്‌."&lt;br /&gt;"ഞാനാണ്‌ സാംസന്റെ സ്ഥാനത്തെങ്കിൽ അവളോട്‌ ചോദിക്കുമായിരുന്നു. ഹേ, സ്ത്രീയേ നിനക്കെന്തുകാര്യമിവിടെ? നിന്റെ കപടമായ കണ്ണുനീർ നീയെന്തിന്‌ ഈ ഓക്കുമരത്തിൽ വീഴ്ത്തി അതിനെ അശുദ്ധമാക്കുന്നു. വിട്ടുപോയ നിന്റെ ഭർത്താവും കുഞ്ഞുങ്ങളും ഇന്നെവിടെയാണ്‌, നീ അവരെക്കുറിച്ച്‌ ഓർമ്മിക്കാറുണ്ടോ, അവരുടെ അകൽച്ചയിൽ നിനക്ക്‌ വേദനയില്ലേ, നീയെന്തിനാണ്‌ ഈ അവസരത്തിൽ ഇവിടെ വന്നത്‌? മരിച്ചുപോയിട്ടും അവരുടെ ആത്മാവിന്‌ ശാന്തിനൽകാതിരിക്കാനോ. അതോ ജഡം മണ്ണിനടിയിലിട്ടുമുടുന്നതുകണ്ട്‌ തെര്യപ്പെടാനോ? സ്ത്രീയെ നീ ഇവിടംവിട്ടുപോകുക".&lt;br /&gt;"തോമസ്സുകുട്ടീ, എന്തൊക്കെയാണ്‌ ഈ പറഞ്ഞുകൂട്ടുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല. കഥയറിയാതെ ആട്ടംകാണുന്ന ഒരു കാഴ്ചക്കാരനാണ്‌ ഞാൻ." സാംസന്റെ ആകാംക്ഷ ഉച്ചാവസ്ഥയിലായി.&lt;br /&gt;ചടങ്ങുകൾ പര്യവസാനിച്ചപ്പോൾ ആളുകൾ പിരിഞ്ഞുതുടങ്ങി. തോമസ്സുകുട്ടിയുടെ കാർ പ്രധാനവീഥിയിലെത്തിക്കഴിഞ്ഞു.&lt;br /&gt;"എന്നാൽ താൻ ഉറക്കംതൂങ്ങാതെ കഥ കേട്ടുകൊള്ളുക."&lt;br /&gt;തോമസ്സുകുട്ടി പറഞ്ഞുതുടങ്ങി:&lt;br /&gt;"മീന പത്താംക്ലാസ്സ്‌ പാസ്സായതോടെ സ്വന്തക്കാരനായ രാജൻ അവളെ കൂട്ടിക്കൊണ്ടുപോയി. അവളുടെ നിർധനകുടുംബത്തിന്‌ അത്‌ വലിയ ആശ്വാസമായി. സുന്ദരിയായ മീനയ്ക്ക്‌ രാജൻ നടത്തുന്ന ട്രാവൽ കമ്പനിയിൽ ജോലിയും നൽകി. നാലഞ്ചുവർഷം രാജന്റെ കൂടെയായിരുന്നു മീനയുടെ സഹവാസം. ഇതിനകം രാജന്റെ ട്രാവൽകമ്പനിയിൽ അവൾ മാനേജരായിവരെ ഉയർത്തപ്പെട്ടു.&lt;br /&gt;ആയിടയ്ക്കാണ്‌ അമേരിക്കയിൽനിന്നും തമ്പിച്ചൻ വിവാഹമോചനംനേടി നാട്ടിലെത്തിയത്‌. രണ്ടാമതും പെണ്ണുകെട്ടുകയായിരുന്നു അയാളുടെ ലക്ഷ്യം. തമ്പിച്ചന്റെ വിവാഹപ്പരസ്യം മീനയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ മകളെ നാട്ടിലേക്ക്‌ അത്യാവശ്യമായി വിളിപ്പിച്ചു.&lt;br /&gt;വീട്ടുകാർ കാര്യങ്ങൾ വിശദമാക്കിയപ്പോൾ അമേരിക്കയിലെ വിപുലമായ ബിസ്സിനസ്സ്‌ സാദ്ധ്യതകൾ അവൾ മുന്നിൽക്കണ്ടു. കൂടിക്കാഴ്ചയിൽ അമേരിക്കൻവരനായ തമ്പിച്ചന്‌ മീനയെ ഇഷ്ടപ്പെടുകയും ചെയ്തു. 'അമേരിക്കയിൽ എന്താണ്‌ ജോലി?' 'ഗൾഫ്‌ ഓയിൽകമ്പനിയുടെ മാനേജരാണ്‌.' അതായിരുന്നു തമ്പിച്ചന്റെ ഉത്തരം. തെളിവിനായി കമ്പനിയുടെ ബാഡ്ജ്‌ കാണിച്ചപ്പോൾ മീനയ്ക്ക്‌ സന്തോഷമായി. ഉടൻതന്നെ അവൾ രാജിക്കത്ത്‌ ഡൽഹിക്കയയ്ക്കുകയും ചെയ്തു. രാജൻ അവളുടെ കത്തുവായിച്ചു ദുഃഖിച്ചു. എന്തുചെയ്യാം പെണ്ണിനെ വിശ്വസിച്ചാൽ പെരുവഴിയാണല്ലോ പ്രതീക്ഷിക്കേണ്ടത്‌. എങ്കിലും നാലഞ്ചുവർഷം അവൾ തന്മയത്വമായി സേവിച്ചതല്ലേ. രാജൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.&lt;br /&gt;തമ്പിച്ചായൻ മീനയുടെ വിസ ശരിയാകുന്നതുവരെ നാട്ടിൽതങ്ങി. അവർ ഒരുമിച്ചാണ്‌ അമേരിക്കയിലേക്ക്‌ തിരിച്ചതു.&lt;br /&gt;അമേരിക്കയിൽ വന്ന്‌ ഏറെ താമസിയാതെ തമ്പിച്ചായന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നു. ഗൾഫ്‌ പെട്രോൾപമ്പിലെ ഗ്യാസ്‌ വിൽപനക്കാരനാണ്‌ അയാൾ. ഏറെക്കാലം പമ്പിൽ ജോലിചെയ്തപ്പോൾ മാനേജർ പദവിയും ലഭിച്ചിരുന്നു. മീനയ്ക്ക്‌ കാര്യത്തിന്റെ തിരിമറികൾ അത്രരസിച്ചില്ല. അവൾ ക്രമേണ ഒരു ട്രാവൽ ഏജൻസിയിൽ ജോലിക്കു കയറി.&lt;br /&gt;ഇതിനിടെ രണ്ട്‌ കുട്ടികളും പിറന്നു. മറ്റു മലയാളികളെപ്പോലെ വലിയ വീടും വിലകൂടിയ കാറും വാങ്ങാൻ കഴിയാത്തതിൽ അവൾക്ക്‌ ദുഃഖമുണ്ട്‌. പത്തു വർഷങ്ങൾകൊണ്ട്‌ മീന ട്രാവൽകമ്പനിയിലെ ഏറ്റവും കൂടുതൽ ബിസിനസ്സ്‌ ഉണ്ടാക്കുന്ന ജോലിക്കാരിയായി. ആയിടയ്ക്കാണ്‌ സൂസമ്മയ്ക്ക്‌ അസുഖം തുടങ്ങിയത്‌. അവൾക്ക്‌ ഉടൻ നാട്ടിൽപോയി എല്ലാവരെയും കാണണം. അവളുടെ ഭർത്താവ്‌ എസ്തപ്പാൻ മീനയുടെ അടുത്താണ്‌ ടിക്കറ്റെടുക്കാൻ സമീപിച്ചതു. സീസൺസമയത്ത്‌ പെട്ടെന്നുള്ള യാത്രയായതിനാൽ സീറ്റുകിട്ടാൻ പ്രയാസമായിരുന്നു. എങ്കിലും മീനയുടെ മിടുക്കുകൊണ്ട്‌ ടിക്കറ്റ്‌ തരപ്പെട്ടു.&lt;br /&gt;മടങ്ങിവന്ന എസ്തപ്പാൻ മീനയുമായി കൂടുതൽ അടുത്തു. ക്രമേണ തമ്പിച്ചന്റെ ചെവിയിലും വാർത്തയെത്തി. എസ്തപ്പാന്റെ പണത്തിനുമുൻപിൽ തമ്പിച്ചൻ നിഷ്പ്രഭനായി. അയാൾ വിവാഹബന്ധം പിരിഞ്ഞ്‌ കുട്ടികളുമായി മറ്റൊരു സംസ്ഥാനത്തിലേക്ക്‌ പോയി. ക്രമേണ സൂസമ്മയുടെ രോഗാവസ്ഥ വഷളായി. മിക്കവാറും എസ്തപ്പാൻ മീനയുടെ വീട്ടിൽതന്നെയാണ്‌ ഊണും ഉറക്കവും. സൂസമ്മ നേഴ്സിംഘോമിലും. ഇപ്പോൾ സൂസമ്മയുടെ മരണാനന്തരചടങ്ങുകൾ അകലെനിന്ന്‌ വീക്ഷിക്കുവാനേ അവൾക്കാവൂ. കല്ലാര്റയുടെ അടുത്തുവരുവാൻ അവൾക്കാവില്ല.&lt;br /&gt;എന്താ കാര്യങ്ങളുടെ ഗതി ഏറെക്കുറെ പിടികിട്ടിയോ?"&lt;br /&gt;തോമസ്സുകുട്ടി കഥ പറഞ്ഞവസാനിപ്പിച്ചു.&lt;br /&gt;"പിടികിട്ടിവരുന്നു." സാംസൺ മെല്ലെ തലകുലുക്കി. കാർ സാംസന്റെ വീടിനു താഴെയെത്തിയിരുന്നു.&lt;br /&gt;"എന്നാൽ ബാക്കിക്കാര്യങ്ങൾ ഫോണിൽ സംസാരിക്കാം."&lt;br /&gt;സാംസൺ കാറിൽനിന്നിറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു.&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-8893478772711685117?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8893478772711685117'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/8893478772711685117'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_345.html' title='സംസാരിക്കുന്ന ഓക്കുമരം-സംസാരിക്കുന്ന ഓക്കുമരം'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_dKSWH-YIo68/SsY4spV8ECI/AAAAAAAAAUg/GFbMnGYTG0Q/s72-c/mn+6.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-6296879869882032840</id><published>2009-09-25T11:03:00.000-07:00</published><updated>2009-10-02T10:33:25.947-07:00</updated><category scheme='http://www.blogger.com/atom/ns#' term='railway'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='kalavoor ravi'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='kalavoor'/><title type='text'>ആചാരാനുഷ്ടാനങ്ങളുടെ അപകടങ്ങൾ-കലവൂർ രവി</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsY5RZfDwqI/AAAAAAAAAUo/ClINAwiEXN8/s1600-h/best+kalavor.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 206px; FLOAT: left; HEIGHT: 238px; CURSOR: hand" id="BLOGGER_PHOTO_ID_5388056975257092770" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsY5RZfDwqI/AAAAAAAAAUo/ClINAwiEXN8/s320/best+kalavor.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;kalavoor ravi&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌, ദൈവത്തെ അന്വേഷിച്ചു എങ്ങും പോകേണ്ടതില്ലെന്നാണ്‌. ദൈവം സർവ്വവ്യാപിയാണ്‌. പ്രപഞ്ചം മുഴുവൻ ദൈവചൈതന്യം നിറഞ്ഞതാണ്‌. ജീവിതത്തിലെ ആകുലതകൾ, അലട്ടി നിങ്ങളെ പീഡിപ്പിക്കുമ്പോൾ, മനസ്സ്‌ നിശബ്ദമാക്കി, മൂന്നുമിനിട്ടോളം ശൂന്യത സൃഷ്ടിക്കാനാവുമോ- എങ്കിൽ മനസ്സുണർന്നു നിങ്ങളുടെ സങ്കടങ്ങൾ മാറ്റാനുള്ള ഉൾക്കാഴ്ച നൽകുന്നതു കാണാം.&lt;br /&gt;ദൈവത്തെത്തേടി, എങ്ങും പോകേണ്ടതില്ലാ-&lt;br /&gt;ദൈവം എപ്പോഴും, ഒപ്പമുണ്ട്‌.&lt;br /&gt;പള്ളിയിലും, അമ്പലങ്ങളിലും, മറ്റു പ്രാർത്ഥനാലയങ്ങളിലും ദൈവത്തെ തിരഞ്ഞു നടന്നാൽ ഫലം നിരാശ മാത്രമായിരിക്കും! ദൈവത്തെ തേടി നടക്കുന്നവർക്കുള്ള ഉൾക്കാഴ്ച സ്വയം ലഭിക്കുന്നത്‌ അങ്ങനെ അനുഭവിക്കാനാവും.&lt;br /&gt;ജീവിത സാഹചര്യങ്ങളിൽ കുടുംബത്തെ പുലർത്താനും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും വളർത്തി വലുതാക്കാനും ആഗ്രഹിക്കാത്ത അച്ഛനമ്മമാർ ഉണ്ടാവില്ലല്ലോ?&lt;br /&gt;അവിവാഹിതരായി കഴിയുന്ന പുരോഹിതന്മാർ, എല്ലാ സമുദായങ്ങളിലും കാണാവുന്നതാണ്‌. പ്രത്യേകിച്ച്‌ ഹിന്ദു സമുദായങ്ങളിലും, അതുപോലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലരും (കത്തോലിക്കർ) സിക്കുകാർ, ജൈനമതക്കാർ, മുസ്ലീംങ്ങൾ തുടങ്ങിയവർക്കെല്ലാം ആചാരാനുഷ്ടാനങ്ങൾ വിവിധ തരത്തിലാണ്‌.&lt;br /&gt;ഗുണവും ദോഷവും, ഉണ്ടാകരുത്‌, പുരോഹിതന്റെ മാനുഷികമായ ദൗർബ്ബല്യങ്ങളുടെ ഫലമായിരിക്കും. അങ്ങനെ ബലാൽസംഗവും, കൊലകളും, കേസ്സും കോടതിയുമായി കഴിയുന്ന നിർഭാഗ്യന്മാർ അനവധിയാണ്‌.&lt;br /&gt;സമൂഹത്തിലെ ആചാരാനുഷ്ടാനങ്ങൾക്ക്‌ അടിമുടി മാറ്റം വരികയും, മനപ്പൊരുത്തമാണ്‌, ജാതകപ്പൊരുത്തമല്ല, വിവാഹം വിജയിപ്പിക്കുന്നതെന്നുള്ള തിരിച്ചറിവ്‌ നേടുകയും വേണം.&lt;br /&gt;സത്യം തുറന്നു പറയാൻ ധീരത കാണിക്കുന്ന സ്ത്രീയെ നാശകാരിയായ മന്ത്രവാദിനി, എന്നാക്ഷേപിച്ച്‌, അകറ്റി നിർത്തുകയാണ്‌ തൽപര കക്ഷികളായ പുരോഹിതന്മാർ ചെയ്യുന്നത്‌.&lt;br /&gt;എല്ലാ ജാതിമതങ്ങളിലും, പല രൂപത്തിലും ഭാവത്തിലും ഇതു നിലനിന്നുപോരുന്നു. ശ്രീനാരായണ ഗുരു അവധൂതനായി, നാടെങ്ങും സഞ്ചരിക്കുന്ന, സമയം ഹിന്ദുക്കളെ ഒരു അമ്പലത്തിൽ വെളിച്ചപ്പാട്‌ അട്ടഹസിച്ച്‌ വാളും ചിലമ്പുമായി തുള്ളി കൊലവിളി നടത്തി ഭയപ്പെടുത്തുന്ന ജുഗുപ്ലാസാവഹമായ കാഴ്ച കാണുകയുണ്ടായി.&lt;br /&gt;ഗുരു ശാന്തനായി ആൾക്കൂട്ടത്തിൽ ശാന്തനായി നിൽക്കുന്നത്‌ വെളിച്ചപ്പാട്‌ കാണുകയുണ്ടായി. വെളിച്ചപ്പാടിന്‌ ശ്രീനാരായണ ഗുരുവിനെ ശരിക്കും അറിയാമായിരുന്നു. എല്ലാ അന്ധവിശ്വാസങ്ങൾക്കും ഗുരു എതിരായിരുന്നുവല്ലോ?-അങ്ങനെ ശാന്തനായി നിൽക്കുന്ന ശ്രീനാരായണഗുരുവിനെ വെല്ലുവിളിച്ചു കൊണ്ട്‌ എന്താ പരീക്ഷിക്കാൻ വന്നതാണോ? -എന്ന്‌ വെളിച്ചപ്പാട്‌ അട്ടഹസിക്കുകയുണ്ടായി.&lt;br /&gt;ഗുരു ശാന്തനായി, സൗമ്യതയോടെ മറുപടി നൽകി, എനിക്കപേക്ഷിക്കാനുള്ളത്‌ വെളിച്ചപ്പാട്‌ ഒന്നു ചിരിച്ചു കാണണമെന്നാണ്‌. വെളിച്ചപ്പാടിന്റെ വായിൽ&lt;br /&gt;ഒറ്റപ്പല്ലുകൾ ഉണ്ടായിരുന്നില്ലെന്ന്‌ ഗുരു എങ്ങനെയോ മനസ്സിലാക്കിയിരുന്നു.&lt;br /&gt;ഗുരുവിന്റെ നർമ്മോക്തി കലർന്ന ചോദ്യം കേട്ട്‌ വെളിച്ചപ്പാടും പൊട്ടിച്ചിരിക്കുകയുണ്ടായി. വായിൽ ഒറ്റപ്പല്ലുപോലുമില്ലാത്ത വെളിച്ചപ്പാടും കണ്ടു നിന്നവരും സൗമ്യനായ ഗുരുവിന്റെ സമീപനത്തെ, ഭക്തിയോടെ കേട്ടതിനൊപ്പം എല്ലാവരും പൊട്ടിച്ചിരിക്കുകയുമുണ്ടായി.&lt;br /&gt;അങ്ങനെ സന്തോഷം നിറഞ്ഞ സായം സന്ധ്യയിലെ അമ്പലമുറ്റത്ത്‌ കൂടി നിന്നവരോട്‌ ഗുരു പറഞ്ഞത്‌ നിങ്ങൾ സന്തോഷിച്ചുകൊള്ളുക, പക്ഷേ തെങ്ങിന്റെ കതിരുകൾ പറിച്ചു നശിപ്പിച്ച്‌, തള്ളാതെ, മാവിലക്കമ്പുകളോ, മറ്റോ പോരെ! അമ്പലമുറ്റത്ത്‌ അൽപനേരം ഒരുമിച്ചിരുന്നു പാട്ടുപാടി സന്തോഷിക്കാനെന്ന മൃദുലവും യുക്തി സഹവുമായ മറുപടിയായിരുന്നു.&lt;br /&gt;ഗുരുവിന്റെ മൗനമന്ദഹാസത്തിൽ ഭക്തജനങ്ങളും പങ്കുചേർന്ന ആ സന്ധ്യാവന്ദനം ചൈതന്യ പൂർണ്ണമായി! മനുഷ്യന്‌ അത്യന്താപേക്ഷിതമായ തെങ്ങിൻ പൂക്കുലകൾ നശിപ്പിക്കരുതെന്ന്‌, ജനത്തെ ശ്രീനാരായണ ഗുരു ബോധവൽകരിക്കുകയുണ്ടായി. മന്ത്രവാദിനിയെന്നു മുദ്രകുത്തി അകറ്റി ഓടിച്ചുകൊണ്ടിരുന്ന സ്ത്രീകൾ, അന്വേഷണക്കോടതിയിൽ അവരെ സമൂഹത്തിലെ, മതനേതാക്കൾ പീഡിപ്പിക്കുകയും അവിഹിതവേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള ഹീനകൃത്യങ്ങൾ വിവരിക്കുകയുണ്ടായി. എന്നാൽ സമൂഹത്തിലെ മാന്യന്മാർ എന്നു നടിക്കുന്ന പുരോഹിതന്മാർ, കോടതിയിൽ, പാവപ്പെട്ട സ്ത്രീകളെക്കൊണ്ട്‌ മാറ്റിപ്പറയിക്കുകയുണ്ടായി, അവർ പുരുഷന്മാർ അവരെ സ്വയം മാംസദാഹം തീർക്കാനുപയോഗിക്കുകയുണ്ടായി.&lt;br /&gt;തൽപ്പരകക്ഷികളുടെ നീതിന്യായകോടതി അവരുടെ കാട്ടായത്തരങ്ങൾക്ക്‌ മറയിട്ട്‌, പാവപ്പെട്ട, അനേകായിരം സ്ത്രീകളെ ചുട്ടുകരിക്കാൻ ഉത്തരവും നൽകി എന്നത്‌, പഴയകാല കാട്ടാളത്തരങ്ങളിൽപ്പെട്ട വകതിരിവില്ലായ്മയാണ്‌. മന്ത്രവാദിനിയെന്ന സ്ത്രീകൾ വളരെ വിജ്ഞാനമുള്ളവരും പുരോഹിതവൃത്തത്തിന്റെ കുത്സിത പ്രവർത്തനങ്ങളെ വെളിപ്പെടുത്തുന്നതു തടയാൻ, അക്കാലങ്ങളിലെ പുരോഹിത ചൂഷക വർഗ്ഗത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന മുതലാളിത്ത്വ സംവിധാനം, എത്രയോ നിരപരാധികളെയാണ്‌ പീഡിപ്പിച്ച്‌ ദാരുണമായി നരഹത്യ നടത്തിയിട്ടുള്ളതെന്ന്‌ ഇന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്‌.&lt;br /&gt;സംഘടിത മതത്തിനെതിരെ കാട്ടാളത്തം, കള്ളത്തരങ്ങൾ അങ്ങനെ പുരോഹിത വർഗ്ഗത്തിന്റെ മ്ലേഛവും ഹീനവുമായ പേക്കുത്തുകൾ, തുടർന്നു കൊണ്ടിരിക്കുന്ന നാളുകളിൽ, തന്നെ അവർ ഭാവിയിൽ അവരുടെ പ്രസ്ഥാനങ്ങൾ സമൂഹത്തിനാവശ്യമില്ലാതാകുമെന്നും, അതു സംരക്ഷിച്ചു നിറുത്താനായില്ലെങ്കിൽ പരഭോജികളായി കഴിയുന്ന പുരോഹിതവർഗ്ഗം, അടിതെറ്റി മനുഷ്യരെ വിശ്വാസത്തിലെടുക്കാനാവാതെ തകരുമെന്നും അവർ മുൻകൂട്ടി കാണുകയുണ്ടായി.&lt;br /&gt;ഓം എന്ന ശബ്ദത്തോടെയാണ്‌ പ്രപഞ്ചസൃഷ്ടി നടന്നത്‌!&lt;br /&gt;ബൃഹത്തായ സ്ഫോടനത്തോടെ, പ്രപഞ്ച സൃഷ്ടി നടന്നുവേന്ന്‌ പറയുന്ന ശാസ്ത്രജ്ഞന്മാർ (Big Bang theory)പ്രപഞ്ചോൽപത്തിയിലെ 'ഓം' ശബ്ദത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌.!!&lt;br /&gt;ജനങ്ങൾ പ്രാർത്ഥിക്കുന്ന ഗീതങ്ങളും, "ഓം" ശബ്ദത്തിന്റെ വൈവിധ്യ ശബ്ദങ്ങളെ വിവിധ ഭാഷകളിലും ശബ്ദത്തിലും, ജനം പ്രപഞ്ചനാഥനെ സ്തുതിക്കുന്ന ഗാനങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന്‌, സ്തുതിഗീതങ്ങളിൽ നമ്മൾ കേൾക്കുന്നില്ലേ?&lt;br /&gt;"Maya is a concept expounded by some Indian philosophers to enlighten the world we live in.''&lt;br /&gt;It exists only in the mind of each one of us and is experienced by the limited abilities of our senses.&lt;br /&gt;Swamy Vivekananda emphasis our sensory limits stating that world be something different if we had additional senses. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-6296879869882032840?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6296879869882032840'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/6296879869882032840'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_483.html' title='ആചാരാനുഷ്ടാനങ്ങളുടെ അപകടങ്ങൾ-കലവൂർ രവി'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsY5RZfDwqI/AAAAAAAAAUo/ClINAwiEXN8/s72-c/best+kalavor.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-1238880478193696339</id><published>2009-09-25T11:02:00.001-07:00</published><updated>2009-10-02T10:35:44.649-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='mathew nellickunnu'/><title type='text'>തൂവൽനിറച്ച തലയണകൾ-മാത്യു നെല്ലിക്കുന്ന്‌</title><content type='html'>&lt;a href="http://3.bp.blogspot.com/_dKSWH-YIo68/SsY5z7kTVwI/AAAAAAAAAUw/AoINr21E7xg/s1600-h/mn+6.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 266px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388057568521443074" border="0" alt="" src="http://3.bp.blogspot.com/_dKSWH-YIo68/SsY5z7kTVwI/AAAAAAAAAUw/AoINr21E7xg/s320/mn+6.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_dKSWH-YIo68/Sr0F4qkbYaI/AAAAAAAAAPo/czba6AhMz60/s1600-h/mn+4.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;mathew nellickunnu&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഇയ്യിടെ അവൾക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്താണാവോ കാരണം? അയാൾക്കത്ഭുതം തോന്നി.&lt;br /&gt;അവധി ദിവസങ്ങളിലെ അവളുടെ നീണ്ട ഷോപ്പിങ്ങുകളും വ്യായാമ സങ്കേതത്തിലേക്കുള്ള പ്രയാണങ്ങളും അദ്യമൊക്കെ അയാൾ കൗതുകത്തോടെയാണ്‌ വീക്ഷിച്ചതു. ബ്യൂട്ടിപാർലറുകൾ സന്ദർശിച്ചതിന്റെ സുദീർഘമായ വിവരങ്ങൾ അയാൾ ക്ഷമയോടെ കേട്ടു കൊണ്ടിരുന്നു. ദിവസവും നിലക്കണ്ണാടിയുടെ മുൻപിൽ മേക്കപ്പിനു വേണ്ടി ധാരാളം സമയം ചെലവഴിക്കുക എന്നത്‌ അവളുടെ ദിനചര്യയുടെ ഭാഗമായി മാറുന്നത്‌ അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.&lt;br /&gt;ഒരിക്കൽ ഷോപ്പിങ്ങു കഴിഞ്ഞ്‌ രണ്ടു പുതിയ തലയണകളുമായി വന്നു. തൂവൽനിറച്ച തലയണകൾ. അവയുടെ നേർമ്മയും ഭംഗിയും അയാളെ ഏറെ ആകർഷിച്ചു.&lt;br /&gt;പിന്നീടൊരു ദിവസം അവൾ ജോലിക്കു പോയപ്പോൾ അയാൾ രഹസ്യമായി ആ തലയണകളെടുത്തു മടിയിൽ വച്ചു. അയാൾക്ക്‌ അവയെ ലാളിക്കാനും താലോലിക്കാനും തോന്നി. അവയുടെ തൂവൽ സ്പർശം അയാൾ അനുഭവിച്ച്‌ ആസ്വദിച്ചു. തന്റെ ഭാര്യ അത്തരം ഓമനത്തമുള്ള തലയണകൾ കണ്ടെത്തിയതിൽ അയാൾ ഗോ‍ൂഢമായി ആനന്ദിച്ചു.&lt;br /&gt;അക്കാലത്ത്‌ അവളുടെ മൗനത്തിന്റെ നിമിഷങ്ങൾ നീളുകയും അപ്പോഴെല്ലാം നീണ്ട നിശ്വാസങ്ങൾ അവളറിയാതെ അവളിൽ നിന്നുതിരുകയും ചെയ്തു. ആ തൂവൽത്തലയണകളിൽ അഭയം തേടുമ്പോഴാണ്‌ അവൾ ദീർഘചിന്തകളിൽ ആമഗ്നയായിത്തീർന്നിരുന്നത്‌.&lt;br /&gt;അയാൾ മുറിയിൽ വന്ന അവസരങ്ങളിൽ അവളുടെ മനസ്സ്‌ മറ്റെവിടെയോ ആയിരുന്നു. നിദ്രയിൽ വീണുകിട്ടാത്ത മറ്റേതോ വിശ്രമസങ്കേതങ്ങൾ അവളുടെ തിളങ്ങുന്ന കണ്ണുകളിൽ അയാൾ കണ്ടു.&lt;br /&gt;അവളുടെ ഏകാന്തത്തയെ അയാൾ ഒരിക്കലും അലോസരപ്പെടുത്തിയില്ല.&lt;br /&gt;ആ തലയണകളെയും അവ സൂക്ഷിച്ചിരുന്ന മെത്തയെയും അതു കിടന്നിരുന്ന മുറിയെയും അവൾ ഇഷ്ടപ്പെടുന്നുവേന്ന്‌ അയാളറിഞ്ഞു. അവയെ വിട്ടുപോകാനാവാത്തവണ്ണം അവളെപ്പോഴും അവയിൽ തലചായ്ച്ചു കിടന്നു.&lt;br /&gt;അവളുടെ സ്വൈരംകെടുത്താതിരിക്കാൻ അയാൾ പലപ്പോഴും അടുക്കളയിൽ കയറി തന്നത്താൻ ഭക്ഷണം പാചകം ചെയ്തു. ചൂടുള്ള കാപ്പി അവൾക്കുവേണ്ടി അയാൾ കിടപ്പറയിൽ കൊണ്ടുചെന്നെങ്കിലും അൽപം സ്വസ്ഥതയും വിശ്രമവും മാത്രമാണു തനിക്കു വേണ്ടതെന്ന്‌ അവൾ പറഞ്ഞു.&lt;br /&gt;വീട്ടുകാര്യങ്ങളിൽ അവൾ കാണിച്ച അനാസ്ഥ അയാളെ അമ്പരപ്പിക്കാതിരുന്നില്ല. എങ്കിലും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും തൊഴുത്തിൽക്കുത്തുമൊക്കെയാവാം ഇതിനെല്ലാം കാരണമെന്ന്‌ അയാൾ ആശ്വസിച്ചു.&lt;br /&gt;വാരാന്ത്യത്തിൽ ജിമ്മിയുടെ വീട്ടിൽ നടക്കാനിരിക്കുന്ന വിരുന്നിനെക്കുറിച്ച്‌ അയാൾ ഭാര്യയെ വീണ്ടും ഓർമ്മിപ്പിച്ചു. എന്നാൽ അവൾ അതിൽ തീരെ താൽപര്യം കാട്ടിയില്ല. 'ഞാനിവിടെയെങ്ങാനും കിടന്നു കൊള്ളാം. നിങ്ങൾ പോയേച്ചു വന്നാ മതി.'&lt;br /&gt;വിരുന്നിനു പോവാൻ കൂട്ടാക്കാതെ അവൾ തന്റെ സ്വകാര്യമായ ഏകാന്തത്തയിൽ തൂവൽത്തലയണകളെ കൂട്ടുപിടിച്ചു കിടന്നു.&lt;br /&gt;ജിമ്മിയുടെ ക്ഷണം നിരസിക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. പല കാര്യങ്ങളിലും പലപ്പോഴും അയാളെ സഹായിച്ചിട്ടുള്ള സുഹൃത്താണു ജിമ്മി.&lt;br /&gt;ജിമ്മിയുടെ സ്വീകരണ മുറിയിൽ അയാൾ ഏറെ നേരം ചെലവഴിച്ചു.&lt;br /&gt;സംസാരത്തിനിടയ്ക്ക്‌ ജിമ്മി ആയിടെ വാങ്ങിയ തൂവൽത്തലയണകൾ അയാളെ കാണിച്ചു. അവയിൽ തലവെച്ചു കിടക്കുമ്പോഴുണ്ടാകുന്ന സുഖത്തെക്കുറിച്ചു ജിമ്മി വിവരിച്ചപ്പോൾ അയാൾ തലയാട്ടി കേട്ടുകൊണ്ടിരുന്നു.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-1238880478193696339?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1238880478193696339'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1238880478193696339'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_9973.html' title='തൂവൽനിറച്ച തലയണകൾ-മാത്യു നെല്ലിക്കുന്ന്‌'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_dKSWH-YIo68/SsY5z7kTVwI/AAAAAAAAAUw/AoINr21E7xg/s72-c/mn+6.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-1383692167597467936</id><published>2009-09-25T11:00:00.000-07:00</published><updated>2009-10-02T10:41:56.933-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='ganesh panniyath'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>വംശമഹിമയുടെ ഋതുക്കൾ-ഗണേശ്‌ പന്നിയത്ത്‌</title><content type='html'>&lt;a href="http://3.bp.blogspot.com/_dKSWH-YIo68/SsY7WCTCYDI/AAAAAAAAAU4/HUpL7jDLZPY/s1600-h/gp.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 91px; FLOAT: left; HEIGHT: 118px; CURSOR: hand" id="BLOGGER_PHOTO_ID_5388059253955256370" border="0" alt="" src="http://3.bp.blogspot.com/_dKSWH-YIo68/SsY7WCTCYDI/AAAAAAAAAU4/HUpL7jDLZPY/s320/gp.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;ganesh panniyath&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പുസ്തക നിരൂപണം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഭയാനകമായൊരു സ്വപ്നത്തിന്റെ പുരാബിംബങ്ങളിലേയ്ക്ക്‌ മിഴിതുറക്കുമ്പോൾ തുടങ്ങുകയും കൃതിയുടെ കൊടിയ ശൈത്യത്തിലേയ്ക്ക്‌ കണ്ണടയ്ക്കുമ്പോൾ അവസാനിക്കുകയും ചെയ്യുന്ന വലിയൊരു കാലഘട്ടത്തിനിടയിലെ ലോത്തിന്റെ ജീവിതക്രമങ്ങളാണ്‌ വിജയൻ കോടഞ്ചേരിയുടെ 'സോദോം പാപത്തിന്റെ ശേഷപത്രം' എന്ന നോവലിന്റെ ഇതിവൃത്തം. അതിരുകളില്ലാത്ത ലൈംഗികാസക്തിയുടെ തീക്ഷ്ണത നിറഞ്ഞു നിൽക്കുന്ന പഴയ നിയമത്തിന്റെ പാപപങ്കിലമായ ജീവിതത്തിന്റെ ഒരംശമാണ്‌ വിജയൻ ഈ നോവലിന്റെ അടിത്തറയായി മാറ്റുന്നത്‌.&lt;br /&gt;ഭൂമിയിലെ മനുഷ്യന്റെ തിന്മ വലുതാണെന്നും ഹൃദയവിചാരങ്ങളിൽ നിഴലിക്കുന്ന എല്ലാ ഭാവങ്ങളും എപ്പോഴും ദുഷ്ടതയുടേതാണെന്നും കണ്ടപ്പോൾ ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവായ ദൈവം വല്ലാതെ ദുഃഖിച്ചു. അത്‌ ദൈവത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട്‌ കർത്താവ്‌ അരുൾ ചെയ്തു-ഞ്ഞാൻ സൃഷ്ടിച്ച മനുഷ്യനെ ഞാൻ തന്നെ മായ്ച്ചുകളയും. മനുഷ്യനേയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും എല്ലാം. അധർമ്മത്തിലും അക്രമത്തിലും മൂല്യച്യുതിയിലും അഭിരമിക്കുന്ന മനുഷ്യകുലത്തെ നശിപ്പിച്ച്‌ പുതിയൊരു വംശപരമ്പരയ്ക്ക്‌ തുടക്കമിടാനായിരുന്നു ദൈവനിശ്ചയം. അതിന്‌ നീതിമാനും ധർമ്മിഷ്ഠനുമായ നോഹയെ തന്റെ സൃഷ്ടിയുടെ അധിപനായി ദൈവം മാറ്റി നിർത്തി.&lt;br /&gt;അധാർമ്മികതയിൽ വിരാജിക്കുന്ന മനുഷ്യകുലത്തെ ഭൂമിയിൽ നിന്ന്‌ ഇല്ലായ്മചെയ്യാൻ ദൈവം ഭൂമിയിൽ പ്രളയം സൃഷ്ടിച്ചു. മനുഷ്യരും ആടുമാടുകളും ചത്തൊടുങ്ങിക്കൊണ്ടിരുന്നു. മരങ്ങളും ചെടികളും പ്രളയജലത്തിൽ അനാഥമായി ഒഴുകികൊണ്ടിരുന്നു. പ്രളയത്തിന്റെ ഭയനാകരൂപമായി മാറി ഭൂമി. മൃതിയുടെ ആവർത്തനങ്ങളിൽ ഭൂമിയിലാകെ ശവം നിറഞ്ഞു. അഗാധങ്ങളിലെ ഉറവകൾ പൊട്ടിയും ആകാശത്തിലെ വാതായനങ്ങൾ തുറന്നും ജലംപെരുകി. പ്രളയത്തിലൂടെ എന്നാൽ ഗോഫർമരത്തിൽ തീർത്ത നോഹയുടെ വലിയ പെട്ടകം മാത്രം സൃഷ്ടിയുടെ ചൈതന്യമായി ആടിയുലഞ്ഞ്‌ നീങ്ങി. പ്രളയത്തിന്റെ ഭീകരാവസ്ഥയിൽ ഭൂമിയിലാകെ നിലവിളിയായിരുന്നു. ആ നിലവിളിയിലേക്കാണ്‌ ലോത്ത്‌ മിഴി തുറന്നത്‌. സ്വപ്നങ്ങൾ സൊ‍ാചനകളാണ്‌. അതിൽ കാലത്തിനു പ്രസക്തിയില്ല. സംഭവങ്ങളുടെ ക്രമരഹിതമായ അവസ്ഥയാണത്‌.&lt;br /&gt;പൗരാണികമായൊരു കാലത്തിൽ നടക്കുന്ന സംഭവങ്ങളുടെ സ്വപ്ന ദർശനം ആ കാലത്തിന്റേതാവണമെന്നില്ല.അത്‌ വർത്തമാനസമസ്യകളാവാം.അല്ലെങ്കിൽ, ഭാവിയിൽ സംഭവിക്കാവുന്ന ഒന്നിന്റ പ്രത്യക്ഷങ്ങൾ.&lt;br /&gt;വിജയൻ കോടഞ്ചേരി തന്റെ നോവലിലെ നായകനായ ലോത്തിനെ അവതരിപ്പിക്കുന്നത്‌ മുകളിൽ പറഞ്ഞ സ്വപ്ന ദർശനത്തിലൂടെയാണ്‌.ലോത്തിന്‌ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന അനിവാര്യമായൊരു യാത്രയുടെ പൊരുൾ നോഹയുടെ യാത്ര ചിത്രീകരിക്കുന്നതിലൂടെ വിജയൻ പറഞ്ഞുവെക്കുന്നു. സ്തോഭജനകമായ ഈ പ്രത്യ ക്ഷങ്ങൾ തന്റെ പിന്നീടുള്ള ജീവിതത്തിൽ ലോത്ത്‌ അറിയുന്നുണ്ട്‌. സ്വവർഗരതിക്കാരുടെ സോദോം ദേശത്തുനിന്ന്‌ ബേലായിലേക്കുള്ള പലായനം. ഒപ്പമുണ്ടായിരുന്നത്‌ സുന്ദരികളായ രണ്ടു പെൺമക്കൾ മാത്രം. രതിയുടെ തീച്ചൂളയായ ഭാര്യ ഒപ്പം കൂടാൻ തയ്യാറായില്ല. പരപുരുഷന്മാരെ പ്രാപിച്ചാലെ പുണ്യംകിട്ടൂ എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന അവൾ സോദോയിൽ തന്നെ ഉറച്ചുനിന്നു. ഭാര്യയെ നിഗോ‍ൂഢമായി ഭയപ്പെട്ടിരുന്ന ലോത്ത്‌ എന്നാൽ സുന്ദരികളായ പെൺമക്കളുമായി പുതിയ ഇടംതേടി. അത്‌ മറ്റൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത വംശപരമ്പരകളിലേക്കുള്ള ജൈത്രയാത്ര.&lt;br /&gt;മൂല്യച്യുതി സംഭവിച്ച മനുഷ്യകുലത്തെ ഭൂമിയിൽ നിന്ന്‌ തുടച്ചുനീക്കാനായിരുന്നു ദൈവം പ്രളയം സൃഷ്ടിച്ചതു. പ്രളയത്തിൽ നിന്ന്‌ രക്ഷപ്പെടാൻ മനുഷ്യജന്മം കൊണ്ടവരിൽ നിന്ന്‌ ദൈവം അനുവദിച്ചതു നീതിമാനായ നോഹയേയും ഭാര്യയേയും പുത്രന്മാരേയും പുത്രഭാര്യമാരേയും മാത്രമാണ്‌. പിന്നെക്കുറച്ച്‌ പക്ഷി മൃഗാദികളേയും.&lt;br /&gt;പിറവിയുടെ ഉദാരതകൾ ആവർത്തിക്കപ്പെടുമ്പോൾ അധാർമ്മികതയുടെ ബോധങ്ങളും മനുഷ്യരിൽ ഉടലെടുക്കുന്നുണ്ടായിരുന്നു. പരസ്പരം കലഹിച്ചും ജൈവവാസനകളിൽ അതിരുകളില്ലാതെ അഭിരമിച്ചും വംശങ്ങൾ പെരുകിയപ്പോൾ ഒരു ശുദ്ധികളശത്തിന്റെ ആവശ്യകത ചില ദേശങ്ങളിലെങ്കിലും വേണ്ടിവരുമെന്ന്‌ വീണ്ടും ദൈവത്തിനു ബോധ്യമാവുകയായിരുന്നു. സോദോയിലും ഗോമോറായിലും നടമാടിയിരുന്നത്‌ സ്വവർഗ്ഗരതിക്കാരുടേയും അഗമ്യഗമനക്കാരുടേയും ആഭിചാരങ്ങളായിരുന്നു. ആകാശത്തുനിന്ന്‌ ഗന്ധകവും തീയുമെടുത്ത്‌ സോദോമിന്റെയും ഗോമോറയുടേയും മേൽ വർഷിക്കുമ്പോൾ ദൈവം അവിടെ നിന്ന്‌ മാറ്റിനിർത്തിയത്‌ ലോത്തിനെയായിരുന്നു. ഒപ്പം ഇയാൾക്ക്‌ താൽപര്യമുള്ള സ്വന്തക്കാരെയും. ലോത്തിനോടൊപ്പം ചെല്ലാൻ താൽപര്യം കാണിച്ചതു പെൺമക്കൾമാത്രം. പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിശ്ചയിച്ചവരും ലോത്തിന്റെ ഭാര്യയും സോദോമിന്റെ ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി നിന്നു.&lt;br /&gt;വിജയൻ എഴുതുന്നു.&lt;br /&gt;"അവർ നാഴികകളോളം സഞ്ചരിച്ചു.അപ്പോൾ സൂര്യൻ ഉദിച്ചുയർന്നു. അവരെ നടുക്കിക്കൊണ്ടൊരു മിന്നലുണ്ടായി. പിന്നീട്‌ കാതടപ്പിച്ചുകൊണ്ടൊരു ഇടിവെട്ടി. ആകാശത്തിൽ നിന്ന്‌ തീമഴ സോദോമിനും ഗോമാറയ്ക്കുമേലെ പ്രപഹിക്കുന്നത്‌ കണ്ട്‌ അവർ ബോധമറ്റു വീണു.&lt;br /&gt;കടുത്ത ചൂടേറ്റ്‌ ലോത്ത്‌ കണ്ണു തുറന്നപ്പോൾ സൂര്യൻ കുന്നിന്റെ മുകളിലെത്തിയിരുന്നു. അവൾ ചാടിയെഴുന്നേറ്റ്‌ സോദോം നിന്ന ഭാഗത്തേക്ക്‌ നോക്കി. സോദോമിൽ നിന്നും ഗോമറിയയിൽ നിന്നും തീച്ചൂളയിൽ നിന്നെന്നപോലെ പുകയുയരുന്നത്‌ കണ്ട്‌ ലോത്ത്‌ പെൺകുട്ടികളെ ഉണർത്തി.&lt;br /&gt;ലോത്തിന്റെ പെൺമക്കൾ മിഴിതുറന്ന്‌ പുതിയ ദേശത്ത്‌, പുതിയ കാലത്തിൽ അവശേഷിച്ച ഒരേയൊരു പുരുഷനിലേക്കായിരുന്നു. ഈ പുരുഷബിംബത്തിൽ ഊന്നിനിന്നാണ്‌ വിജയൻ കോടഞ്ചേരി തന്റെ 'സോദോം പാപത്തിന്റെ ശേഷപത്രം' വികസിപ്പിക്കുന്നത്‌. വംശപാരമ്പര്യത്തിന്റെ ജലാംശം ഓരോ ജൈവാവസ്ഥയിലും ഉറഞ്ഞിരിക്കുന്നുണ്ടെന്നും അത്‌ ആൺ-പെൺ സ്നേഹസംഗമങ്ങളിൽ പ്രത്യുൽപാദനത്തിന്റെ രീതി സ്വീകരിക്കുമെന്നുള്ള പ്രകൃതി നിയമം വിജയൻ അതിമനോഹരമായി വ്യാഖ്യാനിക്കുകയാണ്‌ ഈ നോവലിൽ. ലോത്ത്‌ പെൺകുട്ടികളുടെ അച്ഛനായിരിക്കാം. എന്നാൽ ഒപ്പം തന്നെ ഇയാളൊരു പുരുഷൻ കൂടിയാണ്‌. ജൈവവാസനകൾ അവസാനിച്ചിട്ടില്ലാത്ത ഒരാൾ. അല്ലെങ്കിൽ പച്ചയായ മനുഷ്യൻ.&lt;br /&gt;ജീവിതയാത്രയുടെ ഒടുവിൽ അസ്തമയത്തിന്റെ ദിക്കിലേക്ക്‌ മിഴിയോടിച്ചു കിടക്കുമ്പോൾ അരികിലെവിടെയോ ഉള്ള മൃത്യുവിന്റെ പാദപതനങ്ങൾ കേൾക്കാൻ ലോത്തിനാവുന്നുണ്ട്‌. ആസന്നമായ മരണത്തിന്റെ നിശ്ശബ്ദസംഗീതം; അതിന്റെ ആനന്ദലഹരി. ജീവനൊടുങ്ങാൻ ഇനി അധിക സമയമില്ല. പ്രക്ഷുബ്ധവും അർത്ഥപൂർണ്ണവുമായി ഒരുപാട്‌ കാലങ്ങൾ ലോത്തിലൂടെ മിന്നിമറയുകയാണ്‌. അപ്പോൾ മറ്റുള്ളവരോടായി ലോത്ത്‌ പറഞ്ഞു: "ഞാൻ ഒരുപാട്‌ ജനതകളോടൊപ്പം ജീവിച്ചു. ആരുടേയും വിശ്വാസസംഹിതകളെയോ, ആചാരങ്ങളെയോ ഞാൻ വെല്ലുവിളിച്ചിട്ടില്ല. അനിവാര്യതകളോട്‌ പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ സമൂഹത്തിന്റെ ഭാഗമായ എന്റെ ബോധവും എന്നിലെ ജൈവവാസനകളും പോരടിച്ചു. മിക്കപ്പോഴും ജൈവവാസനകളാണ്‌ ജയിച്ചതു. ശരിയേതെന്നോ തെറ്റേതെന്നോ പറയാൻ ഞാൻ പ്രാപ്തനല്ല. ഈ ലോത്ത്‌ പച്ചയായ മനുഷ്യൻ മാത്രമാണ്‌.&lt;br /&gt;പഴയനിയമത്തിലെ തീരെ ചെറിയൊരംശത്തിൽ നിന്ന്‌ ലോത്ത്‌ എന്ന പച്ചയായ മനുഷ്യന്റെ ജീവിതക്രമങ്ങളെ അതിമനോഹരമായി വികസിപ്പിച്ചെടുക്കാൻ വിജയൻ കോടഞ്ചേരിനായി എന്നതാണ്‌ ഈ നോവലിന്റെ വിജയം. സ്വന്തം പെൺമക്കളുമായി സംഭോഗത്തിലേർപ്പെടുന്ന ഒരച്ഛനെയല്ല വിജയൻ അവതരിപ്പിക്കുന്നത്‌ മറിച്ച്‌ വംശ പാരമ്പര്യമെന്ന പ്രാചീനബോധവും ലൗകിക ജന്മങ്ങൾക്കായുള്ള കാമനകളും സൂക്ഷിക്കുന്ന ഒരു പുരുഷബിംബത്തെയാണ്‌.&lt;br /&gt;ഘനീഭവിച്ച നൈരാശ്യത്തിലുറഞ്ഞുകൂടി സ്വയം തിരസ്കരിക്കുന്ന ഒരാളല്ല ലോത്ത്‌. പ്രതീക്ഷകളുടെ തിരിനാളങ്ങൾ പ്രകാശം ചുരത്തുന്നൊരു മനസ്സ്‌ അയാളെന്നും സൂക്ഷിക്കുന്നുണ്ട്‌. അയാൾ ഒരേസമയം സംരക്ഷിക്കനും ഭോഗിയും പടയാളിയും വേദാന്തിയുമാണ്‌. ദൈവം നിഷേധിക്കുന്ന പറുദീസയിലഭിരമിക്കുവാനുള്ള തീക്ഷ്ണമായ അഭിവാഞ്ഛയിലൂടെ അയാൾ പിന്നെ നിഷേധിയും ഒപ്പം തന്നെ ഒരു വിപ്ലവകാരിയുമായും മാറുന്നു. വിജയൻ കോടഞ്ചേരി വരച്ചു ചേർക്കുന്ന ലോത്തിലൂടെ ഒരു നായക ബിംബത്തിന്റെ സമഗ്രത അങ്ങനെ നാം അറിയുന്നു.&lt;br /&gt;ഭാഷയുടെ സൗന്ദര്യമാണ്‌ ഈ നോവലിന്റെ മറ്റൊരു പ്രത്യേകത. വിജയൻ വികസിപ്പിച്ചെടുക്കുന്നത്‌ ചരിത്രാംശമാണ്‌. പ്രാചീനമാണ്‌ ചരിത്രത്തിന്റെ ഭാവം. അതുകൊണ്ടുതന്നെ പൗരാണികമായൊരു ഭാഷാപ്രയോഗത്തിന്റെ പ്രസക്തി ഈ നോവലിലുടനീളം നോവലിസ്റ്റ്‌ വിജയകരമായി വിനിയോഗിക്കുന്നുണ്ട്‌.&lt;br /&gt;ജീവിതം തളംകെട്ടിയ ജലംപോലെയാവരുത്ത്‌ എന്ന ലോത്തിന്റെ മാനസിക നില തന്നെയാണ്‌ ഈ നോവൽ നൽകുന്ന സന്ദേശം. ജീവിതം എല്ലാ അർത്ഥത്തിലും ജീവിച്ചു തീർക്കുകതന്നെ വേണം. അസ്തമയോന്മുഖമായൊരു സംസ്കാരത്തിന്റെ പ്രതീകമല്ല ലോത്ത്‌ മറിച്ച്‌ പുതിയവംശമഹിമയ്ക്ക്‌ അരുണോദയം തീർത്ത മഹാമുദ്രയാണ്‌. അയാൾ മോവാബിനും ബെൻ അമ്മിയ്ക്കും ജന്മം നൽകി. അവർ പുതിയ തലമുറയുടെ പിതാക്കന്മാരായി. അങ്ങനെ ലോത്തിന്റെ ജീവിതം ഭൂമിയിൽ പോരാടി നിറഞ്ഞു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-1383692167597467936?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1383692167597467936'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/1383692167597467936'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_6607.html' title='വംശമഹിമയുടെ ഋതുക്കൾ-ഗണേശ്‌ പന്നിയത്ത്‌'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_dKSWH-YIo68/SsY7WCTCYDI/AAAAAAAAAU4/HUpL7jDLZPY/s72-c/gp.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-699426445169348718</id><published>2009-09-25T10:59:00.000-07:00</published><updated>2009-10-02T10:47:14.943-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='academy'/><category scheme='http://www.blogger.com/atom/ns#' term='k p m navas'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>മുഖം -കെ.പി.എം. നവാസ്‌</title><content type='html'>&lt;a href="http://1.bp.blogspot.com/_dKSWH-YIo68/SsY8d4UNnkI/AAAAAAAAAVA/bYRtUvqsI6k/s1600-h/k+p+m+navaz.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 214px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388060488226414146" border="0" alt="" src="http://1.bp.blogspot.com/_dKSWH-YIo68/SsY8d4UNnkI/AAAAAAAAAVA/bYRtUvqsI6k/s320/k+p+m+navaz.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;k p m navaz&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;കെ.പി.എം. നവാസ്‌&lt;br /&gt;രാവിലെ പത്രമെടുത്ത്‌ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മുഖങ്ങളിൽ കണ്ണോടിക്കുമ്പോൾ തന്റെ മുഖവും അതിൽ അച്ചടിച്ചു വന്നിരുന്നെങ്കിലെന്ന്‌ അയാൾ അറിയാതെ ആശിച്ചു പോകാറുണ്ട്‌.&lt;br /&gt;പിന്നെ, പത്രത്തിൽ ഫോട്ടോ അച്ചടിച്ചു വന്നു കാണണമെന്നുള്ളത്‌ അയാളുടെ ഉത്ക്കടമായ മോഹമായി വളർന്നു.&lt;br /&gt;പത്രത്തിലൂടെ തന്നെ നാലാളുകൾ ശ്രദ്ധിക്കുക, അവർക്കിടയിൽ താനൊരു നക്ഷത്രമായി ജ്വലിക്കുക... അലോചിക്കുന്തോറും ഉള്ളിലെ കോരിത്തരിപ്പ്‌ ഹൃദയതടങ്ങളിൽ തട്ടി ചിറ്റോളങ്ങളായി മൂർദ്ധാവിൽ വന്നടിക്കുന്നു.&lt;br /&gt;അങ്ങനെ, ഒരു ദിവസം അയാളുടെ ഫോട്ടോ പത്രത്തിൽ അച്ചടിച്ചു വന്നു. പക്ഷേ, ആ ചിത്രം കാണുവാൻ അന്നയാൾ ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒഴിവ്‌&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങനെയാണ്‌ അവർ ആ സാഹസത്തിനു തയ്യാറായത്‌.&lt;br /&gt;നാട്ടിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും കൊടികുത്തി വാഴുവാൻ തുടങ്ങിയപ്പോൾ ജനങ്ങൾ സംഘടിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾ സർക്കാർ ഉദ്യോഗസ്ഥരെ നോക്കി പല്ലിറുമ്മുകയും അസൂയപൂണ്ട്‌ കലിതുള്ളുകയും ചെയ്തു.&lt;br /&gt;ഏതു വറുതിയിലും അണ പൈ കുറയാതെ മാസപ്പടി എണ്ണി വാങ്ങുന്നവർ! കൂടാതെ ഭരണചക്രത്തിന്റെ നട്ടും ബോൾട്ടും എന്ന പേരിൽ വിലക്കയറ്റത്തിന്റെ തോത്‌ അളന്നു തൂക്കി, അതിന്‌ ക്ഷാമബത്തയും മറ്റും വേറെയും എന്തിന്‌, റവന്യൂ വരുമാനത്തിന്റെ മുക്കാൽ പങ്കും ശമ്പളവും പെൻഷനുമായി അടിച്ചെടുക്കുന്ന കൂട്ടർ. നാടാകെ കത്തിയെരിഞ്ഞ്‌, ഭൂമി അടിമേൽ മറിഞ്ഞാലും പോറലേൽക്കാത്ത ഒരു വർഗ്ഗം!....&lt;br /&gt;യുവാക്കളുടെ ചോര തിളച്ചു.&lt;br /&gt;ഇതിനൊരു അറുതി വരുത്തണം. ചുരുങ്ങിയത്‌ ആനുകൂല്യം കൈപ്പറ്റുന്നവരിൽ ചിലരെങ്കിലും തങ്ങളിൽ നിന്നുള്ളവരായിരിക്കണം. അങ്ങനെ നീതി ഉറപ്പുവരുത്തണം.&lt;br /&gt;അതിനെന്തു വഴി ?&lt;br /&gt;അവർ സെക്രട്ടറിയേറ്റിലേയും സർക്കാർ ആഫീസുകളുടെയും മുമ്പിലെ വെള്ളക്കോളർ പട്ടാളത്തെ നോക്കി തലപുകഞ്ഞാലോചിച്ചു.&lt;br /&gt;"ഒരു വഴിയുണ്ട്‌" അവരിൽ ഒരു ബുജിക്കു വെളിപാടുണ്ടായി. "സെക്രട്ടറിയേറ്റിൽ ബോംബു വയ്ക്കുക. ഒരു പൊട്ടലിൽ കുറേയെണ്ണം കായണം!&lt;br /&gt;"അത്യുഗ്ര ശേഷിയുള്ളതു തന്നെവയ്ക്കണം..."&lt;br /&gt;"ഒരു... പത്ത്‌, ആയിരമെങ്കിലും ചാകണം". മറ്റു ചിലർ ആവേശപൂർവ്വം പൈന്തുണ പ്രഖ്യാപിച്ചു." അവരുടെ ഒഴിവുകളിൽ ഞങ്ങളിൽ കുറേയാളുകൾ കയറിപ്പറ്റും.....അങ്ങനെ സാമൂഹ്യനീതി ഉറപ്പാക്കും..."&lt;br /&gt;ആലോചിച്ചപ്പോൾ സൂപ്പർ ഐഡിയ.&lt;br /&gt;നിർദ്ദേശം ഐകകണ്ഠ്യേന പാസായി. ഒടുവിൽ ഒരു ശുഭമുഹൂർത്തത്തിൽ അവർ അക്കാര്യം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.&lt;br /&gt;ഡും !....&lt;br /&gt;ഓപ്പറേഷൻ സക്സസ്സ്‌. ഉദ്ദേശിച്ച പോലെ കുറേയെണ്ണം ചത്തൊടുങ്ങി. തൂപ്പുകാരൻ മുതൽ കാര്യക്കാരൻവരെയുള്ള അനേകം പേരുടെ കസേരകൾ ഒറ്റയടിക്കു കാലി.&lt;br /&gt;യുവ വിപ്ലവകാരികളുടെ കണ്ണിൽ പൂത്തിരി കത്തി. തങ്ങളെ ഉൾപ്പെടുത്തി ഒഴുവുകൾ നികത്തപ്പെടുന്ന ശുഭ മുഹൂർത്തത്തിനായി അവർ കാതോർത്തു.&lt;br /&gt;ഒരു നാൾ ഒഴിഞ്ഞു കിടന്ന കസാലകളിലൊക്കെ പുതിയയാളുകൾ കുടിയേറിയ വാർത്ത കേട്ട്‌ യുവജനസേന ആഘോഷപൂർവ്വം ആഫീസുകളിൽ ഇരച്ചു കയറി തങ്ങളിൽ ചിലരുടെയെങ്കിലും മുഖം ആ കസാലകളിൽ കുടികൊള്ളുന്നുണ്ടോ എന്നവർ പരതി.&lt;br /&gt;ആ കാഴ്ച കണ്ട്‌ അവർ ഞെട്ടി.&lt;br /&gt;ഒഴിവു വന്ന കസാലകളിൽ ഇരിക്കുന്നവരൊക്കെ മരിച്ചവരുടെ ആശ്രിതരായിരുന്നു. !.....&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-699426445169348718?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/699426445169348718'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/699426445169348718'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_5665.html' title='മുഖം -കെ.പി.എം. നവാസ്‌'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_dKSWH-YIo68/SsY8d4UNnkI/AAAAAAAAAVA/bYRtUvqsI6k/s72-c/k+p+m+navaz.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-5969058329015737391</id><published>2009-09-25T10:57:00.000-07:00</published><updated>2009-10-17T10:21:28.051-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth online'/><category scheme='http://www.blogger.com/atom/ns#' term='kochi'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='academy'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='mathew nellickunnu'/><title type='text'>യാമങ്ങൾ തീരുമ്പോൾ -മാത്യു നെല്ലിക്കുന്ന്‌</title><content type='html'>&lt;a href="http://4.bp.blogspot.com/_dKSWH-YIo68/Ssa0KIizjuI/AAAAAAAAAVI/ZBbut5C90Pg/s1600-h/mn+6.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 266px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388192090380537570" border="0" alt="" src="http://4.bp.blogspot.com/_dKSWH-YIo68/Ssa0KIizjuI/AAAAAAAAAVI/ZBbut5C90Pg/s320/mn+6.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_dKSWH-YIo68/Sr0E_ZhnvnI/AAAAAAAAAPg/WmzPRd-8Nis/s1600-h/m+n7.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;mathew nellickunnu&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിശ്വാസികൾ ഭക്തിപൂർവ്വം കുർബാന കാണുന്നു.&lt;br /&gt;കേരളത്തിലെ എല്ലാ ചിട്ടകളും - പള്ളിവികാരിയും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ചേർന്ന്‌ അമേരിക്കയിലും അവതരിപ്പിച്ചിട്ടുണ്ട്‌. വിശുദ്ധസ്ഥലത്തേക്ക്‌ ചെരുപ്പുകളണിഞ്ഞ്‌ പ്രവേശിച്ചുകൂടാ. സ്ത്രീകൾമാത്രം പള്ളിയുടെ ഇടതുഭാഗത്ത്‌ ആസനസ്ഥരാകുക. പുരുഷന്റെ ഇടതുഭാഗത്തെ വാരിയെല്ലാണല്ലോ സ്ത്രീയുടെ ഉൽപത്തിക്കുകാരണം. ആർക്കും ഉതപ്പുനൽകാതെ സ്ത്രീകൾ വസ്ത്രംധരിക്കുക, ശിരസ്സും ശരീരഭാഗങ്ങളും മറച്ച്‌ ദിവ്യബലിയിൽ സംബന്ധിക്കുക. ഇതെല്ലാം പരസ്യമായി എഴുതിവെച്ചിട്ടില്ലെങ്കിലും പള്ളിയങ്കണത്തിലെ അലംഘനീയ നിയമങ്ങളായിരുന്നു.&lt;br /&gt;അന്നൊരു വിവാഹകൂദാശയുടെ ദിനമായിരുന്നു. മറ്റുപള്ളികളിലെ വിശ്വാസികളും ക്രിസ്ത്യാനികളല്ലാത്ത മലയാളികളും വിവാഹത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. പലരും ചെരുപ്പിന്റെ വാറഴിക്കാനോ, ചെരുപ്പുകൾ പള്ളിയുടെ പുറത്തിടാനോ മെനക്കെട്ടില്ല. കൂട്ടത്തിൽ സാംസണും കല്യാണത്തിന്‌ വന്നിട്ടുണ്ട്‌. പള്ളിയിലെ ഒരു നേതാവ്‌ ചെരുപ്പുമായി ആളുകൾ അകത്തുകടക്കുന്നത്‌ കണ്ടെത്തി. അൾത്താരയിൽ കല്യാണം കെട്ടിക്കുന്നതിനുമുൻപുള്ള നീണ്ടുകുർബാനയ്ക്ക്‌ മറ്റ്‌ അച്ചന്മാരുമായി പള്ളിവികാരി പ്രവേശിച്ചു. നേതാവ്‌ അച്ചന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. പള്ളിവികാരി ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കുകയാണ്‌.&lt;br /&gt;"ആരും വിശുദ്ധസ്ഥലത്ത്‌ ചെരുപ്പുധരിച്ച്‌ പ്രവേശിക്കരുത്‌. ആരെങ്കിലും ചെരുപ്പ്‌ ധരിച്ചിട്ടുണ്ടെങ്കിൽ പുറത്ത്‌ അഴിച്ചുവെയ്ക്കുക. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ നിൽക്കരുത്‌. സ്ത്രീകൾ പള്ളിയുടെ ഇടതുവശത്ത്‌ നിൽക്കുക".&lt;br /&gt;ഇതുകേട്ടപ്പോൾ സാംസണ്‌ ചിരിവന്നു.&lt;br /&gt;"എന്താണ്‌ നിങ്ങൾ ചിരിക്കുന്നത്‌. അച്ചൻ പറഞ്ഞതുകേട്ടില്ലേ? ചെരുപ്പഴിച്ച്‌ പുറത്തിടുക, അല്ലെങ്കിൽ പള്ളിക്ക്‌ പുറത്തുപോവുക".&lt;br /&gt;തോമാച്ചൻ എന്ന ഒരു ഭക്തനാണ്‌ സാംസണോട്‌ ഇങ്ങനെയാവശ്യപ്പെട്ടത്‌.&lt;br /&gt;"താങ്കൾ ആദ്യം പള്ളിക്കകത്ത്‌ നിൽക്കുന്നവരെ പുറത്തിറക്കി ചെരുപ്പഴിപ്പിക്കുക. പിന്നെ അച്ചന്മാരുടെ ചെരുപ്പുകൾ അഴിച്ചുമാറ്റാനാവശ്യപ്പെടുക. വേലിതന്നെ വിളവുതിന്നാൽ പറ്റുമോ.താൻ കൂടുതൽ നേതാവുകളിച്ചാൽ തന്റെ മുഖത്തിന്റെ ഷെയ്പ്പ്‌ ഞാൻ മാറ്റും. ഈ പള്ളിപ്പണിക്ക്‌ ഞാനും സംഭാവന നൽകിയതാണ്‌."&lt;br /&gt;പള്ളി നേതാവ്‌ ആളുകൾ ശ്രദ്ധിക്കുന്നതിനുമുൻപ്‌ തൽക്കാലം അവിടെനിന്നും വലിഞ്ഞു.&lt;br /&gt;"എന്താണ്‌ നേതാവുമായി രാവിലെ ഒരു ഉടക്ക്‌?"&lt;br /&gt;ചെറിയാച്ചൻ ന്യൂസുപിടിക്കാൻ സാംസണോട്‌ കാര്യമാരാഞ്ഞു.&lt;br /&gt;"അവന്റെയൊക്കെ ഒരു പത്രാസുകണ്ടില്ലേ. പള്ളി പണിയുന്നതിനുമുൻപ്‌ കുഞ്ഞാടുകളുടെ പിറകെനടന്ന്‌ പിരിക്കുക. കെട്ടിടം ഉയർന്നു കഴിഞ്ഞപ്പോൾ എങ്ങുമില്ലാത്ത ഗമ. എന്താണ്‌ ഇവനോക്കെ കരുതുന്നത്‌. ഒരു പള്ളി ഉയർത്തിക്കെട്ടിയാൽ എല്ലാം നേടിയെന്നോ. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?&lt;br /&gt;സാംസൺ.&lt;br /&gt;"സാംസൺ, നിങ്ങൾ ശാന്തനാകു. നാട്ടിൽ നിന്നും ഒന്നുമില്ലാതെ ഇരതേടിവന്നവനോക്കെ ചില്ലറക്കാശിന്‌ വകയായപ്പോൾ ആരോടെങ്കിലും മെക്കിട്ടുകേറിയില്ലെങ്കിൽ ശ്രദ്ധിക്കപ്പെടുമോ."&lt;br /&gt;ചെറിയാച്ചൻ സാംസണെ ആശ്വസിപ്പിച്ചു.&lt;br /&gt;"ഇത്തരം ശ്രദ്ധക്ഷണിക്കൽ പദ്ധതികൊണ്ട്‌ മലയാളികൾ ഇവിടെ രക്ഷപ്പെടുമോ. എത്ര പള്ളികൾ ഇവിടെ മത്സരിച്ചുനിർമ്മിച്ചു. എല്ലാവർക്കും വാസ്തവത്തിൽ ഒരു പള്ളിയുടെ ആവശ്യമല്ലേയുള്ളു. വിവിധ സമയങ്ങൾ ചിട്ടപ്പെടുത്തി ഞായറാഴ്ച കുർബ്ബാനകൾ ഒരു പള്ളിയിൽത്തന്നെ നടത്താനാകും. അനേകം ആരാധനാലയങ്ങൾ മത്സരിച്ച്‌ കെട്ടിപ്പടുക്കുമ്പോൾ മനുഷ്യർതമ്മിലുള്ള ബന്ധങ്ങൾ ചിതറുന്നു. പോക്കറ്റിലെ കാശ്‌ കല്ലിനും, കോൺക്രീറ്റിനും, ഇവിടുത്തെ കാടു പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾക്കുമായി ചോർന്നുപോകുന്നു. ഇത്തരം ധൂർത്തടികളുടെ പിന്നിൽ ദീർഘവീക്ഷണമില്ലാത്ത സാമൂഹ്യനേതാക്കളുടെ കറുത്തകൈകൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പള്ളിപ്പണിയിൽ കാശടിച്ചുമാറ്റാനും അവസരമൊരുങ്ങുന്നു. വൈദികർ സാമുഹ്യനന്മയെ ലക്ഷ്യംവെച്ചുവേണം വിശ്വാസികളെ നയിക്കുവാൻ."&lt;br /&gt;സാംസൺ ക്ഷോഭിച്ചു.&lt;br /&gt;"ഇത്‌ ക്രിസ്ത്യാനികളുടെമാത്രം പ്രശ്നമല്ല. മറ്റു സമുദായക്കാരും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌".&lt;br /&gt;ചെറിയാച്ചൻ സാധാരണമട്ടിൽ പറഞ്ഞു.&lt;br /&gt;"അതെ, എല്ലാവിഭാഗവും പണം എങ്ങനെ വിനിയോഗിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്‌. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം പുത്തൻപണമാണ്‌. ദീർഘവീക്ഷണവും സംയമനവും പാലിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു." സാംസൺ പറഞ്ഞു.&lt;br /&gt;"എന്താണ്‌ സാമൂഹ്യക്ഷേമത്തിനു ചെയ്യാനാവുക?"&lt;br /&gt;ചെറിയാച്ചൻ ചോദിച്ചു.&lt;br /&gt;"എത്രയോ നല്ലകാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാനാവും. നോക്കൂ, ഇവിടെ കുടിയേറിപ്പാർത്ത യഹൂദരും, പോളിഷുകാരും ഇറ്റലിക്കാരും അവരുടെ സമൂഹനന്മയ്ക്കായി ഒത്തൊരുമിച്ചുപ്രവർത്തിച്ചു. അതുകൊണ്ട്‌ അവർ സമൂഹത്തിൽ പുരോഗമിച്ചു. രാഷ്ട്രീയതലത്തിൽ സ്വാധീനമുള്ള നേതാക്കന്മാരുണ്ടായി. സാമ്പത്തികമായി വലിയ നേട്ടങ്ങളും കൈവരിച്ചു. എല്ലാത്തിന്റെയും തുടക്കം പള്ളിയും കൂട്ടായ്മയുമായിരുന്നു. ഉദാഹരണത്തിന്‌ പള്ളിയിൽ ഒരു പുതിയ മെമ്പർക്ക്‌ വീടുവാങ്ങണം. പള്ളിഫണ്ടിൽനിന്നും പലിശയില്ലാതെ പണംകൊടുത്ത്‌ വീടുവാങ്ങിക്കുന്നു. എത്രയോ പണമാണ്‌ ബാങ്കുകാർ പലിശയായി വാങ്ങുന്നത്‌. മനുഷ്യന്റെ ജന്മാവകാശത്തിന്റെ ഒരു ഭാഗമാണല്ലോ സ്വന്തമായി ഒരുതുണ്ട്‌ ഭൂമിയും അവിടെ അവന്റെ സ്വപ്നമായ വീടും. കാറില്ലാതെ ഒരു വ്യക്തിക്കും തൊഴിൽചെയ്യുവാനോ സാമൂഹ്യവ്യവസ്ഥിതിയെ ഉൾക്കൊള്ളാനോ സാധിക്കുമോ? ഈ രണ്ട്‌ ആവശ്യങ്ങൾക്കുമായി എത്രമാത്രം പണമാണ്‌ ഓരോ വ്യക്തിയും പലിശയായി മാസംതോറും ചെലവാക്കുന്നത്‌. ഈ പ്രശ്നത്തിന്‌ സമൂഹത്തിന്റെ മുഖമുദ്രയായ ആരാധനാലയങ്ങൾ മുൻകൈയെടുത്താൽ എത്രയോ കുടുംബങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാവും. നമ്മളിൽ ഏറെപ്പേരും മധ്യപ്രായം കഴിഞ്ഞവരാണ്‌. വാർദ്ധക്യത്തിന്റെ മുദ്രകൾ നമ്മിൽ പതിഞ്ഞുകഴിഞ്ഞു. ചുളിഞ്ഞതൊലിയും നരവീണ തൊലിയും വിവിധ രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്‌. പണ്ടത്തെപ്പോലെ വരുമാനമാർഗ്ഗമില്ല. ആരോഗ്യം നഷ്ടമായി. വീടിന്റെയും കാറിന്റെയും വിലവർദ്ധന. നമ്മുടെ കുറഞ്ഞവരുമാനത്തിൽ എങ്ങനെ ഇവ നിലനിർത്തും?" സാംസൺ സ്വയംമറന്ന്‌ പറഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;"ഇതിനെന്താണ്‌ ഒരു രക്ഷാമാർഗ്ഗം?"&lt;br /&gt;ചെറിയാച്ചൻ സ്വകാര്യമായി ചോദിച്ചു.&lt;br /&gt;"സമൂഹം ഒറ്റക്കെട്ടായി നിൽക്കുക. അതിന്‌ വൈദികരും നേതൃത്വനിരയിലുള്ളവരും സഹകരിക്കുക. എല്ലാ സാധനങ്ങളും വിൽക്കുന്ന ഗ്രോസറിക്കടകൾ സഹകരണാടിസ്ഥാനത്തിൽ ആരംഭിക്കുക. ഒരു വീടിനാവശ്യമായ എല്ലാം അവിടെ കുറഞ്ഞവിലയ്ക്ക്‌ നൽകുവാൻ കഴിയും. അനേകംപേർക്ക്‌ തൊഴിൽനൽകുവാനും ഇത്തരം സ്ഥാപനങ്ങൾക്കു സാധിക്കും. 50 കഴിഞ്ഞവർക്കായി കുറേ സ്ഥലം വാങ്ങി അപ്പാർട്ടുമന്റുകൾ സ്ഥാപിക്കുക. അവിടെ കൂട്ടമായി സമ്മേളിക്കുവാനും വെടിപറയുവാനും ചീട്ടുകളിക്കുവാനും കമ്മ്യൂണിറ്റിഹാൾ ഉപകരിക്കും. വാടകയ്ക്കെടുക്കാതെ പാർട്ടികൾ നടത്താം. അവിടെ വ്യായാമത്തിനും മറ്റുല്ലാസങ്ങൾക്കും സൗകര്യമൊരുക്കുക. ഏതാനും വാനുകളുണ്ടെങ്കിൽ അവിടെ പോകുന്നതിനും സൗകര്യമായി. ഈ സംവിധാനംകൊണ്ട്‌ പ്രായമായവർക്ക്‌ വീടിന്റെയോ കാറിന്റെയോ ആവശ്യമില്ല. മാസംതോറും എത്രയോ പണമാണ്‌ വീടിനും കാറിനും നാം ചെലവാക്കുന്നത്‌."&lt;br /&gt;സാംസൺ വികാരംകൊണ്ടു.&lt;br /&gt;"സമൂഹത്തെ ഇത്തരംകാര്യങ്ങൾ പറഞ്ഞു ബോധവൽക്കരിക്കാൻ നാം കടപ്പെട്ടിരിക്കുന്നു."&lt;br /&gt;ചെറിയാച്ചൻ അതുശരിവച്ചു.&lt;br /&gt;കല്യാണത്തിന്റെ പ്രധാന ചടങ്ങുകളും ദിവ്യബലിയും കഴിഞ്ഞു. ഇനി വധുവരന്മാർ ബന്ധുക്കളുമായി ഫോട്ടോയെടുക്കുക എന്ന ചടങ്ങാണ്‌. അതിന്‌ ക്ഷണിക്കപ്പെട്ടവർ സംബന്ധിക്കണമെന്നില്ല.&lt;br /&gt;ആളുകൾ പാർട്ടിനടക്കുന്ന ഹോട്ടലിലേക്ക്‌ യാത്രയായിത്തുടങ്ങി. സാംസൺ കാറിനെ ലക്ഷ്യമാക്കിനടന്നു.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2326940886755095818-5969058329015737391?l=ezhuth11.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5969058329015737391'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2326940886755095818/posts/default/5969058329015737391'/><link rel='alternate' type='text/html' href='http://ezhuth11.blogspot.com/2009/09/blog-post_9226.html' title='യാമങ്ങൾ തീരുമ്പോൾ -മാത്യു നെല്ലിക്കുന്ന്‌'/><author><name>ezhuth  online</name><uri>http://www.blogger.com/profile/11452683870078942140</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_dKSWH-YIo68/Ssa0KIizjuI/AAAAAAAAAVI/ZBbut5C90Pg/s72-c/mn+6.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-2326940886755095818.post-7693608034823490462</id><published>2009-09-25T10:53:00.000-07:00</published><updated>2009-10-02T19:21:07.010-07:00</updated><category scheme='http://www.blogger.com/atom/ns#' term='ezhuth'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='academy'/><category scheme='http://www.blogger.com/atom/ns#' term='j anilkumar'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>ചോക്ലേറ്റ്‌ -ജെ.അനിൽകുമാർ</title><content type='html'>&lt;a href="http://2.bp.blogspot.com/_dKSWH-YIo68/Ssa015kmPsI/AAAAAAAAAVQ/B4gQ5mGJ5bQ/s1600-h/Untitle++g+anilkumar.jpg"&gt;&lt;img style="MARGIN: 0px 10px 10px 0px; WIDTH: 234px; FLOAT: left; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5388192842275765954" border="0" alt="" src="http://2.bp.blogspot.com/_dKSWH-YIo68/Ssa015kmPsI/AAAAAAAAAVQ/B4gQ5mGJ5bQ/s320/Untitle++g+anilkumar.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;j anil kumar&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;സ്കൂളിലെത്തണമെന്ന അടിയന്തിര സന്ദേശത്തെ തുടർന്ന്‌, മേരിമാതാ കോൺവെന്റ്‌ സ്കൂളിലെ വിസിറ്റേഴ്സ്‌ പാർക്കിംഗ്‌ ഏരിയയിൽ വണ്ടി നിർത്തി, ജോസ്‌ പ്രിൻസിപ്പലിന്റെ മുറിയിലേയ്ക്ക്‌ വേഗത്തിൽ നടന്നു. ക്ലാസ്സ്‌ സമയം കഴിഞ്ഞതിനാലാവും, അപൂർവ്വം കുട്ടികളെ സ്കൂൾ പരിസരത്തുണ്ടായിരുന്നുള്ളൂ. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള പലവിധ ഗെയിമുകളുടെ കളിയിടങ്ങളിൽ നിന്നും ഇംഗ്ലീഷിലുള്ള ആഹ്ലാദ പ്രകടനങ്ങളും, കുലീനത്വമുള്ള ആക്രോശങ്ങളുമുയരുന്നുണ്ട്‌. സ്കൂളിന്റെ ഉപരിതലമാകട്ടെ ഒരു നക്ഷത്ര ഹോട്ടലിന്റെ ആഡംബരങ്ങളെ ഓർമ്മിപ്പിച്ച്‌ പരന്നുകിടക്കുന്നു. ഫോൺ കിട്ടിയിട്ടും ഒന്നരമണിക്കൂറിലേറെ വൈകിയതിന്റെ ജാള്യത പരിശ്രമിച്ച്‌ വരുത്തി, ജോസ്‌ പ്രിൻസിപ്പലച്ചന്റെ മുറിയിലേയ്ക്ക്‌ കടന്നിരുന്നു. ജോസിനെ കണ്ടതും, "അഞ്ജലീ നായർ യു കാൻ ഗോ നൗ", എന്ന്‌ ഇടവക വികാരി എന്ന അഡീഷണൽ ചാർജ്ജ്‌ കൂടി വഹിക്കുന്ന സാമുവേലച്ചൻ നീതുവിന്റെ ക്ലാസ്‌ ടീച്ചറിന്‌ നിർദ്ദേശം നൽകി. ഒരുതരം പുച്ഛരസത്തിൽ ജോസിനെ നോക്കി, ചെറിയ ഹാൻഡ്ബാഗും തൂക്കി, കട്ടിക്കണ്ണട വച്ച അഞ്ജലീനായർ പോയപ്പോൾ, ചരക്കാണല്ലോ എന്ന ജോസ്‌ മനസ്സിൽ കരുതി. നീതു സാറാ ഇട്ടൂപ്പാവട്ടെ, താൻ സ്നേഹപൂർവ്വം അഞ്ജലീ മാഡത്തിന്‌ സമ്മാനിച്ച ചോക്ലേറ്റ്‌ ബാറുമായി പുറത്തോട്ട്‌ നടക്കുന്നതിനിടയിൽ തിരിഞ്ഞു പറഞ്ഞു. "ഡാഡി, വൺ മിനിട്ട്‌. അഞ്ജലീ മാം ഫോർഗോട്ട്‌ ദിസ്‌." ഇതിനിടയിൽ ജോസും ഫാദറും പരസ്പരം ഉപചാരപദങ്ങൾ കൈമാറുകയും, താമസിച്ചതിന്‌ ജോസ്‌ ക്ഷമാപണം നടത്തുകയും ചെയ്തു. തുടർന്ന്‌ മകളെ സാക്ഷിയാക്കി സാമുവേലച്ചൻ ആംഗലഭാഷയുടെ ഓക്സ്ഫോർഡ്‌ ശുദ്ധിയിലെന്ന മട്ടിൽ ജോസിനോട്‌ വിവരിച്ച കാര്യങ്ങൾ താഴെ പറയും വിധം സംഗ്രഹിക്കാം.&lt;br /&gt;നീതുവിന്‌ ക്ലാസ്സിൽ വെച്ച്‌ ബ്ലീഡിംഗ്‌ ആയി. അവൾ ഭയന്നു നിലവിളിച്ചു. ക്ലാസ്സ്‌ ടീച്ചർ കൂടിയായ അഞ്ജലീനായർ നീതുവിനെ ആശ്വസിപ്പിച്ച്‌, സ്കൂൾ സ്റ്റോറിൽ നിന്നു വാങ്ങിയ നാപ്കിന്റെ സുരക്ഷിതത്വം നൽകി. ജോസ്‌ വരും വരെ കൂട്ടിരുന്നു.&lt;br /&gt;നീതുവിനെ ഏതെങ്കിലും ഡോക്ടറെ കാണിയ്ക്കണമോ എന്ന ജോസിന്റെ ആകാംക്ഷനിറഞ്ഞ ചോദ്യത്തിന്‌, ഡോക്ടറെയല്ല, വീട്ടിലെ ഏതെങ്കിലും മുതിർന്ന സ്ത്രീയെ കാണിയ്ക്കൂ എന്ന്‌ തമാശപൂർവ്വം നിർദ്ദേശിച്ച ഫാദർ ഇത്ര കൂടി കൂട്ടിച്ചേർത്തു. "യു സീ ജോസ്‌. നീതു ഈസ്‌ ടൂ ഫാറ്റ്‌. യു ഹാവ്‌ ടു ടേക്ക്‌ ഹർ ടു എ ഹെൽത്ത്‌ ക്ലിനിക്ക്‌. അഡ്വൈസ്‌ ഹർ ടു കൺട്രോൾ ഹർ ഡയറ്റ്‌. അതർവൈസ്‌ ഇറ്റ്‌ വിൽ ബി ഡെയിഞ്ചറസ്‌. ഷീ ഈസ്‌ ടൂ യംഗ്‌ ടു ബികം എ ലേഡി." മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകളെ ലേഡി എന്ന്‌ ഫാദർ സൂചിപ്പിച്ചതിലുള്ള അസ്വാരസ്യം പൊടുന്നനെ ജോസിന്റെ മുഖത്ത്‌ തെളിഞ്ഞെങ്കിലും, നീതുവിന്റെ ശരീരത്തിന്റെ അളവുകളെ അയാൾ പേടിയോടെ നോക്കി.&lt;br /&gt;ഫാദറിനോട്‌ ഔപചാരികതയുടെ പേരിൽ വാക്കുകളിൽ മാത്രം നന്ദി പറഞ്ഞ്‌, പുറത്തിറങ്ങിയപ്പോൾ ജോസ്‌ നീതുവിനോട്‌ ചോദിച്ചു.&lt;br /&gt;"നിന്റെ അഞ്ജലീന മാഡം പോയോ ഡിയർ?"&lt;br /&gt;"അൻചലീന അല്ല ഡാഡി. അൻചലീ നായർ. ഈ ഡാഡീടെ ഒരു കാര്യം. മാം പോയി." നീതു ഗൗരവത്തോടെ പറഞ്ഞു.&lt;br /&gt;ഡ്രൈവിംഗ്‌ സീറ്റിലിരിക്കെ നീതുവിന്റെ ശരീരമുഴുപ്പ്‌ ജോസ്‌ വെപ്രാളത്തോടെ ഒരിയ്ക്കൽ കൂടി അളന്നു... സാമുവേലച്ചൻ പറഞ്ഞ കാര്യങ്ങളൊക്കെ, ഒൻപത്‌ വയസ്സുകാരിയുടെ അമിത വർണ്ണനകളിലൂടെ അവൾ വീണ്ടും പറഞ്ഞു. മകളുടെ ഭാവം ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ ജോസ്‌ വേർതിരിച്ചെടുക്കാനായില്ല....ഒടുവിൽ അവൾ ചോദിക്കുന്നു. "ഞാൻ മമ്മിയെ വിളിച്ച്‌ പറയട്ടെ ഡാഡി."&lt;br /&gt;പിന്നീടാവട്ടെ എന്ന്‌ പറഞ്ഞപ്പോൾ, നീതു ബാഗ്‌ തുറന്ന്‌ ച്യൂയിങ്ഗം പൊളിച്ച്‌ വായിലിട്ട്‌ നുണയാൻ തുടങ്ങി. വിലകൂടിയ കാർ പെർഫ്യൂമിന്റെ സുഗന്ധത്തെ തോൽപ്പിച്ച്‌ ച്യൂയിങ്ഗത്തിന്റെ വാൽസല്യ മണം കാറിലാകെ നിറഞ്ഞു.&lt;br /&gt;മൊബെയിലിൽ സാന്ദ്രയുടെ മിസ്ഡ്‌ കോൾ. ഇപ്പോൾ തന്നെ നാലെണ്ണമായി. ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ തിരിച്ച്‌ വിളിച്ച്‌ മകളോടൊപ്പമാണെന്ന്‌ പറഞ്ഞപ്പോൾ സാന്ദ്ര അക്ഷമയോടെ അപ്പുറത്ത്‌ പൂരിപ്പിക്കുന്നു. "നിന്റെയൊരു മോൾ"&lt;br /&gt;അതെ. എന്റെ മോൾ. അമ്മമാർ കൂടെയില്ലാത്ത ചെറിയ പെൺകുട്ടികൾ എപ്പോഴും നിലാവത്ത്‌ ഇറക്കിവിടപ്പെട്ട കോഴിക്കുഞ്ഞിനെപ്പോലെയാണ്‌. എല്ലാത്തിനും ഒരാത്മവിശ്വാസക്കുറവുണ്ടാകും. അതിനാൽ തന്നെ എനിയ്ക്കെന്റെ മോളോടൊപ്പമുണ്ടായേ പറ്റൂ. നിനക്കൊന്നും മനസ്സിലാവില്ല സാന്ദ്രാ. നീ പ്രസവിച്ചിട്ടില്ലല്ലോ? അഥവാ നീ പ്രസവിച്ചാലും ആരുടെ കുഞ്ഞിനെയാവും പെറുക? നിന്റെ വി.ഐ.പി കസ്റ്റമേഴ്സിൽ ഒരുവൻ മാത്രമല്ലേ ഞാൻ? നിന്റെ നാട്യം അതല്ലെങ്കിലും - ജോസ്‌ വണ്ടി പാക്ക്‌ -മീ-ഹോമിലേയ്ക്ക്‌ വിട്ടു. അയാളങ്ങിനെയാണ്‌. തനിക്കോ, മകൾക്കോ ചെറിയ വിഷമമായാൽ പോലും നീതുവിനെയും കൂട്ടി ഏതെങ്കിലും റെസ്റ്റോറന്റിലേയ്ക്കോ, ഫാസ്റ്റ്‌ ഫുഡ്‌ കോർണറിലേയ്ക്കോ, അതുമല്ലെങ്കിൽ കടൽക്കരയിലേയ്ക്കോ പോകും.&lt;br /&gt;കടൽതീരത്തെ ബീച്ച്‌ റസ്റ്റോറന്റിലെ നീതുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ട തായ്ന്യൂഡിൽസും, ടൈഗർ പ്രോൺസും, ലോബ്സ്റ്ററും..... അപ്പോഴൊക്കെ മകൾ വളരെയേറെ സന്തോഷവതിയാവുന്നു. അപ്പോൾ മാത്രമാണ്‌ നീതുവിന്റെ ബാല്യ കുതൂഹലങ്ങൾ നൃത്തം ചവിട്ടാറുള്ളത്‌...&lt;br /&gt;പാക്ക്‌-മീ-ഹോമിൽ കൗമാരത്തിന്റെയും, യൗവ്വനത്തിന്റെയും, കൂട്ടായ്മയുടെ ബഹളങ്ങൾ യുവമിഥുനങ്ങളും, കോളേജ്‌ കുട്ടികളും സംഘം ചേർന്നിരുന്ന്‌ ഷവർമ്മയുടേയും, ചിക്കൻ ബ്രോസ്റ്റിന്റെയും രുചിഭേദങ്ങളെ ആഘോഷമാക്കുന്നു. നീതുവിന്‌ അറബിയുടെ നാട്ടിൽ നിന്നും തനതുരുചിയുമായെത്തിയ ചിക്കൻബ്രോസ്റ്റിന്‌ ഓർഡർ ചെയ്തു. അയാൾ ഒരു കോൾഡ്‌ കോഫിയും.&lt;br /&gt;മറ്റുള്ളവരുടെ ബഹളത്തിലേയ്ക്ക്‌ നിഷ്കളങ്കതയോടെ ചെവിയോർക്കുന്നതിനിടയിലും അവർക്കു മുന്നിലെ വിഭവ സമൃദ്ധിയിലേയ്ക്ക്‌ കൊതിയോടെ കണ്ണുകൾ പായിച്ച്‌ നീതു. കഴിഞ്ഞ തവണ ഇവിടെ നിന്നും കഴിച്ച ഷവർമ്മയുടെ ടേസ്റ്റ്‌ ഓർത്തെടുത്ത്‌ വാചാലയായി.....&lt;br /&gt;നീതുവിനെ മാത്രം ശ്രദ്ധിച്ചിരുന്ന ജോസ്‌ അപരാധം പോലെ നീതുവിന്റെ വളർച്ചയെ കുറിച്ച്‌ സാമുവേലച്ചന്റെ ഉപദേശം ഓർത്തെടുത്തു. അധികം വൈകാതെ തന്നെ ഡോക്ടർ രാജീവ്‌ കോശിയുടെ പെർഫെക്ട്‌ ഹെൽത്ത്‌ ക്ലിനിക്കിൽ മകളെ കൊണ്ടു പോകാൻ അയാൾ തീരുമാനിച്ചു.&lt;br /&gt;സാമുവേലച്ചൻ പറഞ്ഞപോലെ മുതിർന്ന സ്ത്രീ ആരാണുള്ളത്‌. ലീലയോ? വേണ്ട. അവർ നാട്ടിലാകെ പറഞ്ഞു നടക്കും. അമ്മച്ചിയെ വിളിക്കാം. വയ്യാതെയാണെങ്കിലും അമ്മച്ചി വരും. ട്രീസ പ്രായപൂർത്തിയായപ്പോൾ പായസവും, ഒരപ്പവുമുണ്ടാക്കി അമ്മച്ചി അയൽക്കാരെയൊക്കെ അറിയിച്ചതോർത്തു. അന്ന്‌ അപ്പച്ചനുമുണ്ടായിരുന്നു. ട്രീസ 10-​‍ാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ സമൃദ്ധിയിൽ മയങ്ങിയാവണം ട്രീസ പത്തിൽ തോറ്റത്‌. ഏതേത്‌ ആഘോഷങ്ങളുടെ വശ്യതയിൽ ഭ്രമിച്ചാണ്‌ അവൾ ജീവിതത്തിൽ തോറ്റത്‌? അമ്മച്ചിയ്ക്ക്‌ എപ്പോഴും കരഞ്ഞു പെറുക്കാൻ പഴയ ഓർമ്മകളുടെ കുമ്പിളപ്പവുമായി ട്രീസ എത്താറുണ്ട്‌-അയാളും അമ്മച്ചിയും തനിച്ചാവുന്ന അപൂർവ്വം സന്ദർഭങ്ങളിൽ....&lt;br /&gt;അപ്പച്ചന്റെ മരണശേഷം മൂത്ത മകന്റെ ഭാര്യയുടെ കർശന നിയന്ത്രണങ്ങൾക്കും, പ്രായസംബന്ധിയായ കൈ-കാൽ വേദനകൾക്കുമിടയിൽ, സീരിയൽ കഥാപാത്രങ്ങൾക്ക്‌ നേരെ പ്രതിഷേധിച്ചും, അവരെ ന്യായവിസ്താരം നടത്തിയും അമ്മച്ചിയങ്ങനെ കഴിയുന്നു. അമ്മച്ചി പിണക്കമായിരിക്കും. ഇതു കേട്ടാലെന്തായാലും അമ്മച്ചിയ്ക്ക്‌ സന്തോഷമാകും. വരാതിരിക്കില്ല. നെയ്യപ്പവും കുമ്പിളപ്പവുമായി അമ്മച്ചി വരും....&lt;br /&gt;ഭക്ഷണ ശേഷം അടുത്തു തന്നെയുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ നാപ്കിൻ വാങ്ങി വണ്ടിയിലെത്തിയപ്പോഴേയ്ക്കും, നീതു ചോക്ലേറ്റ്‌ ബാർ എടുത്ത്‌ ഒരു ചതുരക്കഷണം പൊട്ടിച്ചെടുത്ത്‌ ജോസിന്‌ നീട്ടി. നിഷേധാർത്ഥത്തിൽ തലയാട്ടിയപ്പോൾ അവൾ ചോദിച്ചു.&lt;br /&gt;"ആർ യു ആൻഗ്രി വിത്ത്‌ മമ്മീസ്‌ ചോക്ലേറ്റ്‌ ടൂ?"&lt;br /&gt;"ൻഘൂം..." പരിഹാസച്ചിരി ജോസിന്റെ ചുണ്ടിലുണ്ടായിരുന്നു.&lt;br /&gt;മാസാമാസമെത്തുന്ന ഗിഫ്റ്റ്‌ ബോക്സിൽ ടീന നിറച്ചുവിടുന്ന ഗാലക്സിയുടേയും, പിങ്ക്‌-വണ്ണിന്റെയുമൊക്കെ ഗോളാകൃതിയും, ചതുരാകൃതിയും സ്തൂപാകൃതിയുമൊക്കെയുള്ള മധുരക്കഷണങ്ങൾ. ഓറഞ്ചിന്റെയും ലിച്ചിയുടേയും ടേസ്റ്റുകൾക്കൊപ്പം ടീനയുടെ ടേസ്റ്റും അലിഞ്ഞിട്ടുണ്ടോ എന്ന്‌ തോന്നുന്ന പല ഫ്ലേവറുകളിലുള്ള ച്യൂയിങ്ഗങ്ങൾ. ഒരു പ്രത്യേക തരം ചോക്ലേറ്റ്‌ 'ടേസ്റ്റ്‌ ഓ ഫ്‌ മദർ മിൽക്‌' എന്ന പേരിൽ ഇത്തരം കുഞ്ഞുങ്ങൾക്കു വേണ്ടി പ്രത്യേക ചേരുവകൾ നിറച്ച്‌...കുഞ്ഞുന്നാൾ മുതലേ അമ്മയുടെ പാൽമണം പേറിയെത്തുന്ന അത്തരം ചോക്ലേറ്റുകൾക്ക്‌ അഡിക്ടായി മാറിയ നീതു. യൂണിഫോമിന്റെ ഇറുക്കത്തെ തോൽപ്പിച്ച്‌, നീതുവിന്റെ ശരീരത്തിൽ നിന്ന്‌ പുറത്തു ചാടാൻ വെമ്പുന്ന അവയവത്തുണ്ടുകൾ പല ജ്യാമിതീയ രൂപങ്ങൾ പേറുന്ന ചോക്ലേറ്റ്‌ കഷണങ്ങളായി തോന്നി ജോസിന്‌....&lt;br /&gt;വണ്ടി മുറ്റത്തെത്തിയ ശബ്ദം കേട്ട്‌, വാതിൽ തുറന്ന്‌ നീതുവിന്റെ ബാഗും വാങ്ങി ലീല വീർപ്പിച്ച മുഖവുമായി നിന്നു. താമസിച്ചതു വിളിച്ചു പറയാത്തതിലുള്ള നീരസമാണ്‌. ഷൂ മാത്രം ഊരിയെറിഞ്ഞ്‌ ലീലയ്ക്കൊപ്പം നടക്കുമ്പോൾ, നീതു തിരിഞ്ഞു നോക്കി കണ്ണടച്ചു കാണിച്ചു.&lt;br /&gt;ജോസ്‌ നെറ്റിൽ വിക്കിപീഡിയയിൽ നിന്ന്‌ ഒബ്സിറ്റിയെക്കുറിച്ച്‌ വായിച്ചെടുത്തു. Obesity is a medical condition in which excess body fat has accumulated to the extent that it may have an adverse effect on health, leading to reduced life expectancy. it is defined by body mass index (BMI) and....... ചൈൽഡ്‌ ഹുഡ്‌ ഒബ്സിറ്റിയെക്കുറിച്ചും ഡൗൺ ലോഡ്‌ ചെയ്തതിനു ശേഷം, രണ്ടു ഫയലുകളും സേവ്‌ ചെയ്തു. നീതുവിന്റെ ബി.എം.ഐ ക്ലാസ്‌ -III ഒബ്സിറ്റിയാണല്ലോ വരുകയെന്ന്‌ വിഷമത്തോടെ ഓർത്തു.&lt;br /&gt;മനസ്സിന്റെ ഇളക്കങ്ങളെ സാന്ത്വനിപ്പിക്കാൻ ജോസ്‌ പീറ്റർസ്കോട്ടിന്റെ മൂടി തുറന്നു. ഫ്രിഡ്ജ്‌ തുറന്ന്‌ ഐസ്ക്യൂബ്സിന്‌ തിരയുമ്പോൾ, ചോക്ലേറ്റ്‌ പൊതിഞ്ഞ പിസ്റ്റ ഫ്ലേവർ ഐസ്ക്രീമിന്റെ ഫാമിലി പാക്കറ്റ്‌. മുഴുവനായും വേസ്റ്റ്‌ ബക്കറ്റിലിട്ടു. നീതു കരഞ്ഞേക്കും. സാരമില്ല. ഫ്രിഡ്ജ്‌ ഡോറിൽ ട്രോപ്പിക്കാനയുടെ ആപ്പിളിന്റെയും, സ്ട്രോബറിയുടേയും ഫ്ലേവറുകളിൽ മധുരച്ചാറുകൾ നിറച്ച കുപ്പികൾ. ഇനി ഇത്തരം സാധനങ്ങൾ വാങ്ങണ്ടായെന്ന്‌ അയാൾ അപ്പോൾ തന്നെ തീരുമാനിച്ചു.&lt;br /&gt;മേശപ്പുറത്ത്‌ ലീല അടച്ചുവെച്ച ഭക്ഷണം എന്താണെന്ന്‌ നോക്കിയില്ല. വൃത്തിയില്ലാത്ത എല്ലാം വാരിവലിച്ച്‌ വച്ചിരിക്കുന്നു. ദേഷ്യത്തോടെ അവരെ വിളിച്ചുവേങ്കിലും പ്രതികരണമില്ലാതെയായപ്പോൾ അവർ കിടന്നു കഴിഞ്ഞുവേന്ന്‌ മനസ്സിലായി. ടീനയുടെ നിർദ്ദേശമാവും. അതോ അവളുടെ ഭയമോ? ഭയക്കുന്നതും നല്ലതാണ്‌. ലഹരിയുടെ ആവേശവും, ടീനയോടുള്ള വിരക്തിയുണർത്തുന്ന ആവേഗവും ഒന്നിച്ചുണർത്തുന്ന വികാരങ്ങളെ, സാന്ദ്രയുടെയോ, അനിതാവിശ്വനാഥിന്റെയോ ഓർമ്മകൾ ത്രസിപ്പിക്കുമ്പോൾ, മധ്യവയസ്സിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുന്ന അവരുടെ അടഞ്ഞവാതിലിൽ മുട്ടണമെന്ന്‌ പല തവണ ആഗ്രഹിച്ചിട്ടില്ലേ? മകളുടെ സാമീപ്യം അദൃശ്യശക്തിയായി അതിൽ നിന്ന്‌ അകറ്റി നിർത്തിയിട്ടില്ലേ? ലഹരിയുടെ തരംഗങ്ങൾ പൊടുന്നനെ ജോസിൽ മകളോടുള്ള സ്നേഹത്തെ ഊർജ്ജസ്വലമാക്കി. അയാൾ നീതുവിന്റെ മുറിയിലെത്തി. "നീതു..." ജോസ്‌ വിളിച്ചു. "കമോൺ ലെറ്റ്‌ അസ്‌ ഹാവ്‌ ഡിന്നർ"-ബാർബിഡോളുകൾക്കിടയിൽ തടിച്ച ഒരു ബാർബിഡോളായി സ്വപ്നത്തിൽ ചാറ്റു ചെയ്യുന്ന ഭാവത്തിൽ നീതു. "നോ ഡാഡി. ഐ ആം ഫീലിംഗ്‌ സ്ലീപ്പി. ഐ ജസ്റ്റ്‌ ഹാഡ്‌ ബൂസ്റ്റ്‌."&lt;br /&gt;അവളെ നിർബന്ധിക്കണ്ടായെന്ന്‌ ജോസ്‌ കരുതി. മിക്കി മൗസും, ടെഡിബിയറും പല നിറത്തിലും രൂപത്തിലും അലങ്കരിച്ച നീതുവിന്റെ അച്ചടക്കമില്ലാ
